Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക്ക്ഡൗണിനിടയിലും ഓണ്‍ലൈന്‍ വഴി മദ്യമെന്ന കേരളത്തിന്റെ നടപടി; കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം വീട്ടിലെത്തിച്ച് നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു . അതിനാവശ്യമായ കുറിപ്പടി കൊടുക്കാന്‍ ഡോക്ടര്‍മാരില്‍ ഒരുവിഭാഗവും തയ്യാറായതോടെ, ലോക്ക്ഡൗണ്‍ കാലത്തും അത്യാവശ്യക്കാര്‍ക്ക് മുട്ടില്ലാതെ മദ്യം കിട്ടുമെന്ന് ഉറപ്പായി. ഒരാള്‍ക്ക് ആഴ്ചയില്‍ മൂന്നു ലീറ്റര്‍ വീതം ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 08:44 am IST
in India

ന്യൂദല്‍ഹി: കൊറോണ തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ സമയത്തും മദ്യം ലഭ്യമാക്കുന്നതിനോട് അതൃപ്തി പ്രകടിപ്പിക്കുകയും അവശ്യവസ്തുക്കള്‍ അല്ലാത്തവ ഓണ്‍ലൈന്‍ വഴി വില്‍ക്കരുതെന്നും വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച വിഷയത്തില്‍ കര്‍ശന നിലപാടുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല രംഗത്തെത്തി. മദ്യവില്‍പന ലോക്ഡൗണിന്റെ പ്രസക്തി ഇല്ലാതാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം വീട്ടിലെത്തിച്ച് നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു . അതിനാവശ്യമായ കുറിപ്പടി കൊടുക്കാന്‍ ഡോക്ടര്‍മാരില്‍ ഒരുവിഭാഗവും തയ്യാറായതോടെ, ലോക്ക്ഡൗണ്‍ കാലത്തും അത്യാവശ്യക്കാര്‍ക്ക് മുട്ടില്ലാതെ മദ്യം കിട്ടുമെന്ന് ഉറപ്പായി. ഒരാള്‍ക്ക്  ആഴ്ചയില്‍ മൂന്നു ലീറ്റര്‍ വീതം ലഭിക്കും.  

മദ്യം മുടങ്ങിയാല്‍ അസ്വസ്ഥത ഉണ്ടാകുന്നവരെ കൈവിടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുപറഞ്ഞത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്. തൊട്ടുപിന്നാലെ മദ്യം മരുന്നായി ശുപാര്‍ശ ചെയ്യുന്നതിന്റെ അപകടങ്ങള്‍ ചൂണ്ടികാട്ടി ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തി. ഫലമായി ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത് ഇത്രമാത്രം. മുന്നിലെത്തുന്നയാള്‍ക്ക് Alcohol Withdrawal Symptom ഉണ്ടെന്ന് ഡോക്ടര്‍ അഭിപ്രായം രേഖപ്പെടുത്തിയാല്‍ മതി. മദ്യം കൊടുക്കാന്‍ ശുപാര്‍ശ ചെയ്യേണ്ടെന്ന് സാരം.

എന്നാല്‍ ഇതും അംഗീകരിക്കാതെ ഡോക്ടര്‍മാര്‍ പ്രതിഷേധ പരിപാടികള്‍ക്ക് രൂപംനല്‍കുന്നതിനിടെ തന്നെ ശുപാര്‍ശകള്‍ എക്‌സൈസ് ഓഫീസുകളില്‍ എത്താന്‍ തുടങ്ങി. എറണാകുളം ജില്ലയില്‍ അങ്കമാലി, വരാപ്പുഴ തുടങ്ങിയിടങ്ങളിലെ എക്‌സൈസ് റേഞ്ച് ഓഫീസുകളില്‍ എത്തിയ ശുപാര്‍ശകളില്‍ ചിലത് ഡോക്ടറുടേത് ആയതിനാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നിലാപെടെടുത്തു. അതേസമയം ബാക്കിയെല്ലാം അനുവദിക്കാനും ധാരണയായി. ഇതുപ്രകാരം എക്‌സൈസ് ആസ്ഥാനത്തും കൂടിയാലോചനകള്‍ നടത്തിയാണ് അപേക്ഷകന് മദ്യം വീടുകളിലെത്തിച്ച് നല്‍കാന്‍ തീരുമാനമായത്.  

റേഞ്ച് ഓഫീസുകളിലാണ് അപേക്ഷ സ്വീകരിക്കുക. ഡോക്ടരുടെ ശുപാര്‍ശയും പരിഗണനായോഗ്യമെന്ന് ഉറപ്പായാല്‍ തൊട്ടടുത്ത ബവറിജസ് കോര്‍പറേഷന്‍ മദ്യശാലയുടെ മാനേജര്‍ക്ക് കൈമാറി കുപ്പി എടുത്തുനല്‍കും. ഇതാണ് ഇപ്പോള്‍ ധാരണയായിട്ടുള്ള ക്രമീകരണം. അതേസമയം നടപടിക്രമങ്ങള്‍ ഇത്ര ലളിതമായ സാഹചര്യത്തില്‍ കൂടുതല്‍ അപേക്ഷകള്‍ അടുത്ത ദിവസങ്ങളില്‍ വരുമെന്ന് ഉറപ്പായി. മദ്യാസക്തി അസ്വസ്ഥതകളായി പ്രകടിപ്പിക്കുന്നവരെ പോലീസ് അല്ലെങ്കില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് എക്‌സൈസ് വകുപ്പിന്റെ വിമുക്തി സെന്ററുകളില്‍ എത്തിച്ച് ചികിത്സ നല്‍കാനായിരുന്നു വകുപ്പിന്റെ തലപ്പത്ത് ആദ്യമുണ്ടായ ധാരണ.  

എന്നാല്‍ അത്തരം ശാസ്ത്രീയ പ്രതിവിധികളൊന്നും വേണ്ടെന്ന് വച്ചാണ് കുപ്പി കൊടുത്തു തന്നെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ കുറുക്കുവഴി തേടുന്നത്.  

Tags: keralaliquorcovidലോക്ഡൗണ്‍Coronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

Kerala

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് നിന്നുള്ള ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ ബന്ധത്തിന്റെ ഭാഗം ; ഹിന്ദു ഭീകരവാദം എന്ന പ്രയോഗത്തിന് പിന്നിൽ ശിവരാജ് പാട്ടീൽ

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

‘ ഇങ്ങനെ പോയാൽ രണ്ട് ദിവസത്തിനകം മരണപ്പെടും ‘ : വാങ്ചുക്കിന് ഭക്ഷണം നൽകണമെന്ന് ഹർജി : ഞങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ദീപ്കെ

വിയറ്റ്നാം ദ്വീപുകളിലെ കടല്‍ വിനോദസഞ്ചാരം സ്ഥിരം അപകട മേഖല; മുമ്പും നിരവധി ബോട്ട് അപകടങ്ങളും മരണങ്ങളും

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.