Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹി കലാപത്തിന് പണം ഒഴുക്കിയവരെ ഉടന്‍ കണ്ടെത്തും: അമിത് ഷാ

സിഎഎ പൗരത്വം കളയില്ലെന്ന് കപില്‍ സിബല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 08:44 am IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിന് വിദേശപണം ലഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരാണ് പണം ഒഴുക്കിയതെന്ന് ഉടന്‍ കണ്ടെത്തും. അഞ്ച് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് നേരത്തെ കേസെടുത്തിട്ടുണ്ട്. രണ്ട് സംസ്ഥാന നേതാക്കളും അറസ്റ്റിലായി. സംഘടനക്കെതിരെ കടുത്ത നടപടി വരുമെന്ന സൂചനയാണ് അമിത് ഷായുടെ വാക്കുകളിലുള്ളത്.  

സിഎഎ സമരങ്ങളില്‍ വ്യാപകമായി വിദ്വേഷ പ്രസംഗങ്ങള്‍ നടന്നു. സോണിയായുടെ പ്രസംഗത്തിന് ശേഷമാണ് ഷഹീന്‍ബാഗ് സമരം ആരംഭിച്ചത്. സിഎഎ വിരുദ്ധ സമരങ്ങളാണ് ക്രമേണ കലാപത്തിലെത്തിയത്. ഞങ്ങളുടെ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. കലാപകാരികളെ ശിക്ഷിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. മതവും ജാതിയും പാര്‍ട്ടിയും നോക്കാതെ നടപടിയെടുക്കും. കുറ്റക്കാരില്‍ ഒരാളെയും വെറുതെ വിടില്ല. അക്രമികളെ ശിക്ഷിക്കുന്നതില്‍ മാതൃക സൃഷ്ടിക്കും. പ്രതികളെ കണ്ടെത്താന്‍ ആധാര്‍ ഉപയോഗിച്ചിട്ടില്ല. സ്വകാര്യതയെ സര്‍ക്കാര്‍ മാനിക്കുന്നുണ്ടെങ്കിലും ജീവനേക്കാള്‍ വലുതായി കാണാനാകില്ല. ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐഡി തുടങ്ങിയവ ഉപയോഗിച്ച് അക്രമികളെ പിടികൂടുന്നുണ്ട്. ഇവരുടെ പങ്ക് ശാസ്ത്രീയമായി തെളിയിക്കാന്‍ ഇതിലൂടെ സാധിക്കും.  

വീഡിയോ പരിശോധിച്ച് 1922 പേരെ കണ്ടെത്തി. 700 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു പ്രത്യേക സംഘത്തെക്കൂടി അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. വെറുപ്പ് പ്രചരിപ്പിക്കാന്‍ കലാപത്തിന് രണ്ട് ദിവസം മുന്‍പ് ആരംഭിച്ച് ഫെബ്രുവരി 25ന് അവസാനിച്ച വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കണ്ടെത്തി. സുരക്ഷിതരാണെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കരുതുന്നത്. എന്നാല്‍ ഇത് ഡിജിറ്റല്‍ യുഗമാണ്. അവരെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കും.  

സിഎഎ ആരുടെയും പൗരത്വം കളയനുള്ളതല്ല. എന്‍പിആറിന് രേഖകള്‍ ആവശ്യമല്ല. ഭയക്കേണ്ടതില്ല. ഷാ വ്യക്തമാക്കി. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം ബഹളമുയര്‍ത്തി. സിഎഎ പൗരത്വം കളയുമെന്ന് പറഞ്ഞിട്ടില്ലെന്നും എന്‍പിആറാണ് പ്രശ്‌നമെന്നും കോണ്‍ഗ്രസ് എംപി കപില്‍ സിബല്‍ പറഞ്ഞു.  

സിഎഎ മുസ്ലിങ്ങളെ രാജ്യത്തുനിന്നും പുറത്താക്കാനുള്ള നിയമമാണെന്നാണ് ഇതുവരെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. ആഭ്യന്തര മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി. സിഎഎക്കെതിരായ അക്രമസമരങ്ങളാണ് കലാപത്തിലേക്ക് നയിച്ച വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചതെന്ന് ബിജെപി എംപി സ്വപന്‍ദാസ് ഗുപ്ത ചൂണ്ടിക്കാട്ടി. ഷഹീന്‍ബാഗ് ഇല്ലായിരുന്നുവെങ്കില്‍ കലാപവും ഉണ്ടാകുമായിരുന്നില്ലെന്ന് വിജയ് ഗോയല്‍ പറഞ്ഞു.  

Tags: delhiamit-shahriotnrcCAA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.