Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാന

'ഏറ്റുമാനൂരില്‍ എത്തിയാല്‍ കാറ്റും ജപിക്കും നമഃശിവായ' എന്നാണ് ചൊല്ല്. പ്രകൃതി പോലും പഞ്ചാക്ഷരി ജപിക്കുന്ന ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ പരമപ്രധാന ചടങ്ങാണ് ഐതിഹ്യപ്രസിദ്ധമായ ഏഴരപ്പൊന്ന ദര്‍ശനം. ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 09:46 pm IST
in Samskriti

‘ഏറ്റുമാനൂരില്‍ എത്തിയാല്‍ കാറ്റും ജപിക്കും നമഃശിവായ’ എന്നാണ് ചൊല്ല്.  പ്രകൃതി  പോലും പഞ്ചാക്ഷരി ജപിക്കുന്ന ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ പരമപ്രധാന ചടങ്ങാണ് ഐതിഹ്യപ്രസിദ്ധമായ ഏഴരപ്പൊന്ന ദര്‍ശനം. ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്.  

ഏഴ് വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വര്‍ണ്ണത്തില്‍ പണിത  പൂര്‍ണകായ പ്രതിമകളാണ് ഏഴരപ്പൊന്നാന. പ്ലാവിന്‍ തടിയില്‍ രൂപപ്പെടുത്തിയ ആനകളെ സ്വര്‍ണപാളികള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. വലിയ ആനകള്‍ക്ക് രണ്ടടി ഉയരമുണ്ട്. ‘അര ആന’യ്‌ക്ക് ഒരടിയാണ് ഉയരം.  

ക്ഷേത്രത്തില്‍ കുംഭമാസത്തിലെ രോഹിണിയില്‍ രാത്രി 12 ന് ആസ്ഥാന മണ്ഡപത്തില്‍ ഏഴരപ്പൊന്നാനകള്‍ ഭക്തര്‍ക്ക് അനുഗ്രഹവര്‍ഷവുമായ് അണിനിരക്കും. അപ്പോഴേക്കും ലക്ഷക്കണക്കിനു ഭക്തര്‍ കാണിക്കയിട്ട് ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം തേടാനെത്തിയിരിക്കും. ക്ഷേത്രമതില്‍ക്കകത്തെ പടിഞ്ഞാറെ മൂലയിലാണ്  ആസ്ഥാന മണ്ഡപം.അഷ്ടദിക്ഗജങ്ങളുടെ പ്രതീകങ്ങളാണ് ഏഴരപൊന്നാനകള്‍. ഐരാവതം, പുണ്ഡീരകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൗമന്‍, വാമനന്‍ എന്നിവയാണ് ദിഗ്ഗജങ്ങള്‍. കൂട്ടത്തില്‍ വാമനന്‍ ചെറുതാകയാല്‍ അരപൊന്നാനയായി മാറി.  

ഏഴരപ്പൊന്നാന ദശര്‍നത്തിലൂടെ സര്‍വൈശ്വര്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം. ബ്രഹ്മഹത്യാപാപത്തില്‍ നിന്ന് ഇന്ദ്രന് മോചനം നല്‍കാന്‍ കുംഭമാസത്തിലെ രോഹിണിനാളില്‍ അര്‍ധരാത്രി ശരഭമൂര്‍ത്തിയായി ഭഗവാന്‍ അവതരിച്ചെന്നാണ് വിശ്വാസം. ദേവന്മാരെല്ലാം  ആ വേളയില്‍ സന്നിഹിതരാകുകുന്നു.  

ഏഴരപ്പൊന്നാന ദര്‍ശനത്തിനു തലേന്നാള്‍  തങ്കത്തില്‍ തീര്‍ത്ത കുട വൈകിട്ട് നടക്കുന്ന സേവയില്‍ എഴുന്നള്ളിക്കുക പതിവുണ്ട്. എട്ടും പത്തും ഉത്സവ ദിവസങ്ങളിലാണ്  ഏഴര  പൊന്നാനയെ ദര്‍ശനത്തിനായി പുറത്തെടുക്കുന്നത്. അരപൊന്നാനയെ വിഷുവിന്   ദര്‍ശനത്തിനുവയ്‌ക്കും.

തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണകാലത്താണ് ഏഴരപ്പൊന്നാനകളെ നടയ്‌ക്കു വച്ചതെന്നാണ് ചരിത്രം. മലയാള വര്‍ഷം 929ല്‍ വടക്കുംകൂര്‍ രാജ്യം പിടിച്ചടക്കാനിറങ്ങിയ തിരുവിതാംകൂര്‍ മഹാരാജാവിന്റെ സൈന്യങ്ങള്‍ ഏറ്റുമാനൂരിലെ മാധവിപ്പളളിനിലത്തില്‍  കടന്ന്  അവിടെയുള്ള  വൃക്ഷങ്ങളും മാധവിപ്പള്ളിമഠവും നശിപ്പിച്ചു. ഇതോടെ തിരുവിതാംകൂര്‍ മഹാരാജാവ് ഏറ്റുമാനൂര്‍ മഹാദേവന്റെ അനിഷ്ടത്തിനിരയായി. പല അനര്‍ത്ഥങ്ങളും സംഭവിച്ചു. മഹാദേവന്റെ കോപത്തില്‍ നിന്ന് രക്ഷതേടാനായി   മഹാരാജാവ് നടയ്‌ക്കുവെച്ചതാണ് ഏഴരപ്പൊന്നാനകള്‍.  എട്ടുമാറ്റില്‍ ഏഴായിരത്തി ഒരുന്നൂറ്റി നാല്‍പത്തിമൂന്നേ അരയ്‌ക്കാല്‍ കഴഞ്ചു സ്വര്‍ണ്ണം കൊണ്ട് ഏഴര ആനകളെ നിര്‍മിച്ചു. ഏഴു കഴഞ്ചു സ്വര്‍ണ്ണം കൊണ്ട് തോട്ടിയും വളറുമുണ്ടാക്കി.  തൊണ്ണൂറ്റാറര കഴഞ്ചു സ്വര്‍ണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്‌ക്കുവെച്ചുവെന്നും ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. പ്രായശ്ചിത്തച്ചാര്‍ത്ത് കൊല്ലവര്‍ഷം 964 ഇടവം പന്ത്രണ്ടിന്  തയാറാക്കിയെന്നതിന് ദേവസ്വത്തിലും  പുരാവസ്തു വകുപ്പിലും ഇപ്പോഴും രേഖകളുണ്ട്.

മറ്റൊരു ചരിത്രംകൂടിയുണ്ട് ഏഴരപ്പൊന്നാനയ്‌ക്ക്.  973-മാണ്ട് നാടുനീങ്ങിയ തിരുവിതാംകൂര്‍ ധര്‍മ്മരാജാ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് ഏഴരപ്പൊന്നാനകളെ വൈക്കം ക്ഷേത്രത്തിലേക്ക് വഴിപാടായി കൊടുത്തയച്ചതാണെന്നാണ് ഈ കഥ.  ആനകളെ കൊണ്ടു പോയവര്‍ക്ക് ഏറ്റുമാനൂരെത്തിയപ്പോള്‍ അവിടെ നിന്നു മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാതെ വന്നു. പിന്നീടത് ഏറ്റുമാനൂരപ്പനു സമര്‍പ്പിച്ചെന്നാണ് ഇതിന്റെ പൊരുള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.