Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ ബാധിതരുടെ വീട്ടില്‍ രാഷ്‌ട്രീയ സന്ദര്‍ശനം; വി.എന്‍.വാസവനെ നിരീക്ഷിക്കണമെന്ന ആവശ്യം ശക്തം; ഐസുലേഷന്‍ വാര്‍ഡില്‍ വാസവന്റെ ഭരണമെന്നും ആക്ഷേപം

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ ഇവരുടെ വീട്ടില്‍ എത്തുകയും മണിക്കൂറോളം ചെലവിടുകയും ചെയ്തു. വാസവന്റെ നിര്‍ദേശത്തിലാണ് ആംബുലന്‍സ് എത്തി രോഗബാധിതരെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ അവകാശവാദം. പാര്‍ട്ടി പത്രവും സൈബര്‍ സാഖാക്കളും ഇതിന് വലിയ പ്രചാരം നല്‍കി.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Mar 13, 2020, 04:53 pm IST
in Kerala

കോട്ടയം: കൊറോണ ബാധിതരായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ഐസുലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ചെങ്ങളം സ്വദേശികളുടെ വീട്ടില്‍ രാഷ്‌ട്രീയ സന്ദര്‍ശനം നടത്തുകയും മണിക്കൂറുകളോളും ചെലവിടുകയും അവരെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവനെ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പത്തനംതിട്ട സ്വദേശികള്‍ക്ക് രോഗബാധിതരാണെന്ന് കണ്ടെത്തിയതോടെയാണ് ഇവര്‍ യാത്രചെയ്ത സ്ഥലങ്ങളും ഇവരുമായി ഇടപെഴുകിയ ആളുകളെയും കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്. അങ്ങനെയാണ് ചെങ്ങളത്തെ ഇവരുടെ ബന്ധുവീട്ടിലേയ്‌ക്ക് അന്വേഷണം ആരംഭിച്ചത്. 

വാര്‍ത്ത പുറത്തായതോടെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ ഇവരുടെ വീട്ടില്‍ എത്തുകയും മണിക്കൂറോളം ചെലവിടുകയും ചെയ്തു. വാസവന്റെ നിര്‍ദേശത്തിലാണ് ആംബുലന്‍സ് എത്തി രോഗബാധിതരെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ അവകാശവാദം. പാര്‍ട്ടി പത്രവും സൈബര്‍ സാഖാക്കളും ഇതിന് വലിയ പ്രചാരം നല്‍കി. ഇവരെ ആശ്വസിപ്പിക്കാനെത്തിയ വാസവനെന്ന അടിക്കുറിപ്പില്‍ ഫോട്ടോയും പ്രചരിപ്പിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 48 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇവരുടെ റിസള്‍ട്ട് പോസീറ്റീവാണെന്ന് കണ്ടെത്തി. രോഗബാധിതര്‍ സഞ്ചരിച്ച വഴിയില്‍ ഇവര്‍ കയറിയ കടകളിലെ ജീവനക്കാരെ വരെ നിരീക്ഷണത്തിന് വിധേയമാക്കി. ഇവരെ ചികിത്സിച്ച കോട്ടയം തിരുവാതുക്കലെ ആശുപത്രി അടപ്പിച്ചു. അവിടുത്തെ ഡോക്ടറെ ബലമായി നിരീക്ഷണത്തിന് വിധേയനാക്കി. ഇവരുമായി ഇടപെഴുകിയ ആളുകളെ പോലീസിനെ ഉപയോഗിച്ച് നിരീക്ഷണത്തിന് വിധേയമാക്കി. എന്നാല്‍ രോഗബാധിതരോടൊപ്പം മണിക്കൂറുകള്‍ ചെലവിട്ട വി.എന്‍.വാസവനെ നിരീക്ഷണത്തിന് വിധേയനാക്കാന്‍ ആരോഗ്യവകുപ്പോ, ജില്ലാ കളക്റ്ററോ തയ്യാറായിട്ടില്ല. 

വാസവന്‍ ഇടപെട്ടവരെയും വീട്ടുകാരെയും നിരീക്ഷണത്തിന് വിധേയമാക്കണമെന്ന ആവശ്യവും ശക്തമാണ്. മാത്രമല്ല കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ വാസവന്റെ ഭരണമാണെന്ന ആരോപണവും ഉയരുന്നുണ്ട്. വാസവന്റെ ബന്ധുവും ആര്‍എംഒയുമായ ഡോ. രഞ്ജനാണ് ഇവിടെ എല്ലാ നിയന്ത്രിക്കുന്നത്. ഈ വാര്‍ഡില്‍ 3 ഹെഡ്‌നേഴ്‌സും, 18 സ്റ്റാഫ് നേഴ്‌സുമാണ് ഡ്യൂട്ടിക്കുള്ളത്. ഇവരെല്ലാം സിപിഎമ്മിന്റെ കെജിഎംഎയുടെ നേതാക്കളോ പ്രവര്‍ത്തകരോ ആണ്. വളരെ നിയന്ത്രണങ്ങളും സൂക്ഷ്മതയുമുള്ള വാര്‍ഡില്‍ വാസവന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐക്കാര്‍ ഭക്ഷണപ്പൊതിയുമായി കയറിയത് വിവാദമായിരുന്നു. 3 ഹെഡ്‌നേഴ്‌സുമാരും അസോസിയേഷന്റെ നേതാക്കളാണ്. ഇതില്‍ ഒരു ഹെഡ്‌നേഴ്‌സ് അഞ്ചുവര്‍ഷമായി പേവാര്‍ഡില്‍ മാത്രം ജോലി ചെയ്യുന്നു. ഒരു വാര്‍ഡില്‍ സ്ഥിരമായി മൂന്ന് വര്‍ഷത്തിലേറെ ജോലിചെയ്യുരുതെന്ന നിയമം അട്ടിമറിച്ചാണ് ഇവരുടെ നിയമനം. മാത്രമല്ല ക്രമവിരുദ്ധമായി ഇവര്‍ക്ക് രാത്രികാല ഡ്യൂട്ടിയില്‍ നിന്നും ഇവരെ ഒഴിവാക്കിയിട്ടുമുണ്ട്്.

Tags: cpmcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Thiruvananthapuram

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

ഷിനു ചൊവ്വയുടെ പൊലീസിലെ പരിശീലനം നീട്ടിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.