Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ധനസഹായ പദ്ധതിയുടെവിജ്ഞാപനത്തില്‍ വ്യക്തതയില്ല : ആശങ്കയോടെ കലാസമൂഹം

മാരകമായ കൊറോണ രോഗപീഡയില്‍ കേരളത്തിലെ കലാപ്രവര്‍ത്തക സമൂഹം ഏറെ വലയുകയാണ്. നിലവില്‍ സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉള്‍പ്പെടെ 90,000 പേര്‍ക്ക് 1000 രൂപ വീതം 2 മാസം നല്‍കുന്നതാണ് കൊറോണ സമാശ്വാസ ധനസഹായ പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2020, 04:16 pm IST
in Thrissur

തൃശൂര്‍ : കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അടിയന്തിര  ധനസഹായം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ വ്യക്തതയില്ല. ഓണ്‍ ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാനാണ്  വിജ്ഞാപനത്തില്‍ നിര്‍ദേശം.  എന്നാല്‍ ഏത് വെബ്‌സൈറ്റ്,  അല്ലെങ്കില്‍ ഏത് മെയില്‍,  എപ്പോള്‍ അപേക്ഷിക്കണം,  അവസാന തിയതി എന്ന് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഇതേ തുടര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് സാധാരണക്കാരായ കലാകാരന്‍മാര്‍.  

മാരകമായ കൊറോണ രോഗപീഡയില്‍ കേരളത്തിലെ കലാപ്രവര്‍ത്തക സമൂഹം ഏറെ വലയുകയാണ്. നിലവില്‍ സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്,  സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉള്‍പ്പെടെ 90,000 പേര്‍ക്ക് 1000 രൂപ വീതം 2 മാസം നല്‍കുന്നതാണ് കൊറോണ സമാശ്വാസ  ധനസഹായ പദ്ധതി.  

ക്ലാസിക്കല്‍,  തിയറ്റര്‍,  ലളിതകല,  നാടോടി,  അനുഷ്ഠന  കലാരൂപങ്ങള്‍  അവതരിപ്പിച്ചു ജീവിക്കുന്നവരുടെ തൊഴില്‍ കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലാണ് .  സംസ്ഥാനത്തു കല ഉപജീവന മാര്‍ഗമായി സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ലക്ഷത്തിലധികംപേര്‍ ഉണ്ടെന്നാണ് കണക്ക്.  ഇവരില്‍ ഏറ്റവും അര്‍ഹരായ 42,000  പേര്‍ക്ക് ആദ്യഘട്ടത്തില്‍ പദ്ധതി പ്രകാരം ധനസഹായം നല്‍കാനാണ് തീരുമാനം.  

വിവിധ അക്കാദമികളുടെ 2020-21  സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്ന് 25 ശതമാനം നീക്കി വെച്ച് 32, 000 കലാപ്രവര്‍ത്തകര്‍ക്കു  1000 രൂപ വീതം 2 മാസം നല്‍കും.  അവശേഷിക്കുന്ന അര്‍ഹരായ 50, 000 പേര്‍ക്ക്  മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കാനാണ് തീരുമാനം. കേരളത്തില്‍ സ്ഥിര താമസക്കാരായ,   10 വര്‍ഷമായി കല ഉപജീവനമാര്‍ഗമായി സ്വീകരിച്ചിട്ടുള്ള,  25 വയസ്  പൂര്‍ത്തിയായവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.  സംഗീത  നാടക അക്കാദമിയാണ് ഏറ്റവും കൂടുതല്‍ കലാകാരന്മാരെ പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. 14, 400. തൊട്ടു പിറകില്‍ ഫോക്ക്ലോര്‍  അക്കാദമിയാണ് 8,000 പേര്‍. ലളിത കലാ അക്കാദമി 4,800 പേരെ പരിഗണിക്കും.  ചലച്ചിത്ര അക്കാദമി 3, 680,  സാഹിത്യ  അക്കാദമി 1,120 എന്നിങ്ങനെ തെരഞ്ഞെടുക്കും.  കലാപ്രകടനങ്ങള്‍ക്ക് പശ്ചാത്തല സൗകര്യമൊരുക്കുന്നവര്‍ക്കും ധനസഹായം ലഭിക്കും.  

 എന്നാല്‍ അപേക്ഷിക്കുന്ന കാര്യത്തിലുള്ള വ്യക്തതക്കുറവ് ,കൂടാതെ നെറ്റ് കഫേകളും അക്ഷയ കേന്ദ്രങ്ങളും തുറക്കാത്തതും സാധാരണക്കാരായ കലാകാരന്‍മാര്‍ക്ക് തിരിച്ചടിയായി.  അപേക്ഷകള്‍ ഓണ്‍ലൈനില്‍മാത്രമേ സ്വീകരിക്കൂ എന്നതിനാല്‍ ഇതിനു കഴിയാത്ത സ്ഥിതിയാണ്.നിലവില്‍ സ്വന്തമായി കംപ്യൂട്ടറും മറ്റും അനുബന്ധ സൗകര്യങ്ങളും ഉള്ളവര്‍ക്ക് മാത്രമേ ഇപ്പോള്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.  

കലാകാരന്‍മാര്‍ക്ക് പുറമെ  കലാപ്രകടനങ്ങള്‍ക്കു സൗകര്യമൊരുക്കുന്ന ശബ്ദ – വെളിച്ച  സാങ്കേതിക ജോലിക്കാര്‍,  സ്റ്റേജ്,  പന്തല്‍ നിര്‍മ്മാണം,  പരസ്യകല തുടങ്ങിയ മേഖലയിലുള്ളവരും കൊറോണയെ  തുടര്‍ന്ന് തൊഴില്‍ ഇല്ലാതെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.

Tags: festivalCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

Kerala

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.