Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്പ്രിങ്ക്‌ളര്‍ ലക്ഷ്യം ആരോഗ്യ വില്‍പ്പന? അമേരിക്കയില്‍ ഡാറ്റാ തട്ടിപ്പ് കേസില്‍ പ്രതി

രോഗബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും 41 വിവരങ്ങളാണ് സോഫ്റ്റ്‌വെയറില്‍ നല്‍കുന്നത്. ഓരോരുത്തരുടെയും ഉയരവും തൂക്കവും മുതല്‍ അസുഖവിവരവും മരുന്നുകളുടെ വിവരങ്ങളും ബന്ധുക്കളുടേതടക്കം ഫോണ്‍നമ്പരുമടങ്ങുന്ന വിവരങ്ങളാണ് കമ്പനിക്ക് കൈമാറിയിട്ടുള്ളത്

അനീഷ് അയിലം by അനീഷ് അയിലം
Apr 16, 2020, 10:33 am IST
in Kerala

തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ സ്പ്രിങ്ക്‌ളര്‍ കമ്പനിക്ക് കൈമാറിയതിന് പിന്നില്‍ ആരോഗ്യവിവരങ്ങളുടെ വില്‍പ്പനയെന്ന് ആരോപണം. ആരോഗ്യരംഗത്തെ ഭീമന്മാരും വന്‍കിട മരുന്നുകമ്പനികളുമടക്കം ഉപഭോക്താക്കളായിട്ടുള്ള വിവാദ കമ്പനി അമേരിക്കയില്‍ ഡാറ്റാ തട്ടിപ്പ് കേസില്‍ പ്രതിയാണെന്നുള്ളതും ആരോപണത്തിന്റെ ശക്തി കൂട്ടുന്നു.

രോഗബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും 41 വിവരങ്ങളാണ് സോഫ്റ്റ്‌വെയറില്‍ നല്‍കുന്നത്. ഓരോരുത്തരുടെയും ഉയരവും തൂക്കവും മുതല്‍ അസുഖവിവരവും മരുന്നുകളുടെ വിവരങ്ങളും ബന്ധുക്കളുടേതടക്കം ഫോണ്‍നമ്പരുമടങ്ങുന്ന വിവരങ്ങളാണ് കമ്പനിക്ക് കൈമാറിയിട്ടുള്ളത്.

വിവരശേഖരണം മാത്രമല്ല, അവയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് (വിവരങ്ങളുടെ താരതമ്യ പഠനം) നടത്തുന്ന കമ്പനി ആണ് സ്പ്രിങ്ക്‌ളര്‍ എന്നത് ആരോപണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ആരോഗ്യ വിവരങ്ങള്‍ ലഭിക്കുന്നതിലൂടെ സംസ്ഥാനത്ത് ഏത് മരുന്നാണ് അല്ലെങ്കില്‍ ഏത് ആരോഗ്യ ഉപകരണമാണ് കൂടുതല്‍ ആവശ്യം എന്നറിഞ്ഞ് കമ്പനികള്‍ക്ക് വിവരം  നല്‍കാം. മാത്രമല്ല ഓരോരുത്തരുടെയും രോഗ പ്രതിരോധ ശേഷി പോലും നിശ്ചയിച്ച് കമ്പനികള്‍ക്ക് നല്‍കാന്‍ കഴിയും. ഇതനുസരിച്ച് കമ്പനികള്‍ നിര്‍മിക്കുന്ന മരുന്നുകളുടെ വലിയ മാര്‍ക്കറ്റായി സംസ്ഥാനത്തെ മാറ്റാം.  

ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാനുള്‍പ്പെടെ ഈ വിവരങ്ങള്‍ ഉപയോഗിക്കാം. രാജ്യാന്തരതലത്തില്‍ മരുന്നുകമ്പനികള്‍ നടത്തുന്ന മത്സരത്തിന് വിവരങ്ങള്‍ ശേഖരിക്കുന്നത് ഇത്തരം കമ്പനികളിലൂടെയാണ്. ലണ്ടനില്‍ കൊറോണ രോഗികളുടെ വിവരങ്ങള്‍ ഒരു സ്വകാര്യ കമ്പനി മറിച്ച് വിറ്റത് വലിയ വിവാദമായിട്ടുണ്ടെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്ന് വിവര വിശകലന വിദഗ്ധര്‍ പറയുന്നു.

പ്രളയ ദുരിതകാലം മുതല്‍ വിവാദകമ്പനി സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണ് വിവരം. ഇക്കാര്യം മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല വ്യക്തമാക്കി. 97 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സഹിതം നല്‍കിയെന്നും സൂചനയുണ്ട്.  

ഇതിലൂടെ ആധാര്‍, ബാങ്ക് വിവരങ്ങള്‍ അടക്കം കമ്പനിക്ക് എടുക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ടെലികോളര്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ മുതല്‍ വന്‍കിട മരുന്നു കമ്പനികള്‍ക്ക് വരെ ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാം.

രാജ്യാന്തര കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളൊന്നും സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായുള്ള കരാറില്‍ പാലിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ ചെയ്യേണ്ട കാര്യങ്ങള്‍പോലും പാലിക്കാതെയാണ് കമ്പനിക്ക് കരാര്‍ നല്‍കിയത്.  

സംസ്ഥാന സര്‍ക്കാരിനായി ഇ – ഹെല്‍ത്ത് പ്രവൃത്തികള്‍ ചെയ്യുന്ന കമ്പനിയെപോലും ഒഴിവാക്കിയാണ് പുതിയ കമ്പനിക്ക് വിവരങ്ങള്‍ കൈമാറിയത്. നിയമനടപടി സ്വീകരിക്കണമെങ്കില്‍ ന്യൂയോര്‍ക്കിലെ കോടതിയെ സമീപിക്കണമെന്ന കരാറിലെ വ്യവസ്ഥ ദുരൂഹമാണെന്നും സോഫ്റ്റ്‌വെയര്‍ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: keralaകേരള സര്‍ക്കാര്‍health
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.