Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയോട് ഗവര്‍ണര്‍;വിരട്ടല്‍ വേണ്ട

തന്നെ വിമര്‍ശിക്കുന്ന ജനപ്രതിനിധികള്‍ തിരിക്കിനിടെയില്‍ ഭരണഘടന വായിക്കണം. ഈ കേരളത്തില്‍ താന്‍ സ്വതന്ത്രനായി നടക്കും. നിയമ ലംഘനം നടന്നാല്‍ പ്രതിരോധിക്കുക തന്റെ കടമയാണ്.

സ്വന്തം ലേഖകര്‍ by സ്വന്തം ലേഖകര്‍
Jan 4, 2020, 06:42 am IST
in Kerala

തൃശൂര്‍/കോട്ടയം: ഭീഷണിയും വിരട്ടലും തന്നോടു വേണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തൃശൂരിലും കോട്ടയത്തും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനും മറുപടി നല്‍കിയത്. ഭരണഘടനാപരമായി താന്‍ സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്. ജനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും ഇടപെടും. അഭിപ്രായം പറയും. അതിന്റെ പേരില്‍ വിരട്ടാന്‍ വന്നാല്‍ അംഗീകരിക്കില്ല. നിയമസഭയുടെ നടപടിക്രമങ്ങളില്‍ താന്‍ ഇടപെട്ടിട്ടില്ല. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കേണ്ട നികുതിപ്പണം പാഴാക്കുന്നതിനെയാണ് വിമര്‍ശിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാഴ്‌വേലയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഗവര്‍ണര്‍ തൃശൂരില്‍ പറഞ്ഞു. 

സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവന്‍ എന്ന നിലയില്‍ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും. അനാവശ്യമായ കാര്യത്തിന്റെ പേരില്‍ സമയവും കേരളത്തിന്റെ പണവും പാഴാക്കാന്‍ താന്‍ അനുവദിക്കില്ല. ലോക്സഭയില്‍ പാസാക്കി നിയമമായി മാറിയ കാര്യത്തില്‍ ഒരു സംസ്ഥാനത്തിനും റോളില്ല. അത് പൂര്‍ണമായും കേന്ദ്രത്തിന്റെ അധികാരത്തിലുള്ളതാണ്. ഈ നിയമത്തിനെതിരെ സംസ്ഥാനം  പ്രമേയം പാസാക്കുന്നത് അമേരിക്ക വടക്കന്‍ കൊറിയയില്‍ അധിനിവേശം നടത്തുന്നതിനെതിരെ ഇവിടെ പ്രമേയം പാസാക്കുന്നതിന് തുല്യമാണ്. 

ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ  ഗൗരവത്തോടെ കാണുന്നില്ല. തന്നെ വഴി നടക്കാന്‍ അനുവദിക്കില്ലെന്നാണ് ചിലര്‍ പറയുന്നത്. 15 ദിവസമായി എന്നും പൊതുവേദികളിലുണ്ട്. താന്‍ ഒരു സ്ഥലത്തും ഇരുന്നിട്ടില്ല. പ്രതിഷേധിക്കുന്നവര്‍ ആരും ചര്‍ച്ചയ്‌ക്ക് തയാറാകുന്നില്ല. അവര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. പക്ഷേ പരിഹരിക്കാന്‍ പരസ്പരം ഇരുന്നുള്ള ചര്‍ച്ച വേണം. രാജ്ഭവന് പുറത്ത് പ്രതിഷേധിക്കുന്നവരെ ചര്‍ച്ചയ്‌ക്കായി അകത്തേക്ക് വിളിച്ചു. ആരും വരുന്നില്ല. കോഴിക്കോട് താമസിക്കുമ്പോള്‍ അതിന് മുന്നില്‍ പ്രതിഷേധിച്ചവരേയും വിളിച്ചു. ആരും വരാതിരുന്നപ്പോള്‍ അവരുടെ അടുത്തേക്ക് ചെന്നു. അപ്പോള്‍ അവരെല്ലാം ഓടിപ്പോയി. ഈ നിയമം ലോകത്തും രാജ്യത്തുമുള്ള ഒരു മലയാളിക്കും പ്രശ്നമാകില്ലെന്ന് ഉറപ്പുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരള നിയമസഭ പാസാക്കിയ പ്രമേയം ചരിത്ര കോണ്‍ഗ്രസ്സിന്റെ നിര്‍ദേശ പ്രകാരമാണെന്ന് കോട്ടയത്ത് ഗവര്‍ണര്‍ പറഞ്ഞു. നിയമസഭയെ ഉപയോഗിച്ച് കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കുന്നത് ശരിയല്ല. നിയമം സംബന്ധിച്ച എതിര്‍പ്പ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തെ അറിയിക്കാം. നിയമസഭയെ അതിന് ഉപയോഗിക്കരുത്. നിയമം വിട്ട് പ്രവര്‍ത്തിച്ചാല്‍ അത് ചട്ടലംഘനമാണ്. നിയമം വിട്ട് ഒന്നും പാസാക്കാന്‍ സഭകള്‍ക്ക് അധികാരമില്ല. ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കണം എന്ന പ്രമേയം പാസാക്കാന്‍ നിയമസഭയ്‌ക്ക് കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. 

തന്നെ വിമര്‍ശിക്കുന്ന ജനപ്രതിനിധികള്‍ തിരിക്കിനിടെയില്‍ ഭരണഘടന വായിക്കണം. ഈ കേരളത്തില്‍ താന്‍ സ്വതന്ത്രനായി നടക്കും. നിയമ ലംഘനം നടന്നാല്‍ പ്രതിരോധിക്കുക തന്റെ കടമയാണ്. രാഷ്ടപതിയേയും ഗവര്‍ണറേയും എതിര്‍ക്കുന്നത് ക്രിമനല്‍ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

Kerala

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

Kerala

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

Local News

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Kerala

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

പുതിയ വാര്‍ത്തകള്‍

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.