Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

എംസി റോഡുവികസനത്തിന് സര്‍ക്കാര്‍, റോഡിനായി ഏറ്റടുത്ത സ്ഥലം വിട്ടുകൊടുക്കാതെ പള്ളികമ്മറ്റി, സ്ഥലപരിമിതിയില്‍ കുരിശുപള്ളികവല

എംസി റോഡ് നവീകരണം വീതി കൂട്ടികൊണ്ടായിരുന്നുവെങ്കിലും ഫലത്തില്‍ അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മറ്റ് പലയിടങ്ങളിലും റോഡിന് നന്നായി വീതി കൂടിയപ്പോള്‍ ടൗണില്‍ പേരിന് മാത്രമാണ് വീതി കൂട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 04:00 pm IST
inKottayam

ഏറ്റുമാനൂര്‍: എംസി റോഡിന്റെ നവീകരണം പൂര്‍ത്തിയായെങ്കിലും ഏറ്റുമാനൂര്‍ ടൗണിന് ഇനിയും ഗതാഗതക്കുരുക്കില്‍ നിന്ന് മോചനമായിട്ടില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരമെന്ന നിലയില്‍ പേരെടുത്ത ഏറ്റുമാനൂരില്‍ കുരുക്ക് ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നു. പ്രധാന കാരണമായി ചൂണ്ടികാട്ടുന്നത് റോഡ് നവീകരണത്തിലെ വീഴ്ചകള്‍ തന്നെയാണ്.  

എംസി റോഡ് നവീകരണം വീതി കൂട്ടികൊണ്ടായിരുന്നുവെങ്കിലും ഫലത്തില്‍ അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മറ്റ് പലയിടങ്ങളിലും റോഡിന് നന്നായി വീതി കൂടിയപ്പോള്‍ ടൗണില്‍ പേരിന് മാത്രമാണ് വീതി കൂട്ടിയത്. റോഡ് പണിയിലെ അപാകതകള്‍ക്കു പുറമെയാണ് വ്യാപകമായ രീതിയിലുള്ള കയ്യേറ്റവും മറ്റും. നഗരഹൃദയത്തില്‍ കുരിശുപള്ളി കവലയില്‍ ക്രിസ്തുരാജ പള്ളി വക സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് ധാരണയാകുകയും ഇതനുസരിച്ച് റോഡിന്റെ നടുവിലുണ്ടായിരുന്ന കുരിശുപള്ളി മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം സ്ഥലം വിട്ടു കൊടുക്കാന്‍ പള്ളി തയ്യാറാകാതെ വന്നതോടെ റോഡിന് വീതി കൂട്ടിയതിന്റെ ഒരു ഫലവും ഏറ്റുമാനൂരില്‍ ലഭിക്കാതായി.  

കെഎസ്‌ടിപിയുടെ റോഡുപണിയുടെ കാലാവധി കഴിഞ്ഞു. ഇനി ഈ സ്ഥലം വിട്ടുകിട്ടിയാലും റോഡുവികസനം നടക്കില്ല. അതിരമ്പുഴ, കോട്ടയം, നീണ്ടൂര്‍, പാലാ, മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് റോഡുകള്‍ സംഗമിക്കുന്ന ഈ ഭാഗത്ത് വികസനത്തിന് വിലങ്ങുതടിയായി പള്ളിയുടെ സ്ഥലം കിടക്കുകയാണ്. ഈ സ്ഥലം ഏറ്റെടുത്ത് നവീകരണം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ അധികൃതരും പരാജയപ്പെടുകയാണ്. സെന്റിന് ആറ് ലക്ഷം എന്ന നിരക്കില്‍ വിലയുറപ്പിച്ച് പള്ളിയുടെ  ഒരു സെന്റിലധികം സ്ഥലമാണ് കെഎസ്‌ടിപി ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി 2011ല്‍ ഏഴ് ലക്ഷം രൂപാ നല്‍കി. എന്നാല്‍ പുതിയ കുരിശുപള്ളി നിര്‍മ്മിച്ചതിന്റെ ചെലവ് 17 ലക്ഷം ഉള്‍പ്പെടെ 19 ലക്ഷവും പലിശയും കൂടി ലഭിച്ചാലേ സ്ഥലം വിട്ടു നല്‍കാനാവൂ എന്നായിരുന്നു പള്ളിയുടെ നിലപാട്.  

1995 കാലഘട്ടത്തിലാണ് എംസി റോഡിന്റെ വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിച്ചത്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്കുകളോ വാഹനങ്ങളുടെ എണ്ണം പെരുകുന്നതോ മുന്നില്‍ കാണാതെയായിരുന്നു അന്ന് എംസി റോഡിന്റെ നവീകരണം വിഭാവനം ചെയ്തത്. അന്നത്തെ ഗതാഗതത്തിരക്ക് മാത്രം കണക്കിലെടുത്ത് തുടങ്ങിയ വികസനപ്രക്രീയകള്‍ രണ്ട് പതിറ്റാണ്ട് കഴിഞ്ഞ് പൂര്‍ത്തിയായപ്പോഴേക്കും വാഹനങ്ങളുടെ എണ്ണവും മറ്റും പതിന്മടങ്ങ് വര്‍ദ്ധിച്ചു. 2002ല്‍ ഏറ്റെടുത്ത് കല്ലിട്ട സ്ഥലം റോഡ് നവീകരണത്തിനായി കരാരാറുകാര്‍ക്ക് കൈമാറിയത് 2014ലാണ്. ഇതിനോടകം സ്ഥലം വിട്ടുകൊടുത്ത സ്വകാര്യവ്യക്തികള്‍ തന്നെ പലയിടത്തും കയ്യേറ്റം നടത്തി. നവീകരണം നടക്കുന്നതിനിടെ തന്നെ റോഡിലേക്കിറക്കി കെട്ടിടവും മതിലും നിര്‍മ്മിച്ചവരുമുണ്ട്. ഇതിനിടെ എംസി റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ അന്നത്തെ തഹസില്‍ദാരുടെ നേതൃത്വത്തിലുളള്ള സംഘം പരിശോധിക്കുകയും ജനങ്ങളുടെ പരാതികളില്‍ കഴമ്പുണ്ടെന്ന് ബോധ്യമാവുകയും ചെയ്തിരുന്നു. 

Tags: developmentmc road
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.