Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും റെയ്ഡ്; ഹിന്ദു നേതാക്കളെ വധിക്കാന്‍ ഐഎസ് പദ്ധതിയിട്ടു

ഒന്‍പത് മൊബൈല്‍ ഫോണുകള്‍, അഞ്ച് സിം കാര്‍ഡുകള്‍, ഒരു ലാപ്ടോപ്പ്, രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍, നാല് സിഡികള്‍/ഡിവിഡികള്‍, 18 പുസ്തകങ്ങള്‍, ഒരു ഓട്ടോറിക്ഷ, പടക്കങ്ങള്‍, എന്നിവയുള്‍പ്പെടെ നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 04:07 pm IST
inIndia

ബെംഗളൂരു: ഭീകര സംഘടനയായ ഐസുമായി ബന്ധപ്പെട്ട കേസുകളില്‍ കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ നിരവധി സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പരിശോധന നടത്തി. ഭീകരപ്രവര്‍ത്തനം  നടത്താന്‍ ബെംഗളൂരു കേന്ദ്രീകരിച്ച് രൂപീകരിച്ച അല്‍-ഹിന്ദ് ട്രസ്റ്റ്, നിരോധിത സംഘടനയായ അല്‍-ഉമ്മ പ്രവര്‍ത്തകരുടെ അറസ്റ്റ് എന്നീ കേസുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. 

ഒന്‍പത് മൊബൈല്‍ ഫോണുകള്‍, അഞ്ച് സിം കാര്‍ഡുകള്‍, ഒരു ലാപ്ടോപ്പ്, രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍, നാല് സിഡികള്‍/ഡിവിഡികള്‍, 18 പുസ്തകങ്ങള്‍, ഒരു ഓട്ടോറിക്ഷ, പടക്കങ്ങള്‍, എന്നിവയുള്‍പ്പെടെ നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തു. ഹിന്ദു നേതാക്കളെ വധിക്കുക, സാമുദായിക കലാപങ്ങള്‍ സൃഷ്ടിക്കുക, ഐസ് ആശയങ്ങള്‍ പ്രചരിപ്പിക്കുക, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതായിരുന്നു ഭീകര സംഘടനയുടെ ലക്ഷ്യമെന്ന് അന്വേഷണ സംഘം കണ്ടെത്തി. 

ഭീകര സംഘത്തിലെ അംഗങ്ങള്‍ ബെംഗളൂരുവിലും കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ മറ്റ് ഭാഗങ്ങളിലും യോഗങ്ങള്‍ നടത്തി ഐസ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുകയും ചെയ്തിരുന്നു. കേസില്‍ അല്‍-ഉമ്മ തലവന്‍ മെഹബൂബ് പാഷ, മുഹമ്മദ് മന്‍സൂര്‍ അലി ഖാന്‍, സലീം ഖാന്‍, സബിയുല്ല, സയ്യിദ് അസ്മത്തുല്ല എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പിടിച്ചെടുത്ത രേഖകള്‍ ബെംഗളൂരുവിലെ എന്‍ഐഎ പ്രത്യേക കോടതിയിലും ഡിജിറ്റല്‍ ഉപകരണങ്ങള്‍ സൈബര്‍ ഫൊറന്‍സിക് പരിശോധനയ്‌ക്കായും സമര്‍പ്പിക്കുമെന്ന് എന്‍ഐഎ വക്താവ് പറഞ്ഞു.

തമിഴ്നാട്ടില്‍ പത്ത് സ്ഥലങ്ങളിലായിരുന്നു പരിശോധന. കടലൂരില്‍ നാല്, സേലം മൂന്ന്, ചെന്നൈ, കാഞ്ചീപുരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ ഓരോ സ്ഥലങ്ങളിലുമായിരുന്നു പരിശോധന. കാഞ്ചീപുരത്തെ പച്ചയ്യപ്പന്‍, ചെന്നൈയിലെ രാജേഷ്, സേലം റൂറലിലെ അന്‍പരസന്‍, അബ്ദുള്‍ റഹ്മാന്‍, സേലത്തെ ലിയാകത്ത് അലി എന്നിവരെ കൂടാതെ ഹനീഫ് ഖാന്‍, ഇമ്രാന്‍ ഖാന്‍, മുഹമ്മദ് സൈദ്, ഇജാസ് പാഷ, ബാംഗ്ലൂരിലെ ഹുസൈന്‍ ഷെരീഫ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

പ്രതികളുടെ വീടുകളില്‍ നിന്ന് 16 സിം കാര്‍ഡുകളും രേഖകളും പുസ്തകങ്ങളും രണ്ട് ഇന്റര്‍നെറ്റ് ഡോംഗിളുകളും പിടിച്ചെടുത്തതായി എന്‍ഐഎ വക്താവ് പറഞ്ഞു. ഐസുമായി ബന്ധമുള്ള ഖാജാ മൊയ്തീനും സംഘത്തിനുമെതിരെയാണ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

അബ്ദുള്‍ സമദ്, ഖാജാ മൊയ്തീന്‍, സയ്യിദ് അലി നവാസ്, ജാഫര്‍ അലി എന്നിവര്‍ക്കും അനുയായികള്‍ക്കും എതിരായാണ് ഈ കേസ്. ന്യൂദല്‍ഹിയില്‍ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തി, ആക്രമണങ്ങള്‍ നടത്താന്‍ ആയുധങ്ങള്‍ ശേഖരിച്ചു തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

അറസ്റ്റിലായ പ്രതികളുടെ വീടുകളില്‍ നടത്തിയ തെരച്ചിലില്‍ നാല് ലാപ്ടോപ്പ്, ഒരു ടാബ്ലെറ്റ്, രണ്ട് മൊബൈല്‍ ഫോണുകള്‍, മൂന്ന് സിം കാര്‍ഡുകള്‍ എന്നിവ കൂടാതെ ജിഹാദിനെ പിന്തുണയ്‌ക്കുന്ന പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള ചില രേഖകളും പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.