Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിഷുവിപണിയില്ല; കച്ചവടക്കാര്‍ക്കിത് ദുരിതകാലം

വിഷു വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചു പണം മുടക്കിയവര്‍ക്ക് ഇക്കുറി കണ്ണീരിന്റെ വിഷു. വിഷുവിനു മാത്രം കച്ചവടം നടക്കുന്ന സാധനങ്ങള്‍ നേരത്തെ തയ്യാറാക്കിയവര്‍ക്കാണ് വലിയ നഷ്ടമുണ്ടായിരിക്കുന്നത്. വിഷുദിനം കൂടി ഉള്‍പ്പെടുന്നതാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ കാലാവധി. അതുകൊണ്ടു തന്നെ വിഷുവിപണി ഉണ്ടാകില്ലെന്നുറപ്പാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2020, 09:01 am IST
in Thrissur

തൃശൂര്‍: വിഷു വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചു പണം മുടക്കിയവര്‍ക്ക് ഇക്കുറി കണ്ണീരിന്റെ വിഷു. വിഷുവിനു മാത്രം കച്ചവടം നടക്കുന്ന സാധനങ്ങള്‍ നേരത്തെ തയ്യാറാക്കിയവര്‍ക്കാണ് വലിയ നഷ്ടമുണ്ടായിരിക്കുന്നത്. വിഷുദിനം കൂടി ഉള്‍പ്പെടുന്നതാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ കാലാവധി. അതുകൊണ്ടു തന്നെ വിഷുവിപണി ഉണ്ടാകില്ലെന്നുറപ്പാണ്. 

കണി വെള്ളരി, മണ്‍കലം, വിവിധ തരം കൃഷ്ണ പ്രതിമകള്‍, പടക്കം എന്നിവയുടെ കച്ചവടത്തിലൂടെ സീസണില്‍ വരുമാനമുണ്ടാക്കാമെന്നു കരുതിയിരുന്നവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മണ്‍കലങ്ങള്‍ക്ക് ഏറ്റവും ആവശ്യക്കാരുള്ള സമയമാണു വിഷുക്കാലം. എന്നാല്‍, ലോക് ഡൗണില്‍ കച്ചവടക്കാരുടെ പ്രതീക്ഷകളെല്ലാം തകര്‍ന്നു. കഞ്ഞേറ്റി, കഞ്ഞിക്കലം, ചോറ് കലം എന്നിവയാണു കണിക്കൊപ്പം നിരത്താനും വിഷുവിനു ചുട്ടെടുക്കുന്ന കാരയപ്പങ്ങള്‍ സൂക്ഷിക്കാനും വാങ്ങുന്നത്.ഇത്തവണ വിപണിയില്ലാത്തത് മണ്‍പാത്ര നിര്‍മാണക്കാരെ പട്ടിണിയിലാക്കി.

 മാര്‍ച്ച് അവസാനത്തോടെ സജീവമാകുന്ന പടക്ക വില്‍പന കേന്ദ്രങ്ങളെല്ലാം ഇത്തവണ അടഞ്ഞതോടെ നാട്ടില്‍ പടക്കം പൊട്ടലും മാനത്തു വര്‍ണം വിതറലുമില്ല. കോടികളുടെ നഷ്ടമാണ് പടക്ക വിപണിയില്‍. വിഷുക്കോടി ഉടുത്ത് കണ്ണനെ കണികാണാന്‍ ഇത്തവണ ആവില്ല. തുണിക്കടകള്‍ അടച്ചതിനാല്‍ പുത്തനുടപ്പില്ലാതെയാകും ഇത്തവണത്തെ കണികാണല്‍. ലോക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 23 മുതല്‍ അടച്ചിട്ടതാണ് തുണികടകള്‍. വിഷു വിപണി ലക്ഷ്യമിട്ട് വൈവിധ്യമാര്‍ന്ന വസ്ത്രശേഖരവുമായി ഓഫര്‍ പ്രഖ്യാപിച്ച് മത്സരം പൊടിപൊടിക്കേണ്ട സമയമാണിത്. 

വിഷു വിപണിക്കായി മാര്‍ച്ച് ആദ്യം വാരം തന്നെ വസ്ത്രങ്ങളുടെ വിപുല ശേഖരം തുണിക്കടകളില്‍ ഒരുക്കിയിരുന്നു.കൃഷ്ണ പ്രതിമകള്‍ നിര്‍മിച്ച് വില്‍പന നടത്തുന്ന രാജസ്ഥാന്‍ സ്വദേശികള്‍ക്കും ഇതു കഷ്ടകാലം. ചായം പൂശി മനോഹരമാക്കി വച്ച പ്രതിമകള്‍ വാങ്ങാന്‍ ആളില്ല.  ജോധ്പൂരില്‍ നിന്ന് എത്തിയ സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍  പ്രതിമകളുണ്ടാക്കി വിറ്റ് ഉപജീവനം കഴിക്കുന്നത്.ഫെബ്രുവരിയില്‍ എത്തി വിഷുക്കച്ചവടം കഴിഞ്ഞാല്‍ തിരിച്ചു പോവുകയാണു പതിവ്. 

ഇത്തവണ കച്ചവടമില്ല.വിഷു വിപണി ലക്ഷ്യമിട്ടു ജില്ലയിലെ വിവിധയിടങ്ങളില്‍ കണിവെള്ളരി കൃഷി ചെയ്ത കര്‍ഷകര്‍ ഇത്തവണ വിളവെടുത്തതു കണ്ണീരാണ്. പതിറ്റാണ്ടുകളായി കണിവെള്ളരി കൃഷി ചെയ്തുവരുന്ന കര്‍ഷകര്‍ ഇത്തവണയും ജനുവരി മാസത്തില്‍ തന്നെ കൃഷി ഇറക്കിയിരുന്നു. ലോക് ഡൗണിനെ തുടര്‍ന്നു വിപണിയില്‍ കടുത്ത പ്രതിസന്ധി നേരിടുകയാണു കര്‍ഷകര്‍. വലിയ തുക മുടക്കിയാണു പലരും കൃഷിയിറക്കിയിരിക്കുന്നത്. 3 മാസത്തോളം കഠിനാധ്വാനം ചെയ്താണ് കണിവെള്ളരി വിളവെടുപ്പിനു പാകമാക്കിയിരിക്കുന്നത്. വിഷുവിന് ഒരാഴ്ച മുന്‍പാണു സാധാരണ കണിവെള്ളരി വിളവെടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ എന്തു ചെയ്യണമെന്നു പോലും അറിയാതെ സ്ഥിതിയിലാണ് കര്‍ഷകര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Kerala

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

Entertainment

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.