Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എ.കെ നസീറാണോ മത തീവ്രവാദികളാണോ ഈമാനുള്ള മുസല്‍മാന്‍; നിയമത്തെ പിന്തുണയ്‌ക്കുന്നവരെ ഊരുവിലക്കാനുള്ള നീക്കത്തിന് സിപിഎമ്മും കോണ്‍ഗ്രസും കൂട്ടുനില്‍ക്കുന്നെന്ന് സന്ദീപ് വാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2020, 01:34 pm IST
inKerala

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരെ ഊരുവിലക്കാനുള്ള മത തീവ്രവാദികളുടെ നീക്കങ്ങള്‍ക്കും ശ്രമങ്ങള്‍ക്കുമൊപ്പം സിപിഎമ്മും കോണ്‍ഗ്രസും കൂട്ടുനില്‍ക്കുയാണെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. തൊടുപുഴയില്‍ നിസ്‌കരിക്കാനെത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ ക്രൂരമായി ആക്രമിച്ചതിലൂടെ ഇത്തര നീക്കള്‍ക്കുള്ള ശ്രമങ്ങള്‍ മുസ്ലീം മതതീവ്രവാദികള്‍ നടത്തുന്നുണ്ടെന്നത് വ്യക്തമാണ്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ നമസ്‌കാരം നിര്‍വഹിച്ച നസീറാണോ അതോ നമസ്‌കാരത്തിനിടെ അദ്ദേഹത്തെ ചവിട്ടി വീഴ്‌ത്തിയ മത തീവ്രവാദികളാണോ ഈമാനുള്ള മുസല്‍മാനെന്നും സന്ദീപ് വാര്യര്‍ ചോദിക്കുന്നു.

ബിജെപി അനുഭാവമുള്ളവരെ ഊരുവിലക്കുക എന്നുപറഞ്ഞാല്‍ കേരളത്തിലെ 15 ശതമാനം ജനങ്ങളെ ഊരുവിലക്കുക എന്നുള്ളതാണ് അര്‍ത്ഥം. അതൊരു ചെറിയ സംഖ്യയല്ലെന്നും സന്ദീപ് ഓര്‍മിപ്പിക്കുന്നു. പ്രതിഷേധിക്കാനും സമരം ചെയ്യാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അതുപോലെതന്നെ നിയമ ഭേദഗതിയെ പിന്തുണയ്‌ക്കാന്‍ നസീറിനും ജനാധിപത്യപരമായ അവകാശമുണ്ട്. ഇത്തരത്തിലുള്ള ശാരീരിക ആക്രമണങ്ങള്‍ വാസ്തവത്തില്‍ നിങ്ങളുടെ പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ. സംവാദത്തിന് പോലും തയ്യാറാകാതെ നിങ്ങളുടെ വാതിലുകള്‍ കൊട്ടിയടച്ച് ഇരിക്കുമ്പോള്‍ ഒറ്റപ്പെടുന്നത് ഗൃഹസമ്പര്‍ക്കം നടത്തുന്ന ഞങ്ങളല്ല. വാതിലുകള്‍ കൊട്ടിയടച്ച നിങ്ങള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 

ഫെയ്‌സ്ബൂക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ നമസ്‌കാരം നിര്‍വഹിച്ച ശ്രീ എ.കെ നസീറാണോ അതോ നമസ്‌കാരത്തിനിടെ അദ്ദേഹത്തെ ചവിട്ടി വീഴ്‌ത്തിയ മത തീവ്രവാദികളാണോ ഈമാനുള്ള മുസല്‍മാന്‍?

പ്രതിഷേധിക്കാനും സമരം ചെയ്യാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അതുപോലെതന്നെ ഈ നിയമ ഭേദഗതിയെ പിന്തുണയ്‌ക്കാന്‍ ശ്രീ എകെ നസീറിനും ജനാധിപത്യപരമായ അവകാശമുണ്ട് എന്നത് മറക്കരുത്.

സമരം ചെയ്യുന്നവരിലെ യഥാര്‍ത്ഥ വിശ്വാസികളോട് ഒരു കാര്യമേ പറയാനുള്ളൂ. ഇത്തരത്തിലുള്ള ശാരീരിക ആക്രമണങ്ങള്‍ വാസ്തവത്തില്‍ നിങ്ങളുടെ പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ. സംവാദത്തിന് പോലും തയ്യാറാകാതെ നിങ്ങളുടെ വാതിലുകള്‍ കൊട്ടിയടച്ച് ഇരിക്കുമ്പോള്‍ ഒറ്റപ്പെടുന്നത് ഗൃഹസമ്പര്‍ക്കം നടത്തുന്ന ഞങ്ങളല്ല. വാതിലുകള്‍ കൊട്ടിയടച്ച നിങ്ങള്‍ തന്നെയാണ്.

നിയമഭേദഗതിയെ പിന്തുണയ്‌ക്കുന്നവരെ സാമൂഹികമായും സാമ്പത്തികമായും ഊരുവിലക്കാന്‍ വേണ്ടി ഉയരുന്ന ആക്രോശങ്ങള്‍ കേരളത്തെ ഭിന്നിപ്പിക്കുന്നതാണ്. അത്തരത്തിലുള്ള ഏതൊരു പ്രവര്‍ത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനവും ഉണ്ടാകും എന്നത് ലോകനീതിയാണ്. അതാണ് നമ്മളെ വാസ്തവത്തില്‍ ഭയപ്പെടുത്തേണ്ടത്.

നമ്മുടെ നാട് ആര്‍ജിച്ചെടുത്ത സൗഹൃദങ്ങള്‍ മുഴുവന്‍ നശിപ്പിക്കുന്ന രീതിയിലേക്ക് ഈ സമരമെത്തണമെന്ന് മത തീവ്രവാദ സംഘടനകള്‍ക്ക് താല്പര്യമുണ്ട്. അവരുടെ താല്‍പര്യത്തിന് എരിതീയില്‍ എണ്ണ ഒഴിച്ചു കൊടുക്കുന്ന പ്രവര്‍ത്തനമാണ് സിപിഎമ്മും കോണ്‍ഗ്രസും ചെയ്യുന്നത്.

മറ്റൊരു സ്ഥലത്തും ഇല്ലാത്ത രീതിയില്‍ കേരളത്തില്‍ ഈ സമരം അത് തുടങ്ങിയവരുടെ കൈവിട്ടു പോയിരിക്കുന്നു. കേരളത്തിലെ ഒരു വിഭാഗം ജനങ്ങളെ ഊരു വിലക്കാനുള്ള മത തീവ്രവാദികളുടെ ആഹ്വാനത്തോട് സംസ്ഥാനസര്‍ക്കാരും സിപിഎമ്മും കോണ്‍ഗ്രസ്സും സ്വീകരിക്കുന്ന നിസ്സംഗ നിലപാട് അപകടകരമാണ്.

ബിജെപി അനുഭാവമുള്ളവരെ ഊരുവിലക്കുക എന്നുപറഞ്ഞാല്‍ കേരളത്തിലെ 15 ശതമാനം ജനങ്ങളെ ഊരുവിലക്കുക എന്നുള്ളതാണ് അര്‍ത്ഥം. അതൊരു ചെറിയ സംഖ്യയല്ല എന്നോര്‍ക്കണം. ഓര്‍ത്താല്‍ നന്ന്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

Kerala

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.