Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കോവിഡിനിടെയിലും ഹിന്ദുക്കളോടും, ക്രിസ്ത്യാനികളോടും മനുഷ്യത്വമില്ലാതെ പാക്കിസ്ഥാന്‍;റേഷന്‍ സാധനങ്ങള്‍ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കു മാത്രം

വേണ്ടത്ര ഭക്ഷണമില്ല. ജനങ്ങളുടെ കൈവശം കരുതലായുള്ള ഭക്ഷണവും മറ്റും തീര്‍ന്നു കഴിഞ്ഞാല്‍ അത് നല്‍കാന്‍ സര്‍ക്കാരും തയ്യാറാകുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 09:35 am IST
in World

കറാച്ചി : കോവിഡ് മഹാമാരിയില്‍ രാജ്യം ഉഴലുമ്പോഴും ഹിന്ദുക്കളോടും, ക്രിസ്ത്യാനികളോടും മനുഷ്യത്വമില്ലാതെയുള്ള പെരുമാറ്റങ്ങള്‍ക്ക് അയവ് വരുത്താതെ പാക്കിസ്ഥാന്‍. ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ചികിത്സയും ഭക്ഷണവും മറ്റും നല്‍കുന്നതെന്ന് രൂക്ഷ വിമര്‍ശനവും ജനങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. കൊറോണ വൈറസ് ലോകത്ത് വ്യാപകമായി പടരുമ്പോള്‍ സര്‍ക്കാരും ജനങ്ങളും ഒത്തൊരുമിച്ചു നിന്നെങ്കില്‍ മാത്രമേ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കൂ എന്നിരിക്കേയാണ് പാക്കിസ്ഥാനില്‍ നിന്നും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയരുന്നത്.  

പാക്കിസ്ഥാനിലെ ഹിന്ദു- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഭക്ഷണം വരെ നിഷേധിച്ചിരിക്കുകയാണ്. ഇവര്‍ക്ക് റേഷന്‍ പോലും നിഷേധിക്കപ്പെടുന്നു. ഇവയെല്ലാം മുസ്ലിം സമുദായത്തിന് മാത്രം നല്‍കിയാല്‍ മതിയെന്നാണ് അധികൃതരുടെ തീരുമാനം. ഭക്ഷണവും അവശ്യ വസ്തുക്കളും ഇല്ലാതെ ഹിന്ദു- ക്രിസ്ത്യന്‍ സമൂഹം കറാച്ചിയിലെ റഹ്രി ഗോത്തില്‍ ഒത്തുകൂടി ആവശ്യം ഉന്നയിച്ചെങ്കിലും റേഷന്‍ സാധനങ്ങള്‍ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കു മാത്രമേ നല്‍കുകയുള്ളൂവെന്നാണ് അധികൃതര്‍ മറുപടി നല്‍കിയത്.  

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കേ രാജ്യത്തെ ക്രിസ്ത്യന്‍ ഹിന്ദു വിഭാഗങ്ങളുടെ സ്ഥിതി അതി ദയനീയമാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വേണ്ടത്ര ഭക്ഷണമില്ല. ജനങ്ങളുടെ കൈവശം കരുതലായുള്ള ഭക്ഷണവും മറ്റും തീര്‍ന്നു കഴിഞ്ഞാല്‍ അത് നല്‍കാന്‍ സര്‍ക്കാരും തയ്യാറാകുന്നില്ല. സ്വന്തം പൗരന്മാരെ വരെ മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗമാക്കി ഇവര്‍ക്ക് ഭക്ഷണം വരെ നിഷേധിക്കുന്ന രീതിയിലേക്ക് ഇന്ന് വിവേചനം വളര്‍ന്നിരിക്കുകയാണ്. പാക് ജനസംഖ്യയിലെ നാല് ശതമാനം ഹിന്ദു- ക്രിസ്ത്യന്‍ വിഭാഗമാണ്.  

പാക്കിസ്ഥാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ച പിന്നിടുന്നു. നിരന്തരമായി വിവേചനം അനുഭവിക്കുന്ന ഈ വിഭാഗം ഒരു മഹാമാരി പടര്‍ന്നു പിടിച്ചപ്പോഴും അതില്‍ നിന്നു മോചിതരായിട്ടില്ലെന്നു മാത്രമല്ല രോഗവ്യാപനത്തില്‍ ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്.  

എന്തിനാണ് തങ്ങളോട് ഇത്തരത്തില്‍ വിവേചനം കാണിക്കുന്നത്? രോഗം എല്ലാവരെയും ബാധിക്കുകയാണ്. എന്തുകൊണ്ടാണ് ആരും തങ്ങളോടു സഹകരിക്കാത്തത്. തങ്ങളുടെ വീടുകളില്‍ പോലും ഭക്ഷണം ഇല്ല. ഇത് വാങ്ങി കഴിക്കുന്നതിനുള്ള പണവുമില്ല. വോട്ടു ചോദിക്കാന്‍ മാത്രമാണ് അധികാരികള്‍ വീട്ടിലേക്കു വരുന്നത്. ലോക്ഡൗണ്‍ കാരണം ഞങ്ങളുടെ നിത്യവൃത്തിയും പ്രശ്‌നത്തിലാണ്. രാജ്യത്ത് ഒരു സര്‍ക്കാര്‍ ഉണ്ടെങ്കിലും തങ്ങളുട പ്രശ്‌നത്തെ കുറിച്ച് ഇവര്‍ അന്വേഷിക്കുന്നുപോലുമില്ല. ഭക്ഷണം ലഭിക്കാതെ പട്ടിണിയിലാണ് പലകുടുംബങ്ങളുമെന്നും  പാക് പൗരന്മാര്‍ പറഞ്ഞു.  

ജില്ലാ ഭരണകൂടവുമായി സഹകരിച്ച് തദ്ദേശീയ സര്‍ക്കാരുകളാണു പാക്കിസ്ഥാനില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. എന്നാല്‍ ലിയാറി, കറാച്ചി, സിന്ധ് തുടങ്ങിയ മേഖലകളിലെ ഹിന്ദു- ക്രിസത്യന്‍ സമുദായങ്ങള്‍ക്കു സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷണവും റേഷനും ലഭിക്കുന്നില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അവര്‍ നേരിടുന്ന ഭക്ഷണ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് അമ്ജദ് അയുബ് മിശ്ര എന്ന രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. രാജസ്ഥാന്‍ വഴി സിന്ധ് മേഖലയിലേക്കു ഭക്ഷണം എത്തിക്കണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.

Tags: റേഷന്‍ കടലോക്ഡൗണ്‍Coronahinduchristianപാക്കിസ്ഥാന്‍covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

Literature

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

India

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

11 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി മോഡലും മുൻ മിസ് കേരള സൗന്ദര്യമത്സരാർത്ഥിയുമായ ഹർഷ സണ്ണി പിടിയിൽ ; യുവതി എത്തിയത് ബാങ്കോക്കിൽ നിന്ന്

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.