Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകള്‍; പിടിയിലായ ആറ് പേരും മമത വിരുദ്ധര്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ അംഗങ്ങള്‍ തന്നെയാണെന്നും ഇവര്‍ മമതയെ എതിര്‍ക്കുന്ന തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകളാണെന്നും റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 07:50 pm IST
in India
ലവ് ലി മൈത്ര (വലത്ത്) മുട്ടയേറ് കൊണ്ട് അഭിഷേക് ബാനര്‍ജി (ഇടത്ത്)

ലവ് ലി മൈത്ര (വലത്ത്) മുട്ടയേറ് കൊണ്ട് അഭിഷേക് ബാനര്‍ജി (ഇടത്ത്)

കൊല്‍ക്കൊത്ത: മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ അംഗങ്ങള്‍ തന്നെയാണെന്നും ഇവര്‍ മമതയെ എതിര്‍ക്കുന്ന തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകളാണെന്നും റിപ്പോര്‍ട്ടുകള്‍.

അഭിഷേക് ബാനര്‍ജിയ്‌ക്ക് നേരെ മുട്ടേയറും കല്ലേറും നടത്തിയവരില്‍ അറസ്റ്റിലായ ആറ് പേരും ലവ് ലി മൈത്രയുടെ അനുയായികളാണ്. ഇതോടെ അഭിഷേക് ബാനര്‍ജിയെ അക്രമിച്ചവര്‍ ബിജെപിക്കാരാണെന്ന മമതയുടെ ആരോപണം പൊളിയുകയാണ്.

ബംഗാളിലെ 24 സൗത്ത് പര്‍ഗാനാസ് എന്ന മുസ്ലിം ഭൂരിപക്ഷപ്രദേശത്തെ സോനാപൂരില്‍ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങള്‍ക്കിരയായ തൃണമൂല്‍ പ്രവര്‍ത്തകരെ കാണാന്‍ പോയപ്പോഴാണ് അഭിഷേക് ബാനര്‍ജിയ്‌ക്കെതിരെ മുട്ടയേറും കല്ലേറും ഉണ്ടായത്. ലവ് ലി മൈത്ര (അരുന്ധതി മൈത്ര എന്നും പേരുണ്ട്) ഇക്കുറി തൃണമൂല്‍ ടിക്കറ്റില്‍ സോനാപൂരില്‍ മത്സരിച്ച് നേതാവാണ്. പക്ഷെ ബിജെപിയുടെ രൂപാ ഗാംഗുലിയോട് 35000ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.

2024ല്‍ മമതയുമായി ഉടക്കിയ നേതാവാണ് ലവ്ലി മൈത്ര. 2024ല്‍ ആര്‍ജികര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറെ തൃണമൂല്‍ ഗുണ്ടകള്‍ കൂട്ടബലാത്സംഗം നടത്തിയപ്പോള്‍ അതിനെ ശക്തിയുക്തം ഏതിര്‍ത്ത തൃണമൂല്‍ നേതാവാണ് ലവ്ലി മൈത്ര. എന്നാല്‍ മമത ലവ്ലി മൈത്രയ്‌ക്കെതിരെ രംഗത്തെത്തുകയും ഈ വിഷയത്തില്‍ മിണ്ടരുതെന്ന് താക്കീത് നല്‍കുകയുമായിരുന്നു. ഇതോടെയാണ് ലവ്ലി മൈത്രയും മമതയും തമ്മില്‍ രണ്ടു തട്ടിലായത്. ബംഗാളില്‍ തൃണമൂല്‍ തോറ്റതിന് പിന്നിലെ പല കാരണങ്ങളില്‍ ഒന്നായിരുന്നു ആര്‍ജി കര്‍ കൂട്ടബലാത്സംഗം.

എന്തായാലും മമതയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ലവ്ലി മൈത്രയും അവരുടെ അണികളും അഭിഷേക് ബാനര്‍ജിയോട് അമര്‍ഷമുള്ളവരാണ്. തൃണമൂലിനെ നശിപ്പിച്ച നേതാവാണ് മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഏക്കര്‍കണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറുകയും കയ്യേറുന്ന പ്രദേശങ്ങളിലുള്ളവരെ ഓടിക്കാന്‍ അവിടെയുള്ള സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നതും പതിവാണ്. ഇതെല്ലാം അഭിഷേക് ബാനര്‍ജി നടത്തിയിരുന്നത് ഷാജഹാന്‍ ഷെയ്ഖ് തുടങ്ങിയ നിരവധി ഗുണ്ടാനേതാക്കളെ ഉപയോഗിച്ചാണ്. ഈ ഗുണ്ടാസംസ്കാരം തന്നെയാണ് തൃണമൂലിനെ തകര്ത്തത്. ഈ അമര്‍ഷം തന്നെയാണ് അഭിഷേക് ബാനര്‍ജിയ്‌ക്കെതിരെ ഉയര്‍ന്നത്.

Tags: Mamata BanerjeeLatest newsLovely Maitraattack on Abhishek BanerjeeTMC group warBengalAbhishek Banerjee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

Kerala

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

Kerala

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

Kerala

14 തവണ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗായിക…ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായികയില്ല

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)
Kerala

പ്രണയവും വിരഹവും ഭക്തിയും കുട്ടിപ്പാട്ടുകളും വഴങ്ങുന്ന ഗായിക…മലയാളിയെ അത്ഭുതപ്പെടുത്തിയ ജാനികയുടെ റേഞ്ച്

പുതിയ വാര്‍ത്തകള്‍

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.