Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നേടിയതെല്ലാം ഒരിക്കല്‍ ഉപേക്ഷിക്കപ്പെടും

എ പി ജയശങ്കര്byഎ പി ജയശങ്കര്
Jan 7, 2020, 06:14 am IST
inSamskriti

അസുരഗുരുവായ ശുക്രാചാര്യര്‍ക്ക് അസുരരാജാവായ മഹാബലിയെ ഉപദേശിക്കുമ്പോള്‍ അല്‍പം ആസുരബുദ്ധി കടന്നുകൂടുന്നത് സ്വാഭാവികം. ലൗകിക ജീവിതത്തിനുതകുന്ന ചില ന്യായങ്ങളാണ് അതിനായി നിരത്തുന്നത്. ആത്മരക്ഷയ്‌ക്കു വേണ്ടി ചിലപ്പോള്‍ അസത്യവുമാകാം എന്ന് ശുക്രാചാര്യര്‍ പറയുന്നത് എന്റേത് എന്നു കരുതുന്നതിനെ രക്ഷിക്കാന്‍ മാത്രമാണ്. എന്നാല്‍ ആ അസത്യവും സല്‍കീര്‍ത്തിക്ക് ഹാനികരമാകും എന്ന് ഓര്‍മിപ്പിക്കാനും അദ്ദേഹം മടിക്കുന്നില്ല. 

‘സ്ത്രീഷു നര്‍മ വിവാഹേച വ്യര്‍ഥേ പ്രാണസങ്കടേ

ഗോബ്രാഹ്മണാര്‍ഥ ഹിംസായാം നാനൃതം സ്യാജ് ജുഗുപ്‌സിതം’

സ്ത്രീകളോടു സംസാരിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി അല്‍പം അസത്യമാകാം. സത്യം സത്യമായിത്തന്നെ പറഞ്ഞാല്‍ കേള്‍ക്കുന്നയാള്‍ സമ്മര്‍ദ്ദത്തിലാകുമെന്ന് തോന്നിയാല്‍ സത്യം ഒഴിവാക്കുന്നതില്‍ തെറ്റില്ല. വേണ്ടപ്പെട്ട ആരെങ്കിലും മരിച്ച വിവരമോ, കടുത്ത അസുഖ ബാധിതനാകുമ്പോഴോ അപകടഘട്ടത്തിലോ എല്ലാം സ്ത്രീയോട് അസത്യ വചനം ആകാം. നര്‍മസംഭാഷണങ്ങള്‍ക്കിടയിലും അല്‍പം അസത്യമൊക്കെയാവാം. പഞ്ചസാരപ്പായസത്തിന്റെ കയ്‌പിനെക്കുറിച്ചും കൈപ്പിഴവന്നതുകൊണ്ടുള്ള ഗ്രഹപ്പിഴയെക്കുറിച്ചുമെല്ലാം ഈ അസത്യം ആസ്വദിക്കപ്പെടുകയും കീര്‍ത്തി വര്‍ധകമാവുകയും ചെയ്യും. 

വിവാഹം മുടങ്ങാതിരിക്കാന്‍ ചില സത്യങ്ങള്‍  മൂടിവെയ്‌ക്കപ്പെടാറുണ്ട്. നിത്യവൃത്തി കഴിയാനും പ്രാണന് നാശമുണ്ടാകും എന്ന് തോന്നുമ്പോള്‍ അതൊഴിവാക്കാനും അസത്യമാകാം. മൃഗങ്ങളേയും ബ്രഹ്മജ്ഞാനികളേയും രക്ഷിക്കാനും ഹിംസ ഒഴിവാക്കാനും അസത്യമാകാം. 

കാണുന്നവന്‍ പറയുന്നില്ല, പറയുന്നവന്‍ കാണുന്നില്ല എന്ന് ദേവീഭാഗവതത്തില്‍ സത്യവ്രതന്‍ പറയുന്നത് ഹിംസ ഒഴിവാക്കാനാണ്.  ആ അര്‍ധസത്യം അദ്ദേഹത്തിന് പ്രസിദ്ധി നേടിക്കൊടുത്തു. അദ്ദേഹം ആരാധിക്കപ്പെടുകയും സ്ഥാനമാനങ്ങള്‍ ലഭ്യമാകുകയും ചെയ്തു. 

ശുക്രാചാര്യരുടെ ഉപേദശങ്ങളെ തള്ളിക്കളയാതെ തന്നെ അസത്യത്താല്‍ സദ്കീര്‍ത്തിക്ക് ഭംഗമുണ്ടാകും എന്ന ഗുരുവചനത്തെ പിടിച്ച് മഹാബലി തന്റെ നിലപാട് വ്യക്തമാക്കി. ഭൂമീദേവി സര്‍വംസഹയാണ്. അസത്യവാദിയെ ഒഴികെ എന്തിനേയും ക്ഷമിക്കാനും സഹിക്കാനും ഭൂമീദേവിക്കു കഴിയും. അസത്യവാദി ഭൂമീദേവിക്ക് ഭാരം തന്നെയാണ്. 

‘നാഹം ബിഭേമി നിരയാ

ന്നാധന്യാദസുഖാര്‍ണവാത്

ന സ്ഥാനച്യവനാന്മൃത്യോര്‍ 

യഥാവിപ്രലംഭനാത്”

ദുരിതങ്ങളേയും  ദുഃഖ

പാരാവാരങ്ങളേയും എനിക്ക് ഭയമൊന്നുമില്ല. സ്ഥാനനഷ്ടങ്ങളേയോ, മരണത്തെപ്പോലുമോ ഞാന്‍ ഭയപ്പെടുന്നില്ല. എന്നാല്‍ ഈ വിശേഷപുരുഷന് വിരാട് പുരുഷന്‍ നല്‍കിയ വാക്ക് പാലിക്കപ്പെടണം. അല്ലെങ്കില്‍ തന്നെ ഈ സ്ഥാനമാനങ്ങളും സമ്പത്തുമെല്ലാം ഇവിടെ ഉപേക്ഷിച്ചു പോകാനുള്ളതാണല്ലോ. ഇവിടെ നേടിയതൊന്നും ആരും തിരിച്ചുപോകുമ്പോള്‍ കൊണ്ടുപോകില്ല. ദധീചി, ശിബി തുടങ്ങിയവര്‍ ദാനം പൂര്‍ത്തീകരിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ വിവേകികളാണ്. പ്രാണന്‍ കളഞ്ഞും ദാനം നിര്‍വഹിക്കണമെന്ന് അവര്‍ പഠിപ്പിച്ചിട്ടുണ്ടല്ലോ. ഉപേക്ഷിക്കാനുള്ള മനസ്സിന്റെ ത്യാഗശക്തി അവര്‍ സ്വജീവിതത്തിലൂടെ പഠിപ്പിച്ചതാണ്. 

എനിക്കു മുന്‍പും അസുരന്മാര്‍ ത്രിലോകങ്ങളും പിടിച്ചടക്കിയിട്ടുണ്ട്. അവര്‍ക്കൊക്കെ എല്ലാം ഉപേക്ഷിച്ചു പോകേണ്ടതായും വന്നു. കാലം അവരെയെല്ലാം പുറത്താക്കി. ഗുരുദേവാ അങ്ങുതന്നെ പറഞ്ഞു ഇവിടെ ഭിക്ഷാംദേഹിയായി വന്നിരിക്കുന്ന വടു സാധാരണക്കാരനല്ലെന്ന്. അതും ഏറെ സന്തോഷകരം. എന്റെ ഭാഗ്യം.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

Kerala

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.