Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുറ്റിപ്പുറം പാലത്തിനടിയിലെ ബോംബ് കേസ്: അന്ന് സൈന്യത്തെ പഴിച്ചവര്‍ ഇന്ന് വിയര്‍ക്കുന്നു

കുറ്റിപ്പുറം പാലത്തിനടിയില്‍ രണ്ടു വര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സൈന്യത്തെ രൂക്ഷമായി വിമര്‍ശിച്ചവരാണ് സിപിഎം നേതാക്കള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 10:32 am IST
in Kerala

മലപ്പുറം: കുറ്റിപ്പുറം പാലത്തിനടിയില്‍ രണ്ടു വര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സൈന്യത്തെ രൂക്ഷമായി വിമര്‍ശിച്ചവരാണ് സിപിഎം നേതാക്കള്‍. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന പോലീസ് വകുപ്പില്‍ നിന്ന് വെടിയുണ്ടകളും തോക്കുകളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങള്‍ സിഎജി പുറത്തുവിട്ടതോടെ പ്രതികരിക്കാനാവാതെ വിയര്‍ക്കുകയാണ് ഇക്കൂട്ടര്‍.

2018 ജനുവരി നാലിനാണ് കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. അഞ്ച് മൈനുകള്‍, ആറ് പള്‍സ് ജനറേറ്ററുകള്‍, കേബിളുകള്‍, ട്യൂബ് ലോഞ്ചറുകള്‍, ലോഡിങ് റൈഫിളുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍, ചതുപ്പില്‍ സൈനിക വാഹനങ്ങള്‍ താഴ്ന്നു പോകാതിരിക്കാനുള്ള ഷീല്‍ഡുകള്‍ എന്നിവയാണ് മണലില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ കേസ് അന്വേഷിച്ചത് മലപ്പുറം പോലീസായിരുന്നു. സൈന്യത്തിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയെന്ന രീതിയിലാണ് പോലീസ് റിപ്പോര്‍ട്ട് തയാറാക്കിയത്.  

മഹാരാഷ്‌ട്രയിലെ ചന്ദ്രാപൂര്‍ ആയുധ നിര്‍മാണശാലയില്‍ നിന്നുള്ള വസ്തുക്കളാണ് കുറ്റിപ്പുറത്ത് നിന്ന് ലഭിച്ചതെന്നും പോലീസ് അവകാശപ്പെട്ടു. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ജയ്‌സണ്‍ കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്‌ട്രയിലെത്തി അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പക്ഷേ സ്‌ഫോടകവസ്തുക്കള്‍ എങ്ങനെ കുറ്റിപ്പുറത്തെത്തിയെന്ന് മാത്രം റിപ്പോര്‍ട്ടിലില്ലായിരുന്നു. 2001ല്‍ നിര്‍മിച്ച ആയുധങ്ങളാണെന്നും ഇവ പൂനെ, പുല്‍ഗാവ് എന്നിവിടങ്ങളിലേക്ക് കൈമാറിയിരുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

അടിസ്ഥാന വിവരങ്ങളൊന്നുമില്ലാതെ സൈന്യത്തെ രൂക്ഷമായി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുമുണ്ട്. പോലീസിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ഡിജിപി സൈന്യത്തിന് കത്തയക്കുകയും ചെയ്തു. എന്നാല്‍ പുകമറകള്‍ സൃഷ്ടിക്കുന്ന വെറും ആരോപണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടിലുള്ളതെന്നും കൃത്യമായ വിവരങ്ങള്‍ നല്‍കാതെ മറുപടി നല്‍കാനാകില്ലെന്നും സൈന്യം അറിയിച്ചു. അതിനിടെ സൈനിക ഇന്റലിജന്‍സ് വിഭാഗം മലപ്പുറത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു.

കേരളാ പോലീസിന്റെ അന്വേഷണം വെറും പ്രഹസനമാണെന്ന് മനസ്സിലായതോടെ 2019 ജൂലൈയില്‍ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

കുറ്റിപ്പുറം കേസില്‍ സൈന്യത്തെ പഴിചാരാന്‍ പോലീസ് കാണിച്ച വ്യഗ്രതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കേരളാ പോലീസിന്റെ ക്യാമ്പുകളില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ നഷ്ടപ്പെട്ടിട്ടും വിശ്വാസയോഗ്യമായൊരു ന്യായീകരണം നല്‍കാന്‍ പോലും സിപിഎമ്മിനോ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്കോ സാധിക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

Kerala

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

World

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

India

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

Samskriti

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

പുതിയ വാര്‍ത്തകള്‍

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.