Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംസി റോഡുവികസനത്തിന് സര്‍ക്കാര്‍, റോഡിനായി ഏറ്റടുത്ത സ്ഥലം വിട്ടുകൊടുക്കാതെ പള്ളികമ്മറ്റി, സ്ഥലപരിമിതിയില്‍ കുരിശുപള്ളികവല

എംസി റോഡ് നവീകരണം വീതി കൂട്ടികൊണ്ടായിരുന്നുവെങ്കിലും ഫലത്തില്‍ അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മറ്റ് പലയിടങ്ങളിലും റോഡിന് നന്നായി വീതി കൂടിയപ്പോള്‍ ടൗണില്‍ പേരിന് മാത്രമാണ് വീതി കൂട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 04:00 pm IST
in Kottayam

ഏറ്റുമാനൂര്‍: എംസി റോഡിന്റെ നവീകരണം പൂര്‍ത്തിയായെങ്കിലും ഏറ്റുമാനൂര്‍ ടൗണിന് ഇനിയും ഗതാഗതക്കുരുക്കില്‍ നിന്ന് മോചനമായിട്ടില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരമെന്ന നിലയില്‍ പേരെടുത്ത ഏറ്റുമാനൂരില്‍ കുരുക്ക് ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നു. പ്രധാന കാരണമായി ചൂണ്ടികാട്ടുന്നത് റോഡ് നവീകരണത്തിലെ വീഴ്ചകള്‍ തന്നെയാണ്.  

എംസി റോഡ് നവീകരണം വീതി കൂട്ടികൊണ്ടായിരുന്നുവെങ്കിലും ഫലത്തില്‍ അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മറ്റ് പലയിടങ്ങളിലും റോഡിന് നന്നായി വീതി കൂടിയപ്പോള്‍ ടൗണില്‍ പേരിന് മാത്രമാണ് വീതി കൂട്ടിയത്. റോഡ് പണിയിലെ അപാകതകള്‍ക്കു പുറമെയാണ് വ്യാപകമായ രീതിയിലുള്ള കയ്യേറ്റവും മറ്റും. നഗരഹൃദയത്തില്‍ കുരിശുപള്ളി കവലയില്‍ ക്രിസ്തുരാജ പള്ളി വക സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് ധാരണയാകുകയും ഇതനുസരിച്ച് റോഡിന്റെ നടുവിലുണ്ടായിരുന്ന കുരിശുപള്ളി മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം സ്ഥലം വിട്ടു കൊടുക്കാന്‍ പള്ളി തയ്യാറാകാതെ വന്നതോടെ റോഡിന് വീതി കൂട്ടിയതിന്റെ ഒരു ഫലവും ഏറ്റുമാനൂരില്‍ ലഭിക്കാതായി.  

കെഎസ്‌ടിപിയുടെ റോഡുപണിയുടെ കാലാവധി കഴിഞ്ഞു. ഇനി ഈ സ്ഥലം വിട്ടുകിട്ടിയാലും റോഡുവികസനം നടക്കില്ല. അതിരമ്പുഴ, കോട്ടയം, നീണ്ടൂര്‍, പാലാ, മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് റോഡുകള്‍ സംഗമിക്കുന്ന ഈ ഭാഗത്ത് വികസനത്തിന് വിലങ്ങുതടിയായി പള്ളിയുടെ സ്ഥലം കിടക്കുകയാണ്. ഈ സ്ഥലം ഏറ്റെടുത്ത് നവീകരണം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ അധികൃതരും പരാജയപ്പെടുകയാണ്. സെന്റിന് ആറ് ലക്ഷം എന്ന നിരക്കില്‍ വിലയുറപ്പിച്ച് പള്ളിയുടെ  ഒരു സെന്റിലധികം സ്ഥലമാണ് കെഎസ്‌ടിപി ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി 2011ല്‍ ഏഴ് ലക്ഷം രൂപാ നല്‍കി. എന്നാല്‍ പുതിയ കുരിശുപള്ളി നിര്‍മ്മിച്ചതിന്റെ ചെലവ് 17 ലക്ഷം ഉള്‍പ്പെടെ 19 ലക്ഷവും പലിശയും കൂടി ലഭിച്ചാലേ സ്ഥലം വിട്ടു നല്‍കാനാവൂ എന്നായിരുന്നു പള്ളിയുടെ നിലപാട്.  

1995 കാലഘട്ടത്തിലാണ് എംസി റോഡിന്റെ വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിച്ചത്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്കുകളോ വാഹനങ്ങളുടെ എണ്ണം പെരുകുന്നതോ മുന്നില്‍ കാണാതെയായിരുന്നു അന്ന് എംസി റോഡിന്റെ നവീകരണം വിഭാവനം ചെയ്തത്. അന്നത്തെ ഗതാഗതത്തിരക്ക് മാത്രം കണക്കിലെടുത്ത് തുടങ്ങിയ വികസനപ്രക്രീയകള്‍ രണ്ട് പതിറ്റാണ്ട് കഴിഞ്ഞ് പൂര്‍ത്തിയായപ്പോഴേക്കും വാഹനങ്ങളുടെ എണ്ണവും മറ്റും പതിന്മടങ്ങ് വര്‍ദ്ധിച്ചു. 2002ല്‍ ഏറ്റെടുത്ത് കല്ലിട്ട സ്ഥലം റോഡ് നവീകരണത്തിനായി കരാരാറുകാര്‍ക്ക് കൈമാറിയത് 2014ലാണ്. ഇതിനോടകം സ്ഥലം വിട്ടുകൊടുത്ത സ്വകാര്യവ്യക്തികള്‍ തന്നെ പലയിടത്തും കയ്യേറ്റം നടത്തി. നവീകരണം നടക്കുന്നതിനിടെ തന്നെ റോഡിലേക്കിറക്കി കെട്ടിടവും മതിലും നിര്‍മ്മിച്ചവരുമുണ്ട്. ഇതിനിടെ എംസി റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ അന്നത്തെ തഹസില്‍ദാരുടെ നേതൃത്വത്തിലുളള്ള സംഘം പരിശോധിക്കുകയും ജനങ്ങളുടെ പരാതികളില്‍ കഴമ്പുണ്ടെന്ന് ബോധ്യമാവുകയും ചെയ്തിരുന്നു. 

Tags: developmentmc road
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.