Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ദല്‍ഹിക്ക് കവചമൊരുക്കാന്‍ മിസൈല്‍ പ്രതിരോധം; രാജ്യ തലസ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കാന്‍ തീരുമാനമെടുത്ത് കേന്ദ്രസര്‍ക്കാര്‍

നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം 2 (നാസാംസ്) എന്നാണ് സംവിധാനത്തിന്റെ പേര്. ഇന്ത്യയെ ആക്രമിക്കാന്‍ വരുന്ന വിമാനങ്ങളെ തുരത്താനും മിസൈലുകള്‍ തകര്‍ക്കാനും കഴിയുന്ന യുഎസ് സംവിധാനത്തിനൊപ്പം ഇന്ത്യന്‍, റഷ്യന്‍, ഇസ്രയേലി മിസൈല്‍ വേധ സംവിധാനങ്ങള്‍ കൂട്ടി ചേര്‍ത്താകും ദല്‍ഹിക്ക് കവചം ഒരുക്കുക. ചെറിയ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണം പോലും ചെറുക്കാന്‍ ഇതിന് കഴിയും. ചര്‍ച്ചകളെല്ലാം മുന്നേറിക്കഴിഞ്ഞു. കരാര്‍ ഒപ്പിട്ടാല്‍ രണ്ടു മുതല്‍ നാലു വര്‍ഷത്തിനുള്ളില്‍ സംവിധാനം മുഴുവനായി ഇന്ത്യക്ക് ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 06:30 pm IST
in Defence

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തിന് കവചമൊരുക്കാന്‍ കേന്ദ്രം വലിയ പദ്ധതി തയാറാക്കി. ദല്‍ഹിയെ വ്യോമാക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനും പൂര്‍ണമായും സംരക്ഷിക്കാനും ഉതകുന്ന  യുഎസ് നിര്‍മിത മിസൈല്‍ പ്രതിരോധ സംവിധാനമായ നസാംസ് 2 വാങ്ങാനാണ് ആലോചന. ഇന്ത്യയുടെ തീരുമാനം യുഎസ് കോണ്‍ഗ്രസിനെ ട്രംപ് ഭരണകൂടം അറിയിച്ചു. ഇനി ഇതിന് യുഎസ് കോണ്‍ഗ്രസിന്റെ അനുമതി കൂടി മതി. 12,000 കോടി രൂപ (1.80 ബില്ല്യണ്‍ ഡോളര്‍)യുടേതാണ് പദ്ധതി.

നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം 2 (നാസാംസ്) എന്നാണ് സംവിധാനത്തിന്റെ പേര്. ഇന്ത്യയെ ആക്രമിക്കാന്‍ വരുന്ന വിമാനങ്ങളെ തുരത്താനും മിസൈലുകള്‍ തകര്‍ക്കാനും കഴിയുന്ന യുഎസ് സംവിധാനത്തിനൊപ്പം ഇന്ത്യന്‍, റഷ്യന്‍, ഇസ്രയേലി മിസൈല്‍ വേധ സംവിധാനങ്ങള്‍ കൂട്ടി ചേര്‍ത്താകും ദല്‍ഹിക്ക് കവചം ഒരുക്കുക. ചെറിയ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണം പോലും ചെറുക്കാന്‍ ഇതിന് കഴിയും. ചര്‍ച്ചകളെല്ലാം മുന്നേറിക്കഴിഞ്ഞു. കരാര്‍ ഒപ്പിട്ടാല്‍ രണ്ടു മുതല്‍ നാലു വര്‍ഷത്തിനുള്ളില്‍ സംവിധാനം മുഴുവനായി ഇന്ത്യക്ക് ലഭിക്കും.

ടെര്‍മിനല്‍ ഹൈ ആള്‍ട്ടിട്യൂഡ് എയര്‍ ഡിഫന്‍സ്, പേട്രിയറ്റ് അഡ്വാന്‍സ്ഡ് കേപബിലിറ്റി തുടങ്ങിയ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും തങ്ങളില്‍ നിന്ന് വാങ്ങണമെന്നഭ്യര്‍ഥിച്ച് അമേരിക്ക ഇന്ത്യക്കു മേല്‍സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഇവ വാങ്ങാന്‍ ഇന്ത്യ റഷ്യക്ക് കരാര്‍ നല്‍കിക്കഴിഞ്ഞു. 40,000 കോടി രൂപയ്‌ക്കാണ് അഞ്ച് സ്‌ക്വാഡ്രണ്‍ എസ് 400 ട്രയംഫ് മിസൈല്‍ സംവിധാനം ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങുന്നത്. 

നാസാംസ്

നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം 2 എന്നത് ഭൂമിയില്‍ നിന്ന് തൊടുത്തു വിടുന്ന സ്റ്റിങ്ങര്‍ പോലുള്ള മിസൈലുകളും യന്ത്രത്തോക്കുകളും വിമാനങ്ങളില്‍ നിന്നോ കോപ്ടറുകളില്‍ നിന്നോ വിക്ഷേപിക്കുന്ന മീഡിയം റേഞ്ച്  മിസൈലുകളും ത്രിമാന കാഴ്ച ലഭിക്കുന്ന റഡാറുകളും കമാന്‍ഡ്, കണ്‍ട്രോള്‍ യൂണിറ്റുകളുമുള്ള വിപുലമായ ഒന്നാണ്. പൂര്‍ണമായും കമ്പ്യൂട്ടര്‍ നിയന്ത്രിതം. വലിയ കെട്ടിടങ്ങള്‍ക്കു ചുറ്റിലും തുടര്‍ച്ചയായി വെടിയുതിര്‍ക്കാന്‍ പോലും ഇതിന് കഴിയും. അതായത് അമേരിക്കയില്‍ വിമാനമുപയോഗിച്ച് കെട്ടിടത്തില്‍ ഇടിച്ചുകയറ്റിയതു പോലുളള ആക്രമണങ്ങള്‍ പോലും തടയാന്‍ കഴിയും.

പല പാളികളായിട്ടാണ് കവചം. ഏറ്റവും പുറത്തെ പാളിയില്‍ (ലെയര്‍) ഡിആര്‍ഡിഒ നിര്‍മിച്ച ബാലിസ്റ്റിക് മിസൈലാകും സുരക്ഷ നല്‍കുക, 15 മുതല്‍ 25 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറന്ന് ശത്രുവിമാനം തകര്‍ക്കാന്‍ കഴിയുന്ന മിസൈലും 80 മുതല്‍ 100 കിലോമീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന പ്രിഥ്വി മിസൈലുമാണ് ഇതിന് ഉപയോഗിക്കുക. രണ്ടാം പാളിയില്‍ റഷ്യന്‍ സംവിധാനവും. റഷ്യന്‍ ട്രയംഫ് മിസൈലുകള്‍ക്കു പുറമേ ഇസ്രായേല്‍ നിര്‍മിത ബരാക്. മിസൈലുകളും ഇന്ത്യയുടെ ആകാശ് മിസൈലുകളും ഇതിലുപയോഗിക്കും. മൂന്നാം പാളിയിലാണ് യുഎസ് സംവിധാനം.

Tags: modiപ്രതിരോധ മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.