Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എ.കെ നസീറാണോ മത തീവ്രവാദികളാണോ ഈമാനുള്ള മുസല്‍മാന്‍; നിയമത്തെ പിന്തുണയ്‌ക്കുന്നവരെ ഊരുവിലക്കാനുള്ള നീക്കത്തിന് സിപിഎമ്മും കോണ്‍ഗ്രസും കൂട്ടുനില്‍ക്കുന്നെന്ന് സന്ദീപ് വാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2020, 01:34 pm IST
in Kerala

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരെ ഊരുവിലക്കാനുള്ള മത തീവ്രവാദികളുടെ നീക്കങ്ങള്‍ക്കും ശ്രമങ്ങള്‍ക്കുമൊപ്പം സിപിഎമ്മും കോണ്‍ഗ്രസും കൂട്ടുനില്‍ക്കുയാണെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. തൊടുപുഴയില്‍ നിസ്‌കരിക്കാനെത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ ക്രൂരമായി ആക്രമിച്ചതിലൂടെ ഇത്തര നീക്കള്‍ക്കുള്ള ശ്രമങ്ങള്‍ മുസ്ലീം മതതീവ്രവാദികള്‍ നടത്തുന്നുണ്ടെന്നത് വ്യക്തമാണ്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ നമസ്‌കാരം നിര്‍വഹിച്ച നസീറാണോ അതോ നമസ്‌കാരത്തിനിടെ അദ്ദേഹത്തെ ചവിട്ടി വീഴ്‌ത്തിയ മത തീവ്രവാദികളാണോ ഈമാനുള്ള മുസല്‍മാനെന്നും സന്ദീപ് വാര്യര്‍ ചോദിക്കുന്നു.

ബിജെപി അനുഭാവമുള്ളവരെ ഊരുവിലക്കുക എന്നുപറഞ്ഞാല്‍ കേരളത്തിലെ 15 ശതമാനം ജനങ്ങളെ ഊരുവിലക്കുക എന്നുള്ളതാണ് അര്‍ത്ഥം. അതൊരു ചെറിയ സംഖ്യയല്ലെന്നും സന്ദീപ് ഓര്‍മിപ്പിക്കുന്നു. പ്രതിഷേധിക്കാനും സമരം ചെയ്യാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അതുപോലെതന്നെ നിയമ ഭേദഗതിയെ പിന്തുണയ്‌ക്കാന്‍ നസീറിനും ജനാധിപത്യപരമായ അവകാശമുണ്ട്. ഇത്തരത്തിലുള്ള ശാരീരിക ആക്രമണങ്ങള്‍ വാസ്തവത്തില്‍ നിങ്ങളുടെ പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ. സംവാദത്തിന് പോലും തയ്യാറാകാതെ നിങ്ങളുടെ വാതിലുകള്‍ കൊട്ടിയടച്ച് ഇരിക്കുമ്പോള്‍ ഒറ്റപ്പെടുന്നത് ഗൃഹസമ്പര്‍ക്കം നടത്തുന്ന ഞങ്ങളല്ല. വാതിലുകള്‍ കൊട്ടിയടച്ച നിങ്ങള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 

ഫെയ്‌സ്ബൂക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ നമസ്‌കാരം നിര്‍വഹിച്ച ശ്രീ എ.കെ നസീറാണോ അതോ നമസ്‌കാരത്തിനിടെ അദ്ദേഹത്തെ ചവിട്ടി വീഴ്‌ത്തിയ മത തീവ്രവാദികളാണോ ഈമാനുള്ള മുസല്‍മാന്‍?

പ്രതിഷേധിക്കാനും സമരം ചെയ്യാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അതുപോലെതന്നെ ഈ നിയമ ഭേദഗതിയെ പിന്തുണയ്‌ക്കാന്‍ ശ്രീ എകെ നസീറിനും ജനാധിപത്യപരമായ അവകാശമുണ്ട് എന്നത് മറക്കരുത്.

സമരം ചെയ്യുന്നവരിലെ യഥാര്‍ത്ഥ വിശ്വാസികളോട് ഒരു കാര്യമേ പറയാനുള്ളൂ. ഇത്തരത്തിലുള്ള ശാരീരിക ആക്രമണങ്ങള്‍ വാസ്തവത്തില്‍ നിങ്ങളുടെ പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ. സംവാദത്തിന് പോലും തയ്യാറാകാതെ നിങ്ങളുടെ വാതിലുകള്‍ കൊട്ടിയടച്ച് ഇരിക്കുമ്പോള്‍ ഒറ്റപ്പെടുന്നത് ഗൃഹസമ്പര്‍ക്കം നടത്തുന്ന ഞങ്ങളല്ല. വാതിലുകള്‍ കൊട്ടിയടച്ച നിങ്ങള്‍ തന്നെയാണ്.

നിയമഭേദഗതിയെ പിന്തുണയ്‌ക്കുന്നവരെ സാമൂഹികമായും സാമ്പത്തികമായും ഊരുവിലക്കാന്‍ വേണ്ടി ഉയരുന്ന ആക്രോശങ്ങള്‍ കേരളത്തെ ഭിന്നിപ്പിക്കുന്നതാണ്. അത്തരത്തിലുള്ള ഏതൊരു പ്രവര്‍ത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനവും ഉണ്ടാകും എന്നത് ലോകനീതിയാണ്. അതാണ് നമ്മളെ വാസ്തവത്തില്‍ ഭയപ്പെടുത്തേണ്ടത്.

നമ്മുടെ നാട് ആര്‍ജിച്ചെടുത്ത സൗഹൃദങ്ങള്‍ മുഴുവന്‍ നശിപ്പിക്കുന്ന രീതിയിലേക്ക് ഈ സമരമെത്തണമെന്ന് മത തീവ്രവാദ സംഘടനകള്‍ക്ക് താല്പര്യമുണ്ട്. അവരുടെ താല്‍പര്യത്തിന് എരിതീയില്‍ എണ്ണ ഒഴിച്ചു കൊടുക്കുന്ന പ്രവര്‍ത്തനമാണ് സിപിഎമ്മും കോണ്‍ഗ്രസും ചെയ്യുന്നത്.

മറ്റൊരു സ്ഥലത്തും ഇല്ലാത്ത രീതിയില്‍ കേരളത്തില്‍ ഈ സമരം അത് തുടങ്ങിയവരുടെ കൈവിട്ടു പോയിരിക്കുന്നു. കേരളത്തിലെ ഒരു വിഭാഗം ജനങ്ങളെ ഊരു വിലക്കാനുള്ള മത തീവ്രവാദികളുടെ ആഹ്വാനത്തോട് സംസ്ഥാനസര്‍ക്കാരും സിപിഎമ്മും കോണ്‍ഗ്രസ്സും സ്വീകരിക്കുന്ന നിസ്സംഗ നിലപാട് അപകടകരമാണ്.

ബിജെപി അനുഭാവമുള്ളവരെ ഊരുവിലക്കുക എന്നുപറഞ്ഞാല്‍ കേരളത്തിലെ 15 ശതമാനം ജനങ്ങളെ ഊരുവിലക്കുക എന്നുള്ളതാണ് അര്‍ത്ഥം. അതൊരു ചെറിയ സംഖ്യയല്ല എന്നോര്‍ക്കണം. ഓര്‍ത്താല്‍ നന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

Kerala

ഒന്നരവയസ്സുകാരന്റെ കൊലപാതകം: അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; ഒടുവിൽ കുറ്റസമ്മതം, ക്രൂരമർദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

India

ബംഗളൂരുവിൽ മട്ടൻ വിഭവങ്ങൾക്ക് പകരം ബീഫ് വിതരണം ചെയ്തു, രണ്ട് മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ പൂട്ടി സീൽ വെച്ചു

India

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

Kerala

ജനനേന്ദ്രിയത്തിന്റെ തൊലിയുരിച്ച നിലയിൽ, ശരീരമാകെ സിഗരറ്റ് പൊള്ളൽ! അഷ്‌കർ ചോരക്കുഞ്ഞിനോട് കാട്ടിയത് സമാനതകളില്ലാത്ത പൈശാചികത

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലെന്ന് യുഎസ്; ഉന്നതതല സംഘം ഭാരതത്തിലേക്ക്

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും: 31 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.