Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുറ്റിപ്പുറം പാലത്തിനടിയിലെ ബോംബ് കേസ്: അന്ന് സൈന്യത്തെ പഴിച്ചവര്‍ ഇന്ന് വിയര്‍ക്കുന്നു

കുറ്റിപ്പുറം പാലത്തിനടിയില്‍ രണ്ടു വര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സൈന്യത്തെ രൂക്ഷമായി വിമര്‍ശിച്ചവരാണ് സിപിഎം നേതാക്കള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 10:32 am IST
in Kerala

മലപ്പുറം: കുറ്റിപ്പുറം പാലത്തിനടിയില്‍ രണ്ടു വര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സൈന്യത്തെ രൂക്ഷമായി വിമര്‍ശിച്ചവരാണ് സിപിഎം നേതാക്കള്‍. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന പോലീസ് വകുപ്പില്‍ നിന്ന് വെടിയുണ്ടകളും തോക്കുകളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങള്‍ സിഎജി പുറത്തുവിട്ടതോടെ പ്രതികരിക്കാനാവാതെ വിയര്‍ക്കുകയാണ് ഇക്കൂട്ടര്‍.

2018 ജനുവരി നാലിനാണ് കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. അഞ്ച് മൈനുകള്‍, ആറ് പള്‍സ് ജനറേറ്ററുകള്‍, കേബിളുകള്‍, ട്യൂബ് ലോഞ്ചറുകള്‍, ലോഡിങ് റൈഫിളുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍, ചതുപ്പില്‍ സൈനിക വാഹനങ്ങള്‍ താഴ്ന്നു പോകാതിരിക്കാനുള്ള ഷീല്‍ഡുകള്‍ എന്നിവയാണ് മണലില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ കേസ് അന്വേഷിച്ചത് മലപ്പുറം പോലീസായിരുന്നു. സൈന്യത്തിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയെന്ന രീതിയിലാണ് പോലീസ് റിപ്പോര്‍ട്ട് തയാറാക്കിയത്.  

മഹാരാഷ്‌ട്രയിലെ ചന്ദ്രാപൂര്‍ ആയുധ നിര്‍മാണശാലയില്‍ നിന്നുള്ള വസ്തുക്കളാണ് കുറ്റിപ്പുറത്ത് നിന്ന് ലഭിച്ചതെന്നും പോലീസ് അവകാശപ്പെട്ടു. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ജയ്‌സണ്‍ കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്‌ട്രയിലെത്തി അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പക്ഷേ സ്‌ഫോടകവസ്തുക്കള്‍ എങ്ങനെ കുറ്റിപ്പുറത്തെത്തിയെന്ന് മാത്രം റിപ്പോര്‍ട്ടിലില്ലായിരുന്നു. 2001ല്‍ നിര്‍മിച്ച ആയുധങ്ങളാണെന്നും ഇവ പൂനെ, പുല്‍ഗാവ് എന്നിവിടങ്ങളിലേക്ക് കൈമാറിയിരുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

അടിസ്ഥാന വിവരങ്ങളൊന്നുമില്ലാതെ സൈന്യത്തെ രൂക്ഷമായി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുമുണ്ട്. പോലീസിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ഡിജിപി സൈന്യത്തിന് കത്തയക്കുകയും ചെയ്തു. എന്നാല്‍ പുകമറകള്‍ സൃഷ്ടിക്കുന്ന വെറും ആരോപണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടിലുള്ളതെന്നും കൃത്യമായ വിവരങ്ങള്‍ നല്‍കാതെ മറുപടി നല്‍കാനാകില്ലെന്നും സൈന്യം അറിയിച്ചു. അതിനിടെ സൈനിക ഇന്റലിജന്‍സ് വിഭാഗം മലപ്പുറത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു.

കേരളാ പോലീസിന്റെ അന്വേഷണം വെറും പ്രഹസനമാണെന്ന് മനസ്സിലായതോടെ 2019 ജൂലൈയില്‍ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

കുറ്റിപ്പുറം കേസില്‍ സൈന്യത്തെ പഴിചാരാന്‍ പോലീസ് കാണിച്ച വ്യഗ്രതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കേരളാ പോലീസിന്റെ ക്യാമ്പുകളില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ നഷ്ടപ്പെട്ടിട്ടും വിശ്വാസയോഗ്യമായൊരു ന്യായീകരണം നല്‍കാന്‍ പോലും സിപിഎമ്മിനോ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്കോ സാധിക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എം.കെ. സ്റ്റാലിനെ അട്ടിമറിച്ചത് മുന്‍ വിശ്വസ്തന്‍, വി.എസ്. ബാബുവിന്റേത് രാഷ്‌ട്രീയ പകവീട്ടല്‍

India

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

India

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

News

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

Kerala

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

പുതിയ വാര്‍ത്തകള്‍

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.