Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘ഇസ്ലാം രാജ്യവാദികള്‍ക്ക് കരുവാകരുത്; വിമാനത്താവളത്തില്‍ സുരക്ഷാപരിശോധന നേരിടുന്ന ആദ്യവ്യക്തിയല്ല താങ്കള്‍’; സക്കറിയക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദവും രാജ്യവിരുദ്ധപ്രക്ഷോഭങ്ങളും ഉത്തരേന്ത്യയിലും ചര്‍ച്ചയാകുന്നുണ്ട്. അത്തരം പരാമര്‍ശങ്ങളില്‍ പങ്കാളിയായ വ്യക്തിയാണ് താങ്കളും. അപ്പോള്‍ കേരളത്തില്‍ പൗരത്വ പ്രക്ഷോഭത്തിന് പിന്തുണയേകുന്ന താങ്കളുടെ തുടര്‍ച്ചയായ ഗള്‍ഫ് യാത്രകള്‍ ഇത്തരം പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണെന്ന് സംശയം തോന്നിയതിനെ അങ്ങ് എന്തിനാണ് വര്‍ഗീയ വിഷമെന്നൊക്കെ വ്യാഖ്യാനിക്കുന്നത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 09:36 pm IST
in Social Trend

തിരുവനന്തപുരം:  ഇസ്ലാമിക തീവ്രവാദത്തെ വെള്ള പൂശാനുള്ള എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനുമായി സക്കറിയയുടെ ശ്രമത്തിനെ തുറന്നുകാട്ടി കേന്ദ്രമന്ത്രി വി. മുരളീധരന്‍. സക്കറിയ കഴിഞ്ഞ ദിവസം ഭൂട്ടാന്‍ യാത്രയ്‌ക്കിടെ നേരിട്ട അനുഭവം എന്ന പേരില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന് വ്യക്തമായ മറുപടിയുമായാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയത്. വിമാനത്താവളങ്ങളില്‍ സുരക്ഷാപരിശോധന നേരിടുന്ന രാജ്യത്തെ ആദ്യവ്യക്തിയല്ല താങ്കളെന്ന് ഓര്‍ക്കുന്നതും നന്നായിരിക്കുമെന്നും അദേഹം പറഞ്ഞു.  നമ്മുടെ മുന്‍രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍കലാം മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെ ഇത്തരം പരിശോധനകള്‍ക്ക് വിധേയരായിട്ടുണ്ട്. പിന്നെ, സക്കറിയ എന്ന എഴുത്തുകാരന്‍ താങ്കള്‍ കരുതുന്നത് പോലെ ഉത്തരേന്ത്യയില്‍ സുപരിചിതനാകണമെന്നില്ല. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദവും രാജ്യവിരുദ്ധപ്രക്ഷോഭങ്ങളും ഉത്തരേന്ത്യയിലും ചര്‍ച്ചയാകുന്നുണ്ട്. അത്തരം പരാമര്‍ശങ്ങളില്‍ പങ്കാളിയായ വ്യക്തിയാണ് താങ്കളും. അപ്പോള്‍ കേരളത്തില്‍ പൗരത്വ പ്രക്ഷോഭത്തിന് പിന്തുണയേകുന്ന താങ്കളുടെ തുടര്‍ച്ചയായ ഗള്‍ഫ് യാത്രകള്‍ ഇത്തരം പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണെന്ന് സംശയം തോന്നിയതിനെ അങ്ങ് എന്തിനാണ് വര്‍ഗീയ വിഷമെന്നൊക്കെ വ്യാഖ്യാനിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഒരു സുരക്ഷാ പരിശോധനയ്‌ക്ക് വര്‍ഗീയതയെന്ന വ്യാഖ്യാനം ചമച്ച് കയ്യടി നേടാന്‍ ആയിരുന്നില്ലേ താങ്കളുടെ ശ്രമമെന്നും വി. മുരളീധരന്‍ ചോദിച്ചു.  

വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

പ്രിയപ്പെട്ട സക്കറിയ അറിയാന്‍,

ഭൂട്ടാന്‍ യാത്രയ്‌ക്കിടെ നേരിട്ട അനുഭവം താങ്കള്‍ ഫേസ്ബുക്കില്‍ കുറിച്ചത് വായിച്ചു. മലയാളി എഴുത്തുകാരന്‍ എന്ന നിലയില്‍ അങ്ങയ്‌ക്കുണ്ടായ ‘മനോവിഷമത്തില്‍’ പങ്കുചേരുന്നു. ഇസ്ലാമിക തീവ്രവാദത്തെ വെള്ള പൂശാനുള്ള താങ്കളുടെ സാമര്‍ത്ഥ്യം നല്ല വാക്കുകളില്‍ പൊതിഞ്ഞു പറഞ്ഞതിന് അഭിനന്ദനങ്ങള്‍. അതേസമയം, ചില കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യവും തീവ്രവാദ ഭീഷണിയില്‍ നിന്ന് മുക്തമല്ല എന്ന് താങ്കള്‍ക്കും അറിവുള്ളതല്ലേ? അപ്പോള്‍, ദേശസുരക്ഷ മുന്‍നിര്‍ത്തി രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷാസംവിധാനങ്ങളും പരിശോധനകളും കര്‍ക്കശമാക്കുന്നത് സ്വാഭാവികമല്ലേ? യാത്രക്കാരേയും അവരുടെ സാധനസാമഗ്രികളേയും ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തുകയും, ചിലപ്പോള്‍ വ്യക്തികളോട് നേരിട്ട് വിവരങ്ങള്‍ തേടുകയും ചെയ്യുന്നത് അധികൃതരുടെ ഡ്യൂട്ടിയാണ്. ഒരു മലയാളിയായ അങ്ങ് നിരവധിതവണ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ ഉത്തരേന്ത്യക്കാരനായ ഒരുദ്യോഗസ്ഥന് സംശയം തോന്നിയാല്‍ തെറ്റുപറയാന്‍ സാധിക്കില്ല.  

വിമാനത്താവളങ്ങളില്‍ സുരക്ഷാപരിശോധന നേരിടുന്ന രാജ്യത്തെ ആദ്യവ്യക്തിയല്ല താങ്കളെന്ന് ഓര്‍ക്കുന്നതും നന്നായിരിക്കും. ബഹുമാന്യനായ നമ്മുടെ മുന്‍രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍കലാം മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെ ഇത്തരം പരിശോധനകള്‍ക്ക് വിധേയരായിട്ടുണ്ട്.

പിന്നെ, സക്കറിയ എന്ന എഴുത്തുകാരന്‍ താങ്കള്‍ കരുതുന്നത് പോലെ ഉത്തരേന്ത്യയില്‍ സുപരിചിതനാകണമെന്നില്ല. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദവും രാജ്യവിരുദ്ധപ്രക്ഷോഭങ്ങളും ഉത്തരേന്ത്യയിലും ചര്‍ച്ചയാകുന്നുണ്ട്. അത്തരം പരാമര്‍ശങ്ങളില്‍ പങ്കാളിയായ വ്യക്തിയാണ് താങ്കളും. അപ്പോള്‍ കേരളത്തില്‍ പൗരത്വ പ്രക്ഷോഭത്തിന് പിന്തുണയേകുന്ന താങ്കളുടെ തുടര്‍ച്ചയായ ഗള്‍ഫ് യാത്രകള്‍ ഇത്തരം പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണെന്ന് സംശയം തോന്നിയതിനെ അങ്ങ് എന്തിനാണ് വര്‍ഗീയ വിഷമെന്നൊക്കെ വ്യാഖ്യാനിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഒരു സുരക്ഷാ പരിശോധനയ്‌ക്ക് വര്‍ഗീയതയെന്ന വ്യാഖ്യാനം ചമച്ച് കയ്യടി നേടാന്‍ ആയിരുന്നില്ലേ താങ്കളുടെ ശ്രമം? വര്‍ഗീയ വിഷം വമിപ്പിക്കുന്ന എഴുത്തുകാരനാണോ താങ്കള്‍? ആരാണ് നിങ്ങളെ ഇത്തരത്തില്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയത്? 

എഴുത്തുകാരന്‍ എന്ന നിലയില്‍ എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് ചോദിക്കട്ടെ… എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും സാമൂഹ്യഇടപെടല്‍ നടത്തുന്ന അങ്ങും, രാജ്യത്തെ വിഘടിപ്പിക്കാനും ജനങ്ങളെ തമ്മിലടിപ്പിച്ച് ഇസ്ലാമികരാജ്യം സൃഷ്ടിക്കാനും കോപ്പ് കൂട്ടുന്നവര്‍ക്ക് ആയുധമാകാന്‍ അങ്ങയുടെ വാക്കുകള്‍ ബോധപൂര്‍വ്വം സമ്മാനിക്കുകയാണോ? സ്വന്തം തലച്ചോര്‍ മറ്റുള്ളവര്‍ക്ക് പണയം വെയ്‌ക്കാതിരിക്കാന്‍ സ്വതന്ത്ര ചിന്തകന്‍ എന്നവകാശപ്പെടുന്ന അങ്ങ് ഇനിയെങ്കിലും തയ്യാറാകുമെന്ന പ്രത്യാശയോടെ നിര്‍ത്തുന്നു.

സ്‌നേഹപൂര്‍വ്വം,

വി. മുരളീധരന്‍

Tags: ministerbjpവി മുരളീധരന്‍ഫെയ്സ്ബുക്ക്paul zacharia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ മരണപ്പെട്ട വാര്‍ത്തയറിഞ്ഞ് ജീവയുടെ വീട്ടില്‍ എത്തിയ വിജയ് ജീവയെ കെട്ടിപ്പുണരുന്നു

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.