Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംസി റോഡുവികസനത്തിന് സര്‍ക്കാര്‍, റോഡിനായി ഏറ്റടുത്ത സ്ഥലം വിട്ടുകൊടുക്കാതെ പള്ളികമ്മറ്റി, സ്ഥലപരിമിതിയില്‍ കുരിശുപള്ളികവല

എംസി റോഡ് നവീകരണം വീതി കൂട്ടികൊണ്ടായിരുന്നുവെങ്കിലും ഫലത്തില്‍ അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മറ്റ് പലയിടങ്ങളിലും റോഡിന് നന്നായി വീതി കൂടിയപ്പോള്‍ ടൗണില്‍ പേരിന് മാത്രമാണ് വീതി കൂട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 04:00 pm IST
in Kottayam

ഏറ്റുമാനൂര്‍: എംസി റോഡിന്റെ നവീകരണം പൂര്‍ത്തിയായെങ്കിലും ഏറ്റുമാനൂര്‍ ടൗണിന് ഇനിയും ഗതാഗതക്കുരുക്കില്‍ നിന്ന് മോചനമായിട്ടില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരമെന്ന നിലയില്‍ പേരെടുത്ത ഏറ്റുമാനൂരില്‍ കുരുക്ക് ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നു. പ്രധാന കാരണമായി ചൂണ്ടികാട്ടുന്നത് റോഡ് നവീകരണത്തിലെ വീഴ്ചകള്‍ തന്നെയാണ്.  

എംസി റോഡ് നവീകരണം വീതി കൂട്ടികൊണ്ടായിരുന്നുവെങ്കിലും ഫലത്തില്‍ അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മറ്റ് പലയിടങ്ങളിലും റോഡിന് നന്നായി വീതി കൂടിയപ്പോള്‍ ടൗണില്‍ പേരിന് മാത്രമാണ് വീതി കൂട്ടിയത്. റോഡ് പണിയിലെ അപാകതകള്‍ക്കു പുറമെയാണ് വ്യാപകമായ രീതിയിലുള്ള കയ്യേറ്റവും മറ്റും. നഗരഹൃദയത്തില്‍ കുരിശുപള്ളി കവലയില്‍ ക്രിസ്തുരാജ പള്ളി വക സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് ധാരണയാകുകയും ഇതനുസരിച്ച് റോഡിന്റെ നടുവിലുണ്ടായിരുന്ന കുരിശുപള്ളി മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം സ്ഥലം വിട്ടു കൊടുക്കാന്‍ പള്ളി തയ്യാറാകാതെ വന്നതോടെ റോഡിന് വീതി കൂട്ടിയതിന്റെ ഒരു ഫലവും ഏറ്റുമാനൂരില്‍ ലഭിക്കാതായി.  

കെഎസ്‌ടിപിയുടെ റോഡുപണിയുടെ കാലാവധി കഴിഞ്ഞു. ഇനി ഈ സ്ഥലം വിട്ടുകിട്ടിയാലും റോഡുവികസനം നടക്കില്ല. അതിരമ്പുഴ, കോട്ടയം, നീണ്ടൂര്‍, പാലാ, മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് റോഡുകള്‍ സംഗമിക്കുന്ന ഈ ഭാഗത്ത് വികസനത്തിന് വിലങ്ങുതടിയായി പള്ളിയുടെ സ്ഥലം കിടക്കുകയാണ്. ഈ സ്ഥലം ഏറ്റെടുത്ത് നവീകരണം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ അധികൃതരും പരാജയപ്പെടുകയാണ്. സെന്റിന് ആറ് ലക്ഷം എന്ന നിരക്കില്‍ വിലയുറപ്പിച്ച് പള്ളിയുടെ  ഒരു സെന്റിലധികം സ്ഥലമാണ് കെഎസ്‌ടിപി ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി 2011ല്‍ ഏഴ് ലക്ഷം രൂപാ നല്‍കി. എന്നാല്‍ പുതിയ കുരിശുപള്ളി നിര്‍മ്മിച്ചതിന്റെ ചെലവ് 17 ലക്ഷം ഉള്‍പ്പെടെ 19 ലക്ഷവും പലിശയും കൂടി ലഭിച്ചാലേ സ്ഥലം വിട്ടു നല്‍കാനാവൂ എന്നായിരുന്നു പള്ളിയുടെ നിലപാട്.  

1995 കാലഘട്ടത്തിലാണ് എംസി റോഡിന്റെ വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിച്ചത്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്കുകളോ വാഹനങ്ങളുടെ എണ്ണം പെരുകുന്നതോ മുന്നില്‍ കാണാതെയായിരുന്നു അന്ന് എംസി റോഡിന്റെ നവീകരണം വിഭാവനം ചെയ്തത്. അന്നത്തെ ഗതാഗതത്തിരക്ക് മാത്രം കണക്കിലെടുത്ത് തുടങ്ങിയ വികസനപ്രക്രീയകള്‍ രണ്ട് പതിറ്റാണ്ട് കഴിഞ്ഞ് പൂര്‍ത്തിയായപ്പോഴേക്കും വാഹനങ്ങളുടെ എണ്ണവും മറ്റും പതിന്മടങ്ങ് വര്‍ദ്ധിച്ചു. 2002ല്‍ ഏറ്റെടുത്ത് കല്ലിട്ട സ്ഥലം റോഡ് നവീകരണത്തിനായി കരാരാറുകാര്‍ക്ക് കൈമാറിയത് 2014ലാണ്. ഇതിനോടകം സ്ഥലം വിട്ടുകൊടുത്ത സ്വകാര്യവ്യക്തികള്‍ തന്നെ പലയിടത്തും കയ്യേറ്റം നടത്തി. നവീകരണം നടക്കുന്നതിനിടെ തന്നെ റോഡിലേക്കിറക്കി കെട്ടിടവും മതിലും നിര്‍മ്മിച്ചവരുമുണ്ട്. ഇതിനിടെ എംസി റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ അന്നത്തെ തഹസില്‍ദാരുടെ നേതൃത്വത്തിലുളള്ള സംഘം പരിശോധിക്കുകയും ജനങ്ങളുടെ പരാതികളില്‍ കഴമ്പുണ്ടെന്ന് ബോധ്യമാവുകയും ചെയ്തിരുന്നു. 

Tags: developmentmc road
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

Kerala

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.