Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കലാവേദിയില്‍ ചരിത്രങ്ങള്‍ രചിച്ച നൃത്ത ഗുരു

കലാവേദിയില്‍ ചരിത്രം ചരിച്ച ടീച്ചര്‍, 64 വര്‍ഷം മുമ്പ്, 1956 ല്‍, ബോള്‍ഗാട്ടി പാലസില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ മുമ്പില്‍ തിരുവാതിര അവതരിപ്പിച്ചിട്ടുണ്ട്. 2012ല്‍ ലിംകാ വേള്‍ഡ് റെക്കോഡ് ലഭിച്ച ടീച്ചര്‍ ആവര്‍ഷം 3026 പേരെ നിരത്തി നടത്തിയ തിരുവാതിരക്ക് ശേഷം 2017ല്‍ 6552 പേരെ സജ്ജരാക്കി തിരുവാതിര കളി നടത്തി ഗിന്നസ് റെക്കോഡ് നേടി. '

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 12:00 am IST
inErnakulam

കൊച്ചി: പതിനായിരത്തിലധികം പേര്‍ക്ക് നൃത്ത ഗുരുവായിരുന്ന, തിരുവാതിര മുത്തശ്ശി എന്നറിയപ്പെട്ടിരുന്ന മാലതി ടീച്ചര്‍ എറണാകുളം കുമ്പളം ഹൈസ്‌കൂളില്‍ ടീച്ചര്‍ അധ്യാപികയായിരുന്നു.  1993 ല്‍ പനമ്പിള്ളി നഗര്‍ ഗവ. ഹൈസ്‌കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷമാണ് ടീച്ചര്‍ ഇത്രയേറെ അറിയപ്പെട്ടു തുടങ്ങിയത്. ഗവ. ഗേള്‍സ് സ്‌കൂളില്‍ പഠിപ്പിക്കുന്ന കാലം, സ്ഥിരമായി ആ വിദ്യാലയത്തിന് തിരുവാതിര കളിക്ക് സംസ്ഥാന യുവജനോത്സവത്തില്‍ സമ്മാനം കിട്ടിത്തുടങ്ങി. അതോടെ ടീച്ചര്‍ ശ്രദ്ധിക്കപ്പെട്ടു. റിട്ടയര്‍ ചെയ്ത് രവിപുരത്ത് പാര്‍വ്വണേന്ദു സ്‌കൂള്‍ ഓഫ് തിരുവാതിര എന്ന സ്ഥാപനം തുടങ്ങിയ ശേഷം ടീച്ചര്‍ക്ക് തിരക്കോടുതിരക്കായിരുന്നു.  

കലാവേദിയില്‍ ചരിത്രം ചരിച്ച ടീച്ചര്‍, 64 വര്‍ഷം മുമ്പ്, 1956 ല്‍, ബോള്‍ഗാട്ടി പാലസില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ മുമ്പില്‍ തിരുവാതിര അവതരിപ്പിച്ചിട്ടുണ്ട്. 2012ല്‍ ലിംകാ വേള്‍ഡ് റെക്കോഡ് ലഭിച്ച ടീച്ചര്‍ ആവര്‍ഷം 3026 പേരെ നിരത്തി നടത്തിയ തിരുവാതിരക്ക് ശേഷം 2017ല്‍ 6552 പേരെ സജ്ജരാക്കി തിരുവാതിര കളി നടത്തി ഗിന്നസ് റെക്കോഡ് നേടി. ‘പിന്നല്‍ത്തിരുവാതിര’ പ്രചരിപ്പിച്ച ടീച്ചര്‍ തിരുവാതിര കളി പുരുഷന്മാരെ പഠിപ്പിച്ച്  അവരുടെ പിന്നല്‍ തിരുവാതിരയും അരങ്ങിലെത്തിച്ചു.  

പ്രായം കലാഭിനിവേശത്തിന് ടീച്ചര്‍ക്ക് തടസമായില്ല. അഞ്ചാറുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂരില്‍ ടീച്ചര്‍ കഥകളി പഠിച്ച് അരങ്ങേറി. തൃപ്പൂണിത്തുറ കൃഷ്ണ ദാസില്‍നിന്ന് ഇടയ്‌ക്ക പഠിച്ചു. ടീച്ചര്‍ സപ്തതിയും കഴിഞ്ഞാണ് പുതിയ പുതിയ കലകള്‍ വശമാക്കിയത്. കീബോര്‍ഡ്, ചെണ്ട എന്നിവയും അഭ്യസിച്ച് അരങ്ങേറി.  

സംസ്ഥാന ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡ്, സംസ്ഥാന സംഗീത നാടക അക്കാദമി അവാര്‍ഡ്, നാടന്‍ കലാ അക്കാദമി അവാര്‍ഡ് എന്നിവ നേടിയ ടീച്ചര്‍ ‘മഹേഷിന്റെ പ്രതികാരം’, ‘ഒപ്പം’, ‘ജോമോന്റെ പ്രതികാരം’ തുടങ്ങിയ സിനിമകളിലും നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ടീച്ചറെപ്പറ്റി ഒരു ഡോകുമെന്ററി ഇറങ്ങിയിട്ടുണ്ട്.  

എണ്‍പത്തി നാലാം വയസിലും ടീച്ചര്‍ ഊര്‍ജസ്വലയായിരുന്നു. ഏതാനും മാസം മുമ്പ് ടീച്ചര്‍ക്ക് സര്‍ജറിക്ക് നടത്തി, വീണ്ടും സജിവമായിരുന്നു. രോഗിയാണെന്ന് ആരും അറിയരുതെന്ന് ടീച്ചര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.  

Tags: teacherdanceതിരുവാതിരമാലതി ജി മേനോന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

Kerala

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

Kerala

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.