Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ചൊരിമണലില്‍ തിളങ്ങുന്ന സുവര്‍ണ പുഷ്പങ്ങള്‍

2014ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ സുജിത്തിനോടൊപ്പം സുരേഷ്, അജിത്ത്, രാജേഷ്, രാജുമോന്‍, സുനില്‍, സുധി, സുഷന്തകുമാര്‍, ഹരി, ശ്രീക്കുട്ടന്‍, സജേഷ് എന്നിവരാണ് സംഘത്തിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 09:01 am IST
in Agriculture

കരപ്പുറത്തിനിത് പൂക്കാലമാണ്. നോക്കെത്താ ദൂരത്തോളം പൂത്തുനില്‍ക്കുന്ന ജമന്തിപ്പാടം കണ്ടാല്‍ തെങ്കാശിയിലോ തേവാളയിലോ എത്തിയെന്ന് തോന്നിപ്പോകും. ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡില്‍ പുത്തനമ്പലത്തിനടുത്തുള്ള രണ്ടേക്കര്‍ പാടശേഖരത്തിലാണ് ഒരു കൂട്ടം യുവാക്കള്‍ വസന്തം തീര്‍ത്തിരിക്കുന്നത്. അമ്പലക്കര സ്വയംസഹായസംഘത്തിലെ അംഗങ്ങളുടെ മനസില്‍ വിരിഞ്ഞ ആശയമാണ് പൂത്തുലഞ്ഞ് നില്‍ക്കുന്നത്.  

2014ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ സുജിത്തിനോടൊപ്പം സുരേഷ്, അജിത്ത്, രാജേഷ്, രാജുമോന്‍, സുനില്‍, സുധി, സുഷന്തകുമാര്‍, ഹരി, ശ്രീക്കുട്ടന്‍, സജേഷ് എന്നിവരാണ് സംഘത്തിലുള്ളത്. വിനോദസഞ്ചാരത്തിനിടെ കേരളത്തിന് പുറത്തുകണ്ട അതിമനോഹരമായ പൂപ്പാടങ്ങള്‍ സ്വന്തം നാട്ടിലേക്ക് കൊണ്ടുവരുന്നതെങ്ങനെയെന്ന ചിന്തയാണ് ഇവരെ ജമന്തികൃഷിയിലേക്ക് നയിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത ജമന്തി കൃഷിക്ക് പാടം ഒരുക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. ചൊരിമണലില്‍ പൂകൃഷി വിജയിക്കുമോ എന്ന സംശയവും ഉണ്ടായിരുന്നു. എന്നാല്‍ സംഘത്തിലെ 11 അംഗങ്ങളുടേയും കഠിനാദ്ധ്വാനത്തിന്റെ ഫലമായി കാര്‍ഷിക വിപ്ലവത്തിന് പേരുകേട്ട കഞ്ഞിക്കുഴിയുടെ മണ്ണില്‍ സുവര്‍ണ പുഷ്പങ്ങള്‍ വിരിഞ്ഞു. ഹൈബ്രിഡ് ഇനത്തിലുള്ള ചെടി പെരുമ്പളത്തെ കര്‍ഷകനായ ശ്രീകുമാറിന്റെ പക്കല്‍ നിന്നാണ് വാങ്ങിയത്. ആദ്യം പാടത്ത് മണ്ണ് കൂട്ടി തടമെടുത്ത് ചെറിയ വരമ്പുകളുണ്ടാക്കി. അതില്‍ കോഴിവളവും ചാണകവും കലര്‍ത്തി. ചീരയോടൊപ്പം ഇടകലര്‍ത്തിയാണ് ചെടി നട്ടത്. അഞ്ച് രൂപ നിരക്കില്‍ വാങ്ങിയ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള 5000 തൈകളാണ് നട്ടത്. ദിവങ്ങള്‍ക്കുള്ളില്‍ ചീര വിളവെടുത്ത് കഴിഞ്ഞപ്പോള്‍ ജമന്തിച്ചെടികളും വളര്‍ന്നു. കൃഷിയുടെ മുന്നൊരുക്കത്തിനും ജമന്തി ചെടികള്‍ വാങ്ങുന്നതിനും ചെലവാക്കിയ തുക ചീര വിളവെടുപ്പിലൂടെ ലഭിച്ചു. ഒന്നരമാസം കൊണ്ട് വിളവെടുക്കാം എന്നതാണ് ജമന്തിയുടെ പ്രത്യേകത. പരിചരണം അധികം ആവശ്യമില്ലാതെ തന്നെ ജമന്തി മികച്ച വിളവ് തരും. 20 ദിവസം കൂടുമ്പോഴാണ് വളമിടുന്നത്. ചാണകവും കോഴിവളവുമാണ് ഉപയോഗിക്കുന്നത്. രണ്ട് ദിവസം കൂടുമ്പോള്‍ നനയ്‌ക്കും. അംഗങ്ങളെല്ലാം ജോലിക്കുപോകുന്നതിനാല്‍ രാത്രിയിലാണ് നനയും വിളവെടുപ്പും. ദിവസേന 50 കിലോ ജമന്തിപ്പൂവ് വിളവെടുക്കുന്നുണ്ട്. ഉത്സവകാലമായതിനാല്‍ പൂക്കള്‍ക്ക് നല്ല ഡിമാന്റാണ്. ഒരു കിലോ പൂവിന് 50 മുതല്‍ 60 രൂപ വരെ വില കിട്ടുന്നുണ്ട്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഭരണ കേന്ദ്രത്തിലേക്കാണ് പൂക്കള്‍ നല്‍കുന്നത്. ഒരു മാസം കഴിഞ്ഞാല്‍ കൃഷിയുടെ കാലാവധി കഴിയും. ഓണമാകുമ്പോഴേക്കും പാടത്ത് വെള്ളം നിറയുമെന്നതിനാല്‍ വിപണി ലക്ഷ്യമിട്ട് കരയില്‍ പൂക്കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇവര്‍. പ്രാദേശികമായി കൃഷിചെയ്യുന്നതിലൂടെ ഓണസമയത്ത് പൂവിപണിയിലുണ്ടാകുന്ന വിലക്കയറ്റം ഒരു പരിധി വരെ തടയാനാകും. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി അമ്പലക്കരയിലെ പൂപ്പാടം കാണാന്‍ നിരവധി പേരാണ് പ്രതിദിനം എത്തുന്നത്. വിവാഹ ഷൂട്ടിങ്ങിനും, സേവ് ദി ഡേറ്റിനും ഒക്കെ എത്തുന്നവര്‍ വേറെ. ജമന്തി കൃഷിയിലൂടെ വിപണി മാത്രമല്ല വിനോദസഞ്ചാരവും മാര്‍ക്കറ്റ് ചെയ്യുകയാണ് ഈ ചെറുപ്പക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.