Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാലാം ദൗത്യവും വിജയം; അവസാന സയറണ്‍ മുഴക്കി ഗോള്‍ഡന്‍ കായലോരവും തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2020, 02:14 pm IST
in Kerala

കൊച്ചി : ഗോള്‍ഡന്‍ കാലയലോരവും തകര്‍ത്ത് തരിപ്പണമാക്കി. തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവ് ഇതോടെ വിജയകരമായി പൂര്‍ത്തിയാക്കാനായി 2.29 ഓടെ ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള അവസാന സയറണും മുഴങ്ങി ഫ്‌ളാറ്റ് തകര്‍ന്നടിയുകയായിരുന്നു. 

1.30ന്  നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള ആദ്യ സയറണ്‍ മുഴങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സൂരക്ഷാ സംവിധാനങ്ങള്‍ അന്തിമമായി വിലയിരുന്നതിനായി അരമണിക്കൂറോളം അധികം എടുത്തശേഷം 1.56നാണ് ആദ്യ സയറണ്‍ മുഴങ്ങിയത് അതിനുശേഷം 2.20 ഓടെ രണ്ടാമത്തെ സയറണ്‍ മുഴങ്ങി 2.29ഓടെ അവസാന സയറണ്‍ മുഴങ്ങി. ഇത് അവസാനിച്ചതോടെ ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റും നാമവശേഷമാവുകയായിരുന്നു. 

വളരെ കുറച്ച് സ്‌ഫോടക വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് തകര്‍ത്തത്. വെറും 15 കിലോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ ഫ്‌ളാറ്റില്‍ സ്‌ഫോടനം നടത്തിയത്. എഡിഫെസ് തന്നെയാണ് ഇതും തകര്‍ത്തത്. എഡിഫെസിന്റെ മൂന്നാമത്തെ ദൗത്യമാണ്. ഇത് ശനിയാഴ്ച എച്ടുഒ ഫ്‌ളാറ്റ് തകര്‍ത്ത് എഡിഫെസ് തന്നെയാണ്. 

അതേസമയം വലുപ്പത്തില്‍ ചെറിയ ഫ്‌ളാറ്റ് ആണെങ്കിലും പൊളിക്കല്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു ഈ ദൗത്യം. ഗോള്‍ഡന്‍ കായലോരത്തിന് തൊട്ടുചേര്‍ന്നുള്ള ഹീര അപ്പാര്‍ട്ട്‌മെന്റും അങ്കണവാടിയും ഉള്ളതാണ് വെല്ലുവിളി ഉയര്‍ത്തിയത്. തുടര്‍ന്ന് അങ്കണവാടി മുഴുവന്‍ ഷീറ്റിട്ട് മൂടിയശേഷമാണ് ആദ്യ സയറണ്‍ മുഴങ്ങിയത്. തുടര്‍ന്ന് കെട്ടിടത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ ആളുകളെ ഒഴിപ്പിച്ച് പോലീസ് പരിശോധന നടത്തി ഉറപ്പിച്ചു. രണ്ടാമത്തെ സയറണില്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതവും തടഞ്ഞ ശേഷമാണ് സ്‌ഫോടനം നടത്തിയത്. 

ശനിയാഴ്ചയും ഇന്നുമായി മൂന്ന് ഫ്‌ളാറ്റുകളുടേയും നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷം അവസാനത്തേതായിരുന്നു ഗോള്‍ഡന്‍ കായലോരം. കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധമാകും സ്ഫോടനത്തിന് പദ്ധതിയിട്ടത്. 7000ഓളം കോണ്‍ക്രീറ്റ് കൂന്പാരമാണ് ഫ്ളാറ്റ് തകര‍്ത്തതോടെ ഇവിടെ അടിഞ്ഞത്. ഫ്ളാറ്റ് തകര്‍ന്നടിഞ്ഞശേഷം അടുത്ത സയറണ്‍ മുഴക്കി പ്രത്യേകം സജ്ജരായിരുന്ന ഫയര്‍ഫോഴ്സ് ഉള്‍പ്പടെയുള്ളവ പൊടിപടലങ്ങള്‍ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. 

ഗോള്‍ഡന്‍ കായലോരവും മണ്ണടിഞ്ഞതോടെ സുപ്രീംകോടതി നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ തന്നെ ഫ്‌ളാറ്റുകള്‍ പൊളിച്ചുകഴിഞ്ഞു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ നാളെ കോടതില്‍ സമര്‍പ്പിക്കും.

ഇന്ന് രാവിലെ ജെയിന്‍ കോറല്‍ കോവ് അതിവിദഗ്ധമായി തന്നെ എഡിഫെസ് പൊളിച്ചിരുന്നു. 27000 ടണ്ണോളം കോണ്‍ക്രീറ്റ് കൂമ്പാരമായാണ് ഇത് തകര്‍ന്നുവീണത്. അതേസമയം തൊട്ടടുത്ത കായലിലേക്ക് പൊടി നീങ്ങിയതല്ലാതെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ഒന്നും പതിച്ചിരുന്നില്ല. ജെയിന്‍ കോറല്‍ കോവ് സമുച്ചയം പൊളിച്ചത് വന്‍ വിജയമാണെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസും കമ്മിഷണര്‍ വിജയ് സാക്കറെയും അറിയിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

Kerala

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

Kerala

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

പുതിയ വാര്‍ത്തകള്‍

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.