Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകള്‍; പിടിയിലായ ആറ് പേരും മമത വിരുദ്ധര്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ അംഗങ്ങള്‍ തന്നെയാണെന്നും ഇവര്‍ മമതയെ എതിര്‍ക്കുന്ന തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകളാണെന്നും റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 07:50 pm IST
in India
ലവ് ലി മൈത്ര (വലത്ത്) മുട്ടയേറ് കൊണ്ട് അഭിഷേക് ബാനര്‍ജി (ഇടത്ത്)

ലവ് ലി മൈത്ര (വലത്ത്) മുട്ടയേറ് കൊണ്ട് അഭിഷേക് ബാനര്‍ജി (ഇടത്ത്)

കൊല്‍ക്കൊത്ത: മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ അംഗങ്ങള്‍ തന്നെയാണെന്നും ഇവര്‍ മമതയെ എതിര്‍ക്കുന്ന തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകളാണെന്നും റിപ്പോര്‍ട്ടുകള്‍.

അഭിഷേക് ബാനര്‍ജിയ്‌ക്ക് നേരെ മുട്ടേയറും കല്ലേറും നടത്തിയവരില്‍ അറസ്റ്റിലായ ആറ് പേരും ലവ് ലി മൈത്രയുടെ അനുയായികളാണ്. ഇതോടെ അഭിഷേക് ബാനര്‍ജിയെ അക്രമിച്ചവര്‍ ബിജെപിക്കാരാണെന്ന മമതയുടെ ആരോപണം പൊളിയുകയാണ്.

ബംഗാളിലെ 24 സൗത്ത് പര്‍ഗാനാസ് എന്ന മുസ്ലിം ഭൂരിപക്ഷപ്രദേശത്തെ സോനാപൂരില്‍ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങള്‍ക്കിരയായ തൃണമൂല്‍ പ്രവര്‍ത്തകരെ കാണാന്‍ പോയപ്പോഴാണ് അഭിഷേക് ബാനര്‍ജിയ്‌ക്കെതിരെ മുട്ടയേറും കല്ലേറും ഉണ്ടായത്. ലവ് ലി മൈത്ര (അരുന്ധതി മൈത്ര എന്നും പേരുണ്ട്) ഇക്കുറി തൃണമൂല്‍ ടിക്കറ്റില്‍ സോനാപൂരില്‍ മത്സരിച്ച് നേതാവാണ്. പക്ഷെ ബിജെപിയുടെ രൂപാ ഗാംഗുലിയോട് 35000ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.

2024ല്‍ മമതയുമായി ഉടക്കിയ നേതാവാണ് ലവ്ലി മൈത്ര. 2024ല്‍ ആര്‍ജികര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറെ തൃണമൂല്‍ ഗുണ്ടകള്‍ കൂട്ടബലാത്സംഗം നടത്തിയപ്പോള്‍ അതിനെ ശക്തിയുക്തം ഏതിര്‍ത്ത തൃണമൂല്‍ നേതാവാണ് ലവ്ലി മൈത്ര. എന്നാല്‍ മമത ലവ്ലി മൈത്രയ്‌ക്കെതിരെ രംഗത്തെത്തുകയും ഈ വിഷയത്തില്‍ മിണ്ടരുതെന്ന് താക്കീത് നല്‍കുകയുമായിരുന്നു. ഇതോടെയാണ് ലവ്ലി മൈത്രയും മമതയും തമ്മില്‍ രണ്ടു തട്ടിലായത്. ബംഗാളില്‍ തൃണമൂല്‍ തോറ്റതിന് പിന്നിലെ പല കാരണങ്ങളില്‍ ഒന്നായിരുന്നു ആര്‍ജി കര്‍ കൂട്ടബലാത്സംഗം.

എന്തായാലും മമതയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ലവ്ലി മൈത്രയും അവരുടെ അണികളും അഭിഷേക് ബാനര്‍ജിയോട് അമര്‍ഷമുള്ളവരാണ്. തൃണമൂലിനെ നശിപ്പിച്ച നേതാവാണ് മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഏക്കര്‍കണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറുകയും കയ്യേറുന്ന പ്രദേശങ്ങളിലുള്ളവരെ ഓടിക്കാന്‍ അവിടെയുള്ള സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നതും പതിവാണ്. ഇതെല്ലാം അഭിഷേക് ബാനര്‍ജി നടത്തിയിരുന്നത് ഷാജഹാന്‍ ഷെയ്ഖ് തുടങ്ങിയ നിരവധി ഗുണ്ടാനേതാക്കളെ ഉപയോഗിച്ചാണ്. ഈ ഗുണ്ടാസംസ്കാരം തന്നെയാണ് തൃണമൂലിനെ തകര്ത്തത്. ഈ അമര്‍ഷം തന്നെയാണ് അഭിഷേക് ബാനര്‍ജിയ്‌ക്കെതിരെ ഉയര്‍ന്നത്.

Tags: BengalAbhishek BanerjeeMamata BanerjeeLatest newsLovely Maitraattack on Abhishek BanerjeeTMC group war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടയും ബാഗുമില്ലാത്ത കുട്ടികളുടെ ദുഖം അറിയുന്ന ബാല്യകാലം;മേയര്‍ വിവി രാജേഷ് നല്‍കിയത് 5000 കുട്ടികള്‍ക്ക് പുഞ്ചിരി

India

എണ്ണത്തില്‍ ഡി.കെ. ശിവുകുമാര്‍ മുന്നില്‍, എംഎല്‍എമാരുടെ എണ്ണമല്ല കേസുകളുടെ എണ്ണം…..

Kerala

ഒന്നരവയസ്സുള്ള അര്‍ഷിദ് അനുഭവിച്ചത് പത്ത് ആയുസ്സിന്റെ ദുരിതം…ഒടുവില്‍ സ്നേഹനിധിയായ മുത്തച്ഛന്റെ കൈകളില്‍ എത്തുംമുന്‍പ് അര്‍ഷിദ് വിടപറഞ്ഞു

India

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

രാഹുല്‍ ഗാന്ധിയും വേദാന്തും
India

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

പുതിയ വാര്‍ത്തകള്‍

ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ആയത്തൊള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകള്‍ ഉടന്‍ നടത്താന്‍ ഒരുങ്ങി ഇറാന്‍

എബോള വൈറസ് ബാധ : മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം

ലവ് ലി മൈത്ര (വലത്ത്) മുട്ടയേറ് കൊണ്ട് അഭിഷേക് ബാനര്‍ജി (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകള്‍; പിടിയിലായ ആറ് പേരും മമത വിരുദ്ധര്‍

കോഴിക്കോട് റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസുകാരന്‍ മരിച്ചു

വ്യാഴം കർക്കടക രാശിയിലേയ്‌ക്ക് ; വരുന്നത് ഏറ്റവും ഗുണകരമായ ദിവസങ്ങൾ

കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്ന് പൊലീസുകാരനെന്ന വ്യാജേന സ്വര്‍ണം തട്ടി: തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയെയും മകളെയും മര്‍ദ്ദിച്ച ഗുണ്ട അറസ്റ്റില്‍

നാഗദോഷമുണ്ടായാൽ ദുരിതങ്ങൾ ഒഴിയില്ലേ ? സന്താനഭാഗ്യവും, സർവൈശ്വര്യങ്ങളും നൽകുന്ന അഷ്ടനാഗമന്ത്രം

പാലക്കാട് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

തലസ്ഥാന നഗരത്തിലെ വെളളപ്പൊക്കം പല കാലങ്ങളിലെ അശാസ്ത്രീയ നിര്‍മാണത്താല്‍,9വകുപ്പുകളുടെ കൂട്ടായ പരിശ്രമിത്താലേ ശാശ്വത പരിഹാരം ഉണ്ടാകൂ-മേയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.