Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആസ്ത്രേല്യക്കാര്‍ മുദ്രാവാക്യം വിളിച്ചുവെന്ന മാത്യു സാമുവലിന്റെ വാര്‍ത്ത പെരുങ്കള്ളമാണെന്ന് മാധ്യമപ്രവര്‍ത്തകനായ കുമാര്‍ ചെല്ലപ്പന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 11:49 pm IST
inIndia

തിരുവനന്തപുരം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആസ്ത്രേല്യക്കാര്‍ മുദ്രാവാക്യം വിളിച്ചുവെന്ന മാത്യു സാമുവലിന്റെ വാര്‍ത്ത പെരുങ്കള്ളമാണെന്ന് മാധ്യമപ്രവര്‍ത്തകനായ കുമാര്‍ ചെല്ലപ്പന്‍. ഒരു യൂട്യൂബ് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കുമാര്‍ ചെല്ലപ്പന്റെ പ്രതികരണം.

“വാസ്തവത്തില്‍ മോദി താമസിച്ചിരുന്ന ഒരു ഹോട്ടില്‍ മോദി പോയിക്കഴിഞ്ഞ ശേഷം ഒരു ആസ്ത്രേല്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ആസ്ത്രേല്യക്കാരുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്ന ഇന്ത്യക്കാരെ കൊണ്ടുപോകൂ എന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു എന്നത് ശരിയാണ്. ഇയാളെ അപ്പോള്‍ തന്നെ ആസ്ത്രേല്യന്‍ പൊലീസ് പൊക്കുകയും ചെയ്തു. അല്ലാതെ മോദിയ്‌ക്കെതിരെ ഇന്ത്യയിലെ ന്യൂനപക്ഷ പീഡനത്തില്‍ പ്രതിഷോധിച്ച് ഒരു പ്രകടനവും ആസ്ത്രേല്യയില്‍ നടന്നിട്ടില്ല. “- അദ്ദേഹം പറഞ്ഞു.

വാസ്തവത്തില്‍ ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയുള്ള പ്രധാനമന്ത്രിയാണ് മോദിയെന്നാണ് ആസ്ത്രേല്യന്‍ പ്രധാനമന്ത്രി പ്രസംഗിച്ചത്. വാസ്തവത്തില്‍ മാത്യു സാമുവല്‍ ക്രൈസ്തവ മതമൗലികവാദിയാണെന്ന് ദല്‍ഹിയിലുള്ള ജേണലിസ്റ്റുകള്‍ പറയുന്നതെന്നും കുമാര്‍ ചെല്ലപ്പന്‍ പറഞ്ഞു.

“പണ്ട് ബിജെപിയുടെ നേതാവായ ബംഗാരു ലക്ഷ്മണെനെ കൈക്കൂലി വാങ്ങിയെന്ന കേസില്‍ കൂടുക്കിയ ആളാണ് മാത്യു സാമുവല്‍. വാസ്തവത്തില്‍ വാജ് പേയി സര്‍ക്കാര്‍ ഭരിയ്‌ക്കുമ്പോള്‍ ബിജെപിയുടെ ദേശീയ പ്രസിഡന്‍റായി വന്ന നല്ല ഒരു ദളിത് നേതാവായിരുന്നു ബംഗാരു ലക്ഷ്മണന്‍. രാജ്യരക്ഷാഇടപാട് ശരിയാക്കിക്കൊടുക്കാനായി തന്റെ കയ്യില്‍ നിന്നും ബംഗാരു ലക്ഷ്മണന്‍ ഒരു ലക്ഷം കൈക്കൂലി വാങ്ങി എന്ന രീതിയിലായിരുന്നു മാത്യു സാമുവല്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. പാവം ബംഗാരു ലക്ഷമമണന്‍ രാജിവെയ്‌ക്കെണ്ടിവന്നു. സാധുവായ ഒരു നല്ല നേതാവായിരുന്നു ബംഗാരു ലക്ഷ്മണ്‍. വാസ്തവത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. മാത്യു സാമുവല്‍ അന്ന് ടെഹല്‍ക്ക പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന കാലമാണ്. മാത്യു സാമുവല്‍ ബംഗാരു ലക്ഷ്ണെ കാണാന്‍ പോയി. എന്നിട്ട് ഒരു ലക്ഷം രൂപ ബംഗാരു ലക്ഷ്മണന്റെ മേശപ്പുറത്ത് വെച്ചു. ഇത് പാര്‍ട്ടിക്കാണ് എന്ന് പറഞ്ഞാണ് പണം അടങ്ങുന്ന പൊതി മേശപ്പുറത്ത് വെച്ചത്. പാര്‍ട്ടിക്കുള്ള സംഭാവനയല്ലേ എന്ന് കരുതി പാവം ബംഗാരു ലക്ഷ്മണ്‍ അത് നല്ല കാര്യം എന്ന് പറഞ്ഞ് പണമെടുത്ത് മേശവലിപ്പില്‍ വെച്ചു. മാത്യു സാമുവല്‍ ഇതെല്ലാം ഒരു ഒളി ക്യാമറവെച്ച് ഷൂട്ട് ചെയ്തിരുന്നു. രാജ്യരക്ഷ ഇടപാടിനും ന്യൂ ഇയര്‍ പാര‍്ട്ടിക്കും വേണ്ടി ബംഗാരു ലക്ഷ്മണ്‍ കൈക്കൂലി വാങ്ങി എന്ന രീതിയിലായിരുന്നു മാത്യു സാമുവല്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. ബംഗാരു ലക്ഷ്മണന് രാജിവെയ്‌ക്കേണ്ടിവന്നു. അധികം വൈകാതെ ബംഗാരു ലക്ഷ്മണന്‍ മരിയ്‌ക്കുകയും ചെയ്തു. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ തെഹല്‍ക്കയില്‍ നിന്നും മാത്യു സാമുവലിനെ പുറത്താക്കി. പിന്നീട് 2014ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നതോടെ നരേന്ദ്രമോദിക്ക് ഓശാന പാടി മാത്യു സാമുവല്‍ പ്രത്യക്ഷപ്പെട്ടത് കണ്ടപ്പോള്‍ അത്ഭുതം തോന്നി.”- കുമാര്‍ ചെല്ലപ്പന്‍ വിശദീകരിക്കുന്നു.

വാസ്തവത്തില്‍ ആസ്ത്രേല്യയുമായി വന്‍ കരാറുകള്‍ ആണ് മോദി ഒപ്പുവെച്ചത്. അതില്‍ പ്രധാനം ഇന്ത്യയ്‌ക്ക് യുറേനിയം നല്‍കാമെന്ന് കരാറാണ്. ഇന്ത്യയുടെ ന്യൂക്ലിയര്‍ റിയക്ടറുകള്‍ക്ക് ആവശ്യമായ യുറേനിയം നല്‍കാമെന്ന കരാറിലാണ് ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ഒപ്പിട്ടത്. യുറേനിയം ധാരാളമായി ഉള്ള രാജ്യമാണ് ആസ്ത്രേല്യ. ആസ്ത്രേല്യയുടെ ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ ഇന്ത്യയില്‍ വെച്ച് നടത്താമെന്നും സമ്മതിച്ചിരിക്കുകയാണ്.

Tags: fake newsMathew SamuelLatest newsBangaru LaxmanPM Modi in AustraliaMathew Samuel fake newsUranium agreementIndia Australia deal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
Kerala

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പുതിയ വാര്‍ത്തകള്‍

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.