Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

അരുണ്‍ ദേവിന് പ്രിയം ആടുവളര്‍ത്തല്‍

ഗ്രേഷ്യസ് ബെഞ്ചമിന്‍ by ഗ്രേഷ്യസ് ബെഞ്ചമിന്‍
Jan 8, 2020, 03:01 am IST
in Agriculture

ബാലരാമപുരം കിഴക്കേപിള്ള വീട്ടിലെ അരുണ്‍ ദേവ് അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് മാതൃക കാട്ടുന്നു. 1998ല്‍ സ്ഥലത്തെ ഒരു സംഘടന കാര്‍ഷികവിള മത്സരം നടത്തിയപ്പോള്‍ താന്‍ വിളയിച്ച ഏത്തവാഴക്കുലക്ക് 40 കിലോ തൂക്കം ഉണ്ടായിരുന്നു. അതിന് ഒന്നാം സമ്മാനമായി ലഭിച്ചതാകട്ടെ ഒരു ആട്ടിന്‍കുട്ടിയും. അതാണ് ആടുവളര്‍ത്തല്‍ ഒരു ഉപജീവനമാര്‍ഗമായി സ്വീകരിക്കാന്‍ അരുണ്‍ ദേവിന് പ്രചോദനമായത്. 2000ല്‍ മൃഗസംരക്ഷണവകുപ്പിന്റെ കുടപ്പനക്കുന്ന് കേന്ദ്രത്തില്‍ നിന്ന് ആടുവളര്‍ത്തലില്‍ പരിശീലനം നേടി. പിന്നെ ബാലരാമപുരം മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടറെ നേരില്‍ കണ്ടു സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി. രോഗബാധയുളള ആട്ടിന്‍കുട്ടികള്‍ ചന്തയില്‍ എത്തിച്ചേരുമെന്നതിനാല്‍ ആദ്യകാലങ്ങളില്‍ അരുണ്‍ദേവ് ബാലരാമപുരത്തും പ്രാന്തപ്രദേശങ്ങളിലേയും ആടുവളര്‍ത്തല്‍ കര്‍ഷകരെ സമീപിച്ച് അവരില്‍ നിന്ന് വളര്‍ത്താനായി ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുത്തിരുന്നു.

അരുണ്‍ദേവിന്റെ ആട്ടിന്‍കൂട്ടത്തില്‍ ജമ്‌നാപ്യാരി, മലബാറി, സിരോഹി, കരോളി തുടങ്ങി നിരവധി ഇനങ്ങള്‍ കാണപ്പെടുന്നു. ഇവയുടെ മുട്ടനാടുകള്‍ ശേഖരത്തില്‍ ഉള്ളതിനാല്‍ ബാലരാമപുരത്തെയും അടുത്തുള്ള മറ്റു ഗ്രാമങ്ങളിലേയും കര്‍ഷകരുടെ ആടുകളുമായി പ്രജനനത്തിന് ഉപയോഗപ്പെടുത്തുന്നതു വഴിയും അരുണ്‍ ദേവിന് വരുമാനം ലഭിക്കുന്നു.

ആട്ടിന്‍കുട്ടികളെ നല്ലതുപോലെ പാല്‍ കുടിച്ച് ഓടിനടക്കാന്‍ അനുവദിക്കുക പതിവാണ്. വര്‍ഗശുദ്ധിയും ആരോഗ്യമുള്ളവയെയും പ്രജനനത്തിനായി നിര്‍ത്തിയശേഷം ബാക്കിയുള്ളവയെ ഇനങ്ങള്‍ക്കനുസരിച്ച് കിലോക്ക് 375 മുതല്‍ 450 രൂുപവരെ നിരക്കില്‍ വില്‍ക്കുന്നു. 

ആട്ടിന്‍പാല്‍ ലിറ്ററിന് 75 രൂപാ നിരക്കില്‍ ആയുര്‍വ്വേദ മരുന്ന് കമ്പനികള്‍ നേരിട്ടെത്തി വാങ്ങുന്നു. കഴിഞ്ഞ വര്‍ഷം പാല്‍ വിറ്റത് 2,70,000 രൂപയ്‌ക്കായിരുന്നു. പെണ്‍ ആടുകളെ മുട്ടനാടുകള്‍ കാണാനാകാത്ത ദൂരത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ ആട്ടിന്‍പാലില്‍ മുട്ടനാട് പുറപ്പെടുവിക്കുന്ന ഫിറമോണ്‍ ഗന്ധം അനുഭവപ്പെടാറില്ല. ആട്ടിന്‍കാഷ്ഠം സ്വന്തം പുരയിടത്തില്‍ ഉപയോഗിക്കുന്നു.

അതിരാവിലെ അഞ്ചുമണിക്ക് ആരംഭിക്കുന്ന കറവ ഏഴരമണിയോടെ അവസാനിക്കും. പിന്നെ തീറ്റ കുഴച്ചുനല്‍കുകയും കൂട് വൃത്തിയാക്കലുമെല്ലാം അരുണ്‍ദേവിന്റെ ദിനചര്യയില്‍പെടും. വൈകുന്നേരം മൂന്ന് മണിക്ക് വീട്ടാവശ്യത്തിനായി ഏതെങ്കിലും ഒരു ആടിനെ കറക്കും. മറ്റുള്ളവയുടെ പാല്‍ അവയുടെ കുട്ടികള്‍ക്കായി മാറ്റിവയ്‌ക്കാറുണ്ട്.

സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടും പോകാതെ ഡയറിഫാം നടത്താനുണ്ടായ മനക്കരുത്താണ് വീട്ടുവളപ്പിലെ മൃഗങ്ങളെയും വിവിധ ജനുസ്സുകളിലെ പക്ഷികളെയും 80ലധികം വരുന്ന പശുക്കളെയും നൂറില്‍ കൂടുതല്‍ ആടുകളെയും കൊണ്ട് നിറച്ചത്.

വിവരങ്ങള്‍ക്ക് – അരുണ്‍ദേവ് 9446408331

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം
Samskriti

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

Samskriti

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

Samskriti

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

പുതിയ വാര്‍ത്തകള്‍

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.