Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്പ്രിങ്ക്‌ളര്‍ ഇടപാടുകളിലെ നടപടികള്‍ വിശദമാക്കണം; സര്‍ക്കാരിനോട് എട്ടുചോദ്യങ്ങളുമായി പി.കെ ക്യഷ്ണദാസ്

സ്പ്രിങ്ക്‌ളറിന്റെ സേവനം സ്വീകരിച്ചതില്‍ കേരള സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ കളവായിരുന്നു എന്നാണ് ഹൈക്കോടതി നിരിക്ഷണങ്ങളോടെ വ്യക്തമാകുന്നത്. സ്പ്രിങ്ക്‌ളര്‍ ഇടപാടും ആയി ബന്ധപ്പെട്ട് കൈകാര്യം ചെയ്യാന്‍ ഉണ്ടായിരുന്നത് ബിഗ്‌ഡേറ്റയാണെന്ന പ്രചരണമാണ് സര്‍ക്കാര്‍ നടത്തിയത്

Janmabhumi Online by Janmabhumi Online
Apr 25, 2020, 04:55 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്പ്രിങ്ക്‌ളറിന് രേഖാ കൈമാറ്റം തുടരാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ ക്യഷ്ണദാസ്. സര്‍ക്കാരിന്റെ പക്കല്‍ ഉള്ളത് ബിഗ് ഡേറ്റയാണെന്ന് തെറ്റായ വിവരം പ്രചരിപ്പിച്ച സാഹചര്യത്തെ കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

സ്പ്രിങ്ക്‌ളറിന്റെ സേവനം സ്വീകരിച്ചതില്‍ കേരള സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ കളവായിരുന്നു എന്നാണ്  ഹൈക്കോടതി നിരിക്ഷണങ്ങളോടെ വ്യക്തമാകുന്നത്. സ്പ്രിങ്ക്‌ളര്‍ ഇടപാടും ആയി ബന്ധപ്പെട്ട് കൈകാര്യം ചെയ്യാന്‍ ഉണ്ടായിരുന്നത് ബിഗ്‌ഡേറ്റയാണെന്ന പ്രചരണമാണ് സര്‍ക്കാര്‍ നടത്തിയത്. ഇപ്പോള്‍ അത് അങ്ങനെ അല്ലെന്നും വ്യക്തമായി കഴിഞ്ഞു. അതായത് ഈ ഡേറ്റയെ ബിഗ് ഡേറ്റയെന്ന് വിധിച്ച ഉദ്യോഗസ്ഥന്‍ ഗുരുതരമായ തെറ്റിദ്ധരിപ്പിയ്‌ക്കലാണ് നടത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണമെന്നും പി.കെ ക്യഷ്ണദാസ് ആവശ്യപ്പെട്ടു.

ക്കോടതി നിരിക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ എട്ട് ചോദ്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.

  1. പേര് വിവരവും സെക്കന്ററി ഡേറ്റയും കൈമാറരുതെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം പാലിയ്‌ക്കാന്‍ എന്തൊക്കെ നടപടികളെടുത്തു?
  2. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പാലിയ്‌ക്കാന്‍ പുതിയ കരാര്‍ വേണം. ഇതിന് സര്‍ക്കാര്‍ തയ്യാറാകുമോ?
  3. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പ്രകാരം വ്യക്തിവിവരങ്ങള്‍ നല്‍കാതെ അനാലിസിംഗിന് രേഖകള്‍ നല്‍കാന്‍ പുതിയ ആര്‍ക്കിടച്ചറിംഗ് വേണം. അത് എപ്രകാരമാണ് സാധ്യമാക്കുക?
  4. ഇതുവരെ ട്രാന്‍സ്ഫര്‍ ചെയ്ത ഡേറ്റകള്‍ക്ക് ഒന്നും വ്യക്തികളുടെ അനുമതി ഇല്ല. ഇത് ലഭ്യമാകുന്നത് വരെ കൈമാറിയ രേഖകളുടെ ഉപയോഗവും വിലയിരുത്തലും നിര്‍ത്തി വയ്‌ക്കുമോ?
  5. ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷവും അഞ്ച് ലക്ഷം ഡേറ്റകളെ സര്‍ക്കാര്‍ ബിഗ്‌ഡേറ്റകളായാണോ കണക്കാക്കുന്നത്?
  6. സ്പ്രിങ്ക്‌ളറും ഫെയ്സ് ബുക്കും തമ്മിലുള്ള സര്‍ക്കാരിന് അറിയാവുന്ന ബന്ധങ്ങള്‍ എന്തൊക്കെ?
  7. രേഖാ സംഭരണത്തിനും വിശകലനത്തിനും കേരളത്തെ സഹായിക്കാന്‍ സാധിക്കുമായിരുന്നു എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനൊടുള്ള സംസ്ഥാനത്തിന്റെ പ്രതികരണം?
  8. വ്യക്തികളുടെ ചികിത്സ രേഖകള്‍ കൈമാറുന്നതുമായ് ബന്ധപ്പെട്ട നിയമങ്ങള്‍ സംസ്ഥാനം പാലിക്കാതിരുന്നത് എന്ത്‌കൊണ്ട്?

Tags: Pinarayi VijayanP.K krishnadasസ്പ്രിങ്ക്ളര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

Kerala

കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ല ; ആഗ്രഹിച്ച വിധം എല്ലാം തീർക്കാൻ കഴിഞ്ഞിട്ടില്ല ; പിണറായി

Kerala

നിലമ്പൂരിലെ വിജയം യുഡിഎഫിന്റേതല്ല ജമാത്തെ ഇസ്ലാമിയുടേത്; വോട്ടിംഗ് ശതമാനം വർദ്ധിപ്പിച്ച് എൻഡിഎ: പി.കെ. കൃഷ്ണദാസ്

Kerala

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

Main Article

പിഡിപിയും ജമാഅത്തെയും പിന്നെ പിണറായിയും

പുതിയ വാര്‍ത്തകള്‍

സസ്പന്‍ഷന്‍ വകവയ്‌ക്കാതെ ഓഫീസിലെത്തിയ രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാറിന് ഭരണ ഘടന നല്‍കി സ്വീകരണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തില്‍ പരിസ്ഥിതിസൗഹൃദ കര്‍മ പദ്ധതിയുമായി ബംഗാള്‍ രാജ്ഭവന്‍

നവകേരള സദസിലെ സംഘര്‍ഷം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണം

അടുത്ത പിൻഗാമിയെ പ്രഖ്യാപിക്കാൻ അവകാശം ദലൈലാമയ്‌ക്ക് മാത്രം : ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ

ഒറ്റപ്പാലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി, ഭീകരൻ മുഫ്തി ഹബീബുള്ള ഹഖാനിയെ അജ്ഞാതർ വെടിവച്ചു കൊന്നു

പറമ്പിക്കുളത്ത് കാണാതായ ഐടിഐ വിദ്യാര്‍ത്ഥി വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: തെരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies