Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വ നിയമം പ്രതിക്ഷത്തിന്റേത് ഭിന്നിപ്പിക്കല്‍ രാഷ്‌ട്രീയം, കേന്ദ്രത്തേയും പ്രധാനമന്ത്രിയേയും അനാവശ്യമായി ആക്രമിക്കുകയാണെന്ന് എസ്.എല്‍. ഭൈരപ്പ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2020, 02:13 pm IST
in Kerala

തൃശൂര്‍: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും പ്രതിപക്ഷ പാര്‍ട്ടികള്‍ അനാവശ്യമായി ആക്രമിക്കുകയാണെന്ന് പ്രശസ്ത കന്നഡ എഴുത്തുകാരന്‍ പദ്മശ്രീ എസ്.എല്‍. ഭൈരപ്പ. അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ ആവശ്യമാണ്. കേരള സാഹിത്യ അക്കാദമിയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ തൃശൂരിലെത്തിയ അദ്ദേഹം ‘ജന്മഭൂമി’യോട് സംസാരിക്കുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും നടത്തുന്നത് വോട്ടുബാങ്ക് രാഷ്‌ട്രീയമാണ്. 

2024ലെ തെരഞ്ഞെടുപ്പ് മനസില്‍ കണ്ടുകൊണ്ടാണ് അവര്‍ വിഷയം ഏറ്റുപിടിച്ചിരിക്കുന്നത്. ആദര്‍ശപരമായ പരിവേഷം ഇക്കാര്യത്തില്‍ അവര്‍ക്കില്ല. മോദിക്കെതിരെയുള്ള അവസരമായി കണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും കുടുംബവാഴ്ചയാണ് നടക്കുന്നത്. കേന്ദ്രത്തിലെ കുടുംബവാഴ്ചയ്‌ക്ക് അവസാനമിട്ടത് നരേന്ദ്രമോദിയാണ്. രാജ്യത്തിന്റെ ഭാവി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രശ്‌നമല്ല. അവര്‍ക്കെല്ലാം വേണ്ടത് അധികാരമാണ്. മോദിയെ എതിര്‍ക്കുന്നതും ഇവരൊന്നിക്കുന്നതും അധികാരത്തിന് വേണ്ടിയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് രാഷ്‌ട്രീയ ഭാവിയില്ലെന്നും ഭൈരപ്പ പറഞ്ഞു. 

ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ നയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കണമെന്ന് എന്തിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ബന്ധം പിടിക്കുന്നത്?. പൗരത്വ നിയമത്തിന്റെ രാജ്യത്തെ മുസ്ലീംങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാകില്ല. ഭാരതത്തിലെ ഹിന്ദുക്കള്‍ എക്കാലത്തും മതേതര കാഴ്ചപ്പാടുള്ളവരായിരുന്നു. ജെഎന്‍യു ഉള്‍പ്പെടെ എല്ലാ സര്‍വകലാശാലകളിലും ഇടത് വിദ്യാര്‍ഥികളാണ് സമരത്തില്‍ ഏര്‍പ്പെടുന്നത്. എഴുത്തുകാരില്‍ ഇടതു-വലതുപക്ഷം എന്നിങ്ങനെ വേര്‍തിരിവുണ്ടാകാന്‍ പാടില്ല. 

കേരള സാഹിത്യ അക്കാദമിയുടെ 63-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എഴുത്തും കാഴ്ചപ്പാടും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എസ്.എല്‍ ഭൈരപ്പ ഉദ്ഘാടനം ചെയ്തു. മഹാഭാരതത്തെ അടിസ്ഥാനമാക്കി അദ്ദേഹം രചിച്ച ‘പര്‍വ്വം’ എന്ന നോവലിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു. കന്നടയില്‍ നിന്ന് 23 കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള കണ്ണൂര്‍ സ്വദേശി സുധാകരന്‍ രാമന്തളിയാണ് മലയാളത്തിലേക്ക് നോവല്‍ വിവര്‍ത്തനം ചെയ്തിട്ടുള്ളത്. 

89 കാരനായ എസ്.എല്‍. ഭൈരപ്പ രണ്ട് തവണ കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും സരസ്വതി സമ്മാനും കാളിദാസ് സമ്മാനവും നേടിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

India

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

India

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

പുതിയ വാര്‍ത്തകള്‍

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.