Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരട് ഫ്‌ളാറ്റ് പൊളിയുന്നത് കാണാന്‍ സമീപത്തെ ഹോട്ടലില്‍ വ്യൂവിങ് ഗാലറി സംഘടിപ്പിച്ച് സ്‌ഫോടനക്കമ്പനി; രൂക്ഷ വിമര്‍ശനവുമായി സമൂഹ മാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2020, 08:55 am IST
in Kerala

കൊച്ചി: ഒട്ടനവധി പേരുടെ സ്വപ്‌നകൂടാരം തകര്‍ന്നടിയുന്നത് കാണാന്‍ ആളുകളെ സ്വാഗതം ചെയ്ത് സ്ഫാേടനക്കമ്പനി. ഫ്‌ളാറ്റുകള്‍ക്ക് സമീപത്തുള്ള ക്രൗണ്‍ പ്ലാസയിലാണ് ഇത്തരത്തില്‍ കാണികള്‍ക്കായി പ്രത്യേക സജ്ജീകരണം ഒരുക്കിയിരുന്നത്. 

ഇംപ്ലോഷന്‍ വ്യൂവിങ് ഗാലറിയിലേയ്‌ക്ക് സ്വാഗതം എന്ന് സമീപത്തെ നക്ഷത്ര ഹോട്ടലിന്റെ ലോഗോ വച്ചു പ്രചരിച്ച സ്റ്റാന്‍ഡിങ് ബോര്‍ഡ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇതിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിട്ടുള്ളത്. നിരവധിപ്പേര്‍ക്ക് കണ്ണീര്‍ സമ്മാനിച്ചു ഫ്‌ളാറ്റുകള്‍ തകര്‍ന്നു വീഴുമ്പോള്‍ ഹോട്ടലുകാരും പൊളിക്കുന്ന കമ്പനിയും അതിനെ ആഘോഷമാക്കി എന്നായിരുന്നു മുഖ്യവിമര്‍ശനം. 

സ്‌ഫോടനം നടക്കുമ്പോള്‍ ഹോട്ടല്‍ റൂഫില്‍ നിന്നു നേരിട്ടു കാണാവുന്ന മൂന്നു ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ ചിത്രങ്ങളും ബോര്‍ഡില്‍ നല്‍കിയിട്ടുണ്ട്. സ്‌ഫോടനക്കമ്പനിയായ എഡിഫിസ് എന്‍ജിനീയറിങ്ങിന്റെ നേതൃത്വത്തിലായിരുന്നു വ്യൂവിങ് ഗാലറി ഒരുക്കിയത്. അതേസമയം വ്യൂവിങ് ഗാലറി ഒരുക്കിയിരുന്ന ക്രൗണ്‍ പ്ലാസയ്‌ക്കതിരെ കായല്‍കൈയേറിയതിന് മുമ്പ് കേസെടുത്തിരുന്നതാണ്. 

വ്യൂവിങ് ഗാലറിയിലേക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് ഹോട്ടലില്‍ സ്ഥാപിച്ച ബോര്‍ഡിന്റെ ചിത്രം ഫ്‌ളാറ്റുടമകളുടെയും മറ്റും വാട്‌സാപ് ഗ്രൂപ്പുകളില്‍ പ്രചരിക്കപ്പെട്ടതോടെയാണ് ഹോട്ടലിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. സമൂഹ മാധ്യമങ്ങളില്‍ സ്‌ഫോടനക്കമ്പനിക്കും ഹോട്ടലുകള്‍ക്കുമെതിരെ രീക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. തെറ്റായ വഴിയിലൂടെ ഉണ്ടായ കുഞ്ഞിനെ കൊല്ലുന്നത് സന്തോഷത്തോടെ കാണുന്ന സമൂഹം എന്ന ഫീലിങ്ങാണ് ഈ ബോര്‍ഡ് നല്‍കുന്നത്. പാവം കുഞ്ഞ് എന്തു പിഴച്ചെന്നാണ് ഗ്രൂപ്പ് അംഗങ്ങളില്‍ ഒരാള്‍ പ്രതികരിച്ചത്. 

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സ്റ്റാന്‍ഡിങ് ബോര്‍ഡുമായി സ്ഥാപനത്തിന് ബന്ധമില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ റൂഫ്‌ടോപ് റസ്റ്ററന്റ് നേരത്തേ തന്നെ സ്‌ഫോടനം നടത്തുന്ന കമ്പനി അവരുടെ അതിഥികള്‍ക്കായി വാടകയ്‌ക്കെടുത്തിരുന്നതാണ്. സ്‌ഫോടനം കാണാനെത്തുന്നവരുടെ പട്ടികയും അവര്‍ നല്‍കിയിരുന്നു.

കമ്പനി ഉടമകളാണ് ഹോട്ടലിന്റെ ലോഗോ സഹിതം ബോര്‍ഡ് സ്ഥാപിച്ചത്. ഇതു ശ്രദ്ധയില്‍പെട്ടതോടെ എടുത്തു മാറ്റാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അവര്‍ ബോര്‍ഡ് നീക്കം ചെയ്തിരുന്നു. എന്നാല്‍ രാവിലെ റസ്റ്റോറന്റിലേയ്‌ക്ക് സ്‌ഫോടനം കാണാന്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്ന മറ്റ് അതിഥികള്‍ എത്തിയിരുന്നെങ്കിലും പ്രവേശിപ്പിച്ചില്ല. ഇതേത്തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും ഇവരില്‍ ഒരാള്‍ പകര്‍ത്തിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നെന്നും ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)
India

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

India

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

India

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

പുതിയ വാര്‍ത്തകള്‍

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

മൂന്ന് യുദ്ധക്കപ്പൽ പദ്ധതികളുമായി ഇന്ത്യൻ നാവികസേന ; 14,000-15,000 ടൺ ഭാരമുള്ള ആറ് യുദ്ധക്കപ്പലുകൾ നിർമ്മിക്കും

15 കിലോ ആനക്കൊമ്പ് പിടിച്ചു; വംശനാശം നേരിടുന്ന 440 ജീവികളെയും കണ്ടെടുത്തു, 13 പേരെ ഡിആർഐ അറസ്റ്റ് ചെയ്തു

ബാബ കല്യാണിയും സഹോദരിയും തമ്മിലുള്ള ഒരു ലക്ഷം കോടിയുടെ സ്വത്തുതര്‍ക്കം: മധ്യസ്ഥനെ നിയോഗിച്ച് സുപ്രീം കോടതി

നിയമനത്തട്ടിപ്പ്: ഐ ജി അജിത ബീഗം പിഎസ്‌സി ആസ്ഥാനത്തെത്തി

ബലൂചിസ്ഥാനെക്കുറിച്ചോർത്ത് അസിം മുനീറിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു : തോൽവി മറച്ചുവെക്കുന്ന പാകിസ്ഥാന്റെ നാണം കെട്ട പഴയ ശീലം ഇപ്പോഴും തുടർക്കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.