Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇറ്റലിയില്‍ നിന്നുള്ളവരെ തിരിച്ചറിയാന്‍ കഴിയാതെ പോയി; കൊറോണ: സര്‍ക്കാര്‍ വീഴ്ച വരുത്തി

ഇക്കാര്യം ഇന്നലെ പ്രതിപക്ഷം സഭയിലും ചൂണ്ടിക്കാട്ടി ഡോ. എം.കെ. മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് അറിയിച്ചതോടെ ശൂന്യവേളയില്‍ തന്നെ ചര്‍ച്ച ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 09:44 am IST
in Kerala

തിരുവനന്തപുരം: കൊറോണ സംബന്ധിച്ച് സര്‍ക്കാരിന്റെ വീഴ്ച വിവാദമായി. ഇത് നിയമസഭയിലും പ്രതിഫലിച്ചു. വൈറസ് വ്യാപനത്തെ കുറിച്ചുള്ള അടിയന്തര പ്രമേയചര്‍ച്ചയില്‍ ഇത് വാക്‌പോരിന്  ഇടയാക്കി.

കൊറോണ വീണ്ടും വ്യാപിച്ചതിന് കാരണം സര്‍ക്കാര്‍ അനാസ്ഥയാണെന്നാണ് സൂചന. ഇറ്റലിയില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കണമെന്ന് ഫെബ്രുവരി 26ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കുന്നതില്‍ സംസ്ഥാനം വീഴ്ച വരുത്തിയതിനാലാണ് ഇറ്റലിയില്‍ നിന്നുള്ളവരെ തിരിച്ചറിയാന്‍ കഴിയാതെ പോയത്.

ഇക്കാര്യം ഇന്നലെ പ്രതിപക്ഷം സഭയിലും ചൂണ്ടിക്കാട്ടി ഡോ. എം.കെ. മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് അറിയിച്ചതോടെ ശൂന്യവേളയില്‍ തന്നെ ചര്‍ച്ച ആരംഭിച്ചു.

സംസ്ഥാനത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയ എപിഡമിക് ആണ് നടക്കുന്നത്. ജനങ്ങളെ സര്‍ക്കാരും ഭയപ്പെടുത്തുന്നു. നെടുമ്പാശ്ശേരിയില്‍ എത്തുന്നവരെ ഒരു റൂമിലാക്കിയിട്ട് പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം പോലും  നല്‍കുന്നില്ല. ഇതിനിടെ ഇറ്റലിയില്‍ നിന്നുള്ള കപ്പലില്‍ 350 പേരോളം കൊച്ചിയില്‍ എത്തി ഷോപ്പിങ് കഴിഞ്ഞാണ് മടങ്ങിയത്. വിദഗ്‌ദ്ധരെ ആശുപത്രികളില്‍ നിയോഗിക്കുന്നില്ല. പ്രതിപക്ഷം ആരോപിച്ചു.

തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ച യുവാവ് മെഡിക്കല്‍ കോളേജില്‍ എത്തി സ്വമേധയാ വിവരം നല്‍കിയിട്ടും കൃത്യമായി നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പ് തയാറായില്ലെന്ന് കെ. ശബരീനാഥന്‍ പറഞ്ഞു.  

അയാള്‍ക്ക് വീട്ടിലേക്ക് പോകാന്‍ ആംബുലന്‍സ് അനുവദിച്ചില്ല. വീട്ടിലെത്തി രോഗലക്ഷണം ഉണ്ടെന്ന് ആരോഗ്യവകുപ്പിനെ അറിയിക്കുമ്പോഴാണ് ഡിഎംഒ അയാളെ ആശുപത്രിയില്‍ എത്തിക്കുന്നതെന്നും  ശബരീനാഥന്‍  പറഞ്ഞു.  

പത്തനംതിട്ടയില്‍ രോഗബാധിതര്‍ സഞ്ചരിച്ച റൂട്ട് മാപ്പിലടക്കം ഗുരുതര പിഴവുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ എല്ലാവരെയും അറിയിച്ച് യോഗം ചേരാന്‍ കല്യാണത്തിന് വിളിക്കുകയല്ലെന്ന് കെ.വി. അബ്ദുള്‍ഖാദര്‍ പറഞ്ഞതോടെ സഭയില്‍  ബഹളമായി.  സര്‍ക്കാര്‍ നടപടികളില്‍ വീഴ്ചയുണ്ടെന്ന് ഭരണപക്ഷത്തിലെ അംഗങ്ങളും ചൂണ്ടിക്കാട്ടി.  

സൗജന്യ റേഷന്‍ അനുവദിക്കുക, എട്ട്, ഒമ്പത് ക്ലാസ്സുകളിലെ പരീക്ഷകള്‍ കൂടി ഒഴിവാക്കുക, അത്യാവശ്യ ഇടങ്ങളില്‍ മാസ്‌കുകള്‍ നല്‍കുക തുടങ്ങിയവ ചെയ്യുന്നില്ലെന്ന് ഭരണപക്ഷ അംഗങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.  

കുറവ് അന്വേഷിച്ച് കണ്ട് പിടിച്ച് ആക്രമിക്കുന്നത് ഈ സമയത്ത് ശരിയല്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രമേയം പ്രതിപക്ഷം  

പിന്‍വലിച്ചു.  

ചര്‍ച്ച നടന്നു എന്നല്ലാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള ചര്‍ച്ചകളൊന്നും സഭയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷത്തിനോ ഭരണപക്ഷത്തിനോ കഴിഞ്ഞതുമില്ല.

Tags: keralaCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Kerala

അവയവദാനമാഫിയ: ‘ഓപ്പറേഷന്‍’ ഇവിടെ, സര്‍ജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.