Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വ നിയമം പ്രതിക്ഷത്തിന്റേത് ഭിന്നിപ്പിക്കല്‍ രാഷ്‌ട്രീയം, കേന്ദ്രത്തേയും പ്രധാനമന്ത്രിയേയും അനാവശ്യമായി ആക്രമിക്കുകയാണെന്ന് എസ്.എല്‍. ഭൈരപ്പ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2020, 02:13 pm IST
in Kerala

തൃശൂര്‍: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും പ്രതിപക്ഷ പാര്‍ട്ടികള്‍ അനാവശ്യമായി ആക്രമിക്കുകയാണെന്ന് പ്രശസ്ത കന്നഡ എഴുത്തുകാരന്‍ പദ്മശ്രീ എസ്.എല്‍. ഭൈരപ്പ. അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ ആവശ്യമാണ്. കേരള സാഹിത്യ അക്കാദമിയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ തൃശൂരിലെത്തിയ അദ്ദേഹം ‘ജന്മഭൂമി’യോട് സംസാരിക്കുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും നടത്തുന്നത് വോട്ടുബാങ്ക് രാഷ്‌ട്രീയമാണ്. 

2024ലെ തെരഞ്ഞെടുപ്പ് മനസില്‍ കണ്ടുകൊണ്ടാണ് അവര്‍ വിഷയം ഏറ്റുപിടിച്ചിരിക്കുന്നത്. ആദര്‍ശപരമായ പരിവേഷം ഇക്കാര്യത്തില്‍ അവര്‍ക്കില്ല. മോദിക്കെതിരെയുള്ള അവസരമായി കണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും കുടുംബവാഴ്ചയാണ് നടക്കുന്നത്. കേന്ദ്രത്തിലെ കുടുംബവാഴ്ചയ്‌ക്ക് അവസാനമിട്ടത് നരേന്ദ്രമോദിയാണ്. രാജ്യത്തിന്റെ ഭാവി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രശ്‌നമല്ല. അവര്‍ക്കെല്ലാം വേണ്ടത് അധികാരമാണ്. മോദിയെ എതിര്‍ക്കുന്നതും ഇവരൊന്നിക്കുന്നതും അധികാരത്തിന് വേണ്ടിയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് രാഷ്‌ട്രീയ ഭാവിയില്ലെന്നും ഭൈരപ്പ പറഞ്ഞു. 

ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ നയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കണമെന്ന് എന്തിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ബന്ധം പിടിക്കുന്നത്?. പൗരത്വ നിയമത്തിന്റെ രാജ്യത്തെ മുസ്ലീംങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാകില്ല. ഭാരതത്തിലെ ഹിന്ദുക്കള്‍ എക്കാലത്തും മതേതര കാഴ്ചപ്പാടുള്ളവരായിരുന്നു. ജെഎന്‍യു ഉള്‍പ്പെടെ എല്ലാ സര്‍വകലാശാലകളിലും ഇടത് വിദ്യാര്‍ഥികളാണ് സമരത്തില്‍ ഏര്‍പ്പെടുന്നത്. എഴുത്തുകാരില്‍ ഇടതു-വലതുപക്ഷം എന്നിങ്ങനെ വേര്‍തിരിവുണ്ടാകാന്‍ പാടില്ല. 

കേരള സാഹിത്യ അക്കാദമിയുടെ 63-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എഴുത്തും കാഴ്ചപ്പാടും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എസ്.എല്‍ ഭൈരപ്പ ഉദ്ഘാടനം ചെയ്തു. മഹാഭാരതത്തെ അടിസ്ഥാനമാക്കി അദ്ദേഹം രചിച്ച ‘പര്‍വ്വം’ എന്ന നോവലിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു. കന്നടയില്‍ നിന്ന് 23 കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള കണ്ണൂര്‍ സ്വദേശി സുധാകരന്‍ രാമന്തളിയാണ് മലയാളത്തിലേക്ക് നോവല്‍ വിവര്‍ത്തനം ചെയ്തിട്ടുള്ളത്. 

89 കാരനായ എസ്.എല്‍. ഭൈരപ്പ രണ്ട് തവണ കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും സരസ്വതി സമ്മാനും കാളിദാസ് സമ്മാനവും നേടിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

India

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

World

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

Entertainment

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പുതിയ വാര്‍ത്തകള്‍

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.