Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുറ്റിപ്പുറം പാലത്തിനടിയിലെ ബോംബ് കേസ്: അന്ന് സൈന്യത്തെ പഴിച്ചവര്‍ ഇന്ന് വിയര്‍ക്കുന്നു

കുറ്റിപ്പുറം പാലത്തിനടിയില്‍ രണ്ടു വര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സൈന്യത്തെ രൂക്ഷമായി വിമര്‍ശിച്ചവരാണ് സിപിഎം നേതാക്കള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 10:32 am IST
inKerala

മലപ്പുറം: കുറ്റിപ്പുറം പാലത്തിനടിയില്‍ രണ്ടു വര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സൈന്യത്തെ രൂക്ഷമായി വിമര്‍ശിച്ചവരാണ് സിപിഎം നേതാക്കള്‍. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന പോലീസ് വകുപ്പില്‍ നിന്ന് വെടിയുണ്ടകളും തോക്കുകളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങള്‍ സിഎജി പുറത്തുവിട്ടതോടെ പ്രതികരിക്കാനാവാതെ വിയര്‍ക്കുകയാണ് ഇക്കൂട്ടര്‍.

2018 ജനുവരി നാലിനാണ് കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. അഞ്ച് മൈനുകള്‍, ആറ് പള്‍സ് ജനറേറ്ററുകള്‍, കേബിളുകള്‍, ട്യൂബ് ലോഞ്ചറുകള്‍, ലോഡിങ് റൈഫിളുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍, ചതുപ്പില്‍ സൈനിക വാഹനങ്ങള്‍ താഴ്ന്നു പോകാതിരിക്കാനുള്ള ഷീല്‍ഡുകള്‍ എന്നിവയാണ് മണലില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ കേസ് അന്വേഷിച്ചത് മലപ്പുറം പോലീസായിരുന്നു. സൈന്യത്തിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയെന്ന രീതിയിലാണ് പോലീസ് റിപ്പോര്‍ട്ട് തയാറാക്കിയത്.  

മഹാരാഷ്‌ട്രയിലെ ചന്ദ്രാപൂര്‍ ആയുധ നിര്‍മാണശാലയില്‍ നിന്നുള്ള വസ്തുക്കളാണ് കുറ്റിപ്പുറത്ത് നിന്ന് ലഭിച്ചതെന്നും പോലീസ് അവകാശപ്പെട്ടു. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ജയ്‌സണ്‍ കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്‌ട്രയിലെത്തി അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പക്ഷേ സ്‌ഫോടകവസ്തുക്കള്‍ എങ്ങനെ കുറ്റിപ്പുറത്തെത്തിയെന്ന് മാത്രം റിപ്പോര്‍ട്ടിലില്ലായിരുന്നു. 2001ല്‍ നിര്‍മിച്ച ആയുധങ്ങളാണെന്നും ഇവ പൂനെ, പുല്‍ഗാവ് എന്നിവിടങ്ങളിലേക്ക് കൈമാറിയിരുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

അടിസ്ഥാന വിവരങ്ങളൊന്നുമില്ലാതെ സൈന്യത്തെ രൂക്ഷമായി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുമുണ്ട്. പോലീസിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ഡിജിപി സൈന്യത്തിന് കത്തയക്കുകയും ചെയ്തു. എന്നാല്‍ പുകമറകള്‍ സൃഷ്ടിക്കുന്ന വെറും ആരോപണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടിലുള്ളതെന്നും കൃത്യമായ വിവരങ്ങള്‍ നല്‍കാതെ മറുപടി നല്‍കാനാകില്ലെന്നും സൈന്യം അറിയിച്ചു. അതിനിടെ സൈനിക ഇന്റലിജന്‍സ് വിഭാഗം മലപ്പുറത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു.

കേരളാ പോലീസിന്റെ അന്വേഷണം വെറും പ്രഹസനമാണെന്ന് മനസ്സിലായതോടെ 2019 ജൂലൈയില്‍ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

കുറ്റിപ്പുറം കേസില്‍ സൈന്യത്തെ പഴിചാരാന്‍ പോലീസ് കാണിച്ച വ്യഗ്രതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കേരളാ പോലീസിന്റെ ക്യാമ്പുകളില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ നഷ്ടപ്പെട്ടിട്ടും വിശ്വാസയോഗ്യമായൊരു ന്യായീകരണം നല്‍കാന്‍ പോലും സിപിഎമ്മിനോ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്കോ സാധിക്കുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

നന്മയോണം” റിലീസായി

Kerala

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

Kerala

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

Entertainment

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.