Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൊറോണ വാര്‍ഡിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഡോ. അമൃത

ലോകം ഭീതിയോടെ കാണുന്ന കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പൊരുതേണ്ടത് ഡോക്ടറെന്ന നിലയില്‍ തന്റെ കടമയാണെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് ഡോക്ടര്‍ കോവിഡ് രോഗികളെ ചികിത്സിക്കാനായി മുന്നിട്ടിറങ്ങുന്നത്. ഏപ്രില്‍ 9നാണ് ഡോക്ടര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. ഭീതിയോടെ കഴിയുന്ന രോഗബാധിതര്‍ക്ക് ആത്മവിശ്വാസം നല്‍കുകയായിരുന്നു ആദ്യത്തെ കടമ

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Apr 24, 2020, 09:45 pm IST
inKannur
COVID ORMA

COVID ORMA

കണ്ണൂര്‍: കോവിഡ് വാര്‍ഡിലെ ഡ്യൂട്ടി കഴിഞ്ഞ് ക്വാറന്റൈനില്‍ കഴിയുന്ന ഡോ. പി.സി. അമൃതയുടെ മനസ്സില്‍ ആശുപത്രി വിട്ടിറങ്ങുമ്പോള്‍ കണ്ട സങ്കടം നിറഞ്ഞ ആ കുഞ്ഞു മുഖങ്ങള്‍ തന്നെയാണ് ഇപ്പോഴും. പിപിഇ കിറ്റിനുള്ളിലെ അസഹ്യമായ ജീവിതത്തിനിടയിലും അല്‍പ്പം ആശ്വാസം നല്‍കിയത് നിഷ്‌കളങ്കമായ ആ മുഖങ്ങളും അവരുടെ സംസാരങ്ങളുമാണ്.

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് കോവിഡ് വാര്‍ഡിലെ 14 ദിവസത്തെ ഡ്യൂട്ടി ഡോക്ടര്‍ അമൃതയ്‌ക്ക് സമ്മാനിച്ചത് നിഷ്‌കളങ്കമായ ഈ സൗഹൃദങ്ങള്‍. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഫിസിഷ്യനായ ഡോ. അമൃത ആശുപത്രിയിലെ കോവിഡ് ടീമിന്റെ ഭാഗമാകുന്നത് സ്വന്തം തീരുമാനപ്രകാരമാണ്. ലോകം ഭീതിയോടെ കാണുന്ന കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പൊരുതേണ്ടത് ഡോക്ടറെന്ന നിലയില്‍ തന്റെ കടമയാണെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് ഡോക്ടര്‍ കോവിഡ് രോഗികളെ ചികിത്സിക്കാനായി മുന്നിട്ടിറങ്ങുന്നത്.  

ഏപ്രില്‍ 9നാണ് ഡോക്ടര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. ഭീതിയോടെ കഴിയുന്ന രോഗബാധിതര്‍ക്ക് ആത്മവിശ്വാസം നല്‍കുകയായിരുന്നു ആദ്യത്തെ കടമ. ആദ്യഘട്ടത്തെ അപേക്ഷിച്ച് ഇത്തവണ കുട്ടികള്‍ കൂടുതല്‍ ഉണ്ടായിരുന്നു. രോഗബാധിതരായ കുട്ടികളെ ഒരു മുറിയില്‍ തന്നെ ഇരുത്തുക എന്നതാണ് പ്രയാസകരമായ കാര്യമായി തോന്നിയത്. കളിച്ചു നടക്കേണ്ട സമയത്ത് ഒരു മുറിയില്‍ തന്നെ കഴിയുക എന്നത് അവരെ സംബന്ധിച്ച് പ്രയാസകരമാണ്. ഫോണ്‍ സംഭാഷണങ്ങളിലൂടെ അവരുമായി കൂടുതല്‍ അടുക്കുകയും അവരുമായി ചങ്ങാത്തത്തിലാവുകയും ചെയ്തു. ഇങ്ങനെ എല്ലാവരെയും നിയന്ത്രിക്കാന്‍ സാധിച്ച് സന്തോഷത്തോടെ ഡോക്ടര്‍ ഓര്‍ത്തെടുത്തു.   

പിപിഇ കിറ്റിനുള്ളിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മുഖങ്ങള്‍ കാണാന്‍ സാധിക്കാത്തതായിരുന്നു ചികിത്സയിലുള്ളവരുടെ പ്രധാന ആശങ്ക. റോബോട്ടിന്റെ സഹായത്തോടെയുള്ള വീഡിയോ റൗണ്ട്‌സ് വന്നതോടെ ഈ പ്രശ്‌നവും പരിഹരിക്കാന്‍ സാധിച്ചു. സഹപ്രവര്‍ത്തകരുടെ കൂട്ടായപ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞ 14 ദിനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതായും വളരെ സന്തോഷമുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. 

ഡ്യൂട്ടി കഴിഞ്ഞ് കോവിഡ് വാര്‍ഡിനോട് വിടപറയുമ്പോള്‍ കുട്ടിക്കൂട്ടങ്ങളെയാണ് അമൃത മിസ് ചെയ്യുന്നതും.വടകര സ്വദേശിനിയായ അമൃത അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ അസി. പ്രൊഫസറാണ്. സമരത്തെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ഡോക്ടര്‍, മെഡിക്കല്‍ കോളേജിനെ കോവിഡ് ആശുപത്രിയാക്കി മാറ്റിയതോടെയാണ് മെഡിക്കല്‍ സംഘത്തിന്റെ ഭാഗമാകുന്നത്. ഭര്‍ത്താവ് ഡോ. ടി.പി. രാഗേഷും ഏഴ് വയസ്സുകാരി ശ്രീനന്ദയും നാല് വയസ്സുകാരന്‍ ശ്രേയസ്സും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. 14 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൊറാഴയിലെ ഭര്‍ത്താവിന്റെ വീട്ടിലാണ് അമൃത ക്വാറന്റൈനില്‍ കഴിയുന്നത്. ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന ഒരു പോരാട്ടത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ഡോക്ടര്‍ അമൃത.

Tags: covidലോക്ഡൗണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.