Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരട് ഫ്‌ളാറ്റ് പൊളിയുന്നത് കാണാന്‍ സമീപത്തെ ഹോട്ടലില്‍ വ്യൂവിങ് ഗാലറി സംഘടിപ്പിച്ച് സ്‌ഫോടനക്കമ്പനി; രൂക്ഷ വിമര്‍ശനവുമായി സമൂഹ മാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2020, 08:55 am IST
in Kerala

കൊച്ചി: ഒട്ടനവധി പേരുടെ സ്വപ്‌നകൂടാരം തകര്‍ന്നടിയുന്നത് കാണാന്‍ ആളുകളെ സ്വാഗതം ചെയ്ത് സ്ഫാേടനക്കമ്പനി. ഫ്‌ളാറ്റുകള്‍ക്ക് സമീപത്തുള്ള ക്രൗണ്‍ പ്ലാസയിലാണ് ഇത്തരത്തില്‍ കാണികള്‍ക്കായി പ്രത്യേക സജ്ജീകരണം ഒരുക്കിയിരുന്നത്. 

ഇംപ്ലോഷന്‍ വ്യൂവിങ് ഗാലറിയിലേയ്‌ക്ക് സ്വാഗതം എന്ന് സമീപത്തെ നക്ഷത്ര ഹോട്ടലിന്റെ ലോഗോ വച്ചു പ്രചരിച്ച സ്റ്റാന്‍ഡിങ് ബോര്‍ഡ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇതിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിട്ടുള്ളത്. നിരവധിപ്പേര്‍ക്ക് കണ്ണീര്‍ സമ്മാനിച്ചു ഫ്‌ളാറ്റുകള്‍ തകര്‍ന്നു വീഴുമ്പോള്‍ ഹോട്ടലുകാരും പൊളിക്കുന്ന കമ്പനിയും അതിനെ ആഘോഷമാക്കി എന്നായിരുന്നു മുഖ്യവിമര്‍ശനം. 

സ്‌ഫോടനം നടക്കുമ്പോള്‍ ഹോട്ടല്‍ റൂഫില്‍ നിന്നു നേരിട്ടു കാണാവുന്ന മൂന്നു ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ ചിത്രങ്ങളും ബോര്‍ഡില്‍ നല്‍കിയിട്ടുണ്ട്. സ്‌ഫോടനക്കമ്പനിയായ എഡിഫിസ് എന്‍ജിനീയറിങ്ങിന്റെ നേതൃത്വത്തിലായിരുന്നു വ്യൂവിങ് ഗാലറി ഒരുക്കിയത്. അതേസമയം വ്യൂവിങ് ഗാലറി ഒരുക്കിയിരുന്ന ക്രൗണ്‍ പ്ലാസയ്‌ക്കതിരെ കായല്‍കൈയേറിയതിന് മുമ്പ് കേസെടുത്തിരുന്നതാണ്. 

വ്യൂവിങ് ഗാലറിയിലേക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് ഹോട്ടലില്‍ സ്ഥാപിച്ച ബോര്‍ഡിന്റെ ചിത്രം ഫ്‌ളാറ്റുടമകളുടെയും മറ്റും വാട്‌സാപ് ഗ്രൂപ്പുകളില്‍ പ്രചരിക്കപ്പെട്ടതോടെയാണ് ഹോട്ടലിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. സമൂഹ മാധ്യമങ്ങളില്‍ സ്‌ഫോടനക്കമ്പനിക്കും ഹോട്ടലുകള്‍ക്കുമെതിരെ രീക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. തെറ്റായ വഴിയിലൂടെ ഉണ്ടായ കുഞ്ഞിനെ കൊല്ലുന്നത് സന്തോഷത്തോടെ കാണുന്ന സമൂഹം എന്ന ഫീലിങ്ങാണ് ഈ ബോര്‍ഡ് നല്‍കുന്നത്. പാവം കുഞ്ഞ് എന്തു പിഴച്ചെന്നാണ് ഗ്രൂപ്പ് അംഗങ്ങളില്‍ ഒരാള്‍ പ്രതികരിച്ചത്. 

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സ്റ്റാന്‍ഡിങ് ബോര്‍ഡുമായി സ്ഥാപനത്തിന് ബന്ധമില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ റൂഫ്‌ടോപ് റസ്റ്ററന്റ് നേരത്തേ തന്നെ സ്‌ഫോടനം നടത്തുന്ന കമ്പനി അവരുടെ അതിഥികള്‍ക്കായി വാടകയ്‌ക്കെടുത്തിരുന്നതാണ്. സ്‌ഫോടനം കാണാനെത്തുന്നവരുടെ പട്ടികയും അവര്‍ നല്‍കിയിരുന്നു.

കമ്പനി ഉടമകളാണ് ഹോട്ടലിന്റെ ലോഗോ സഹിതം ബോര്‍ഡ് സ്ഥാപിച്ചത്. ഇതു ശ്രദ്ധയില്‍പെട്ടതോടെ എടുത്തു മാറ്റാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അവര്‍ ബോര്‍ഡ് നീക്കം ചെയ്തിരുന്നു. എന്നാല്‍ രാവിലെ റസ്റ്റോറന്റിലേയ്‌ക്ക് സ്‌ഫോടനം കാണാന്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്ന മറ്റ് അതിഥികള്‍ എത്തിയിരുന്നെങ്കിലും പ്രവേശിപ്പിച്ചില്ല. ഇതേത്തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും ഇവരില്‍ ഒരാള്‍ പകര്‍ത്തിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നെന്നും ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

Kerala

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.