Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

സുധീർ നീരേറ്റുപുറം രചിച്ച ‘ചുട്ടുപൊളളിക്കുന്ന കണ്ണുനീര്’ ആമസോൺ പ്രസിദ്ധീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2020, 10:10 am IST
in Literature

2008-2016 കാലഘട്ടത്തില്‍ കേരളത്തിലെ പ്രമുഖ മാധ്യമങ്ങളായ ജന്മഭൂമി, കേസരി, ഹിന്ദുവിശ്വ, ക്ഷേത്രശക്തി, ചെങ്ങന്നൂര്‍ ഡയറി തുടങ്ങിയ വിവിധ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍, അഭിമുഖങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ സമാഹാരമാണ്“ചുട്ടുപൊള്ളിക്കുന്ന കണ്ണുനീര്‍” എന്ന ഈ കൃതി. ദേശീയമായ കാഴ്ചപ്പാടുകള്‍ ബോധപൂര്‍വ്വം തമസ്‌കരിക്കുകയും, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പഥഭ്രംശം വരുത്തുന്ന തരത്തില്‍ സംഘടിതമായ പ്രചണ്ഡ കുപ്രചരണങ്ങള്‍ നടക്കുകയും ചെയ്തിരുന്ന ഒരവസരത്തില്‍ സത്യാവസ്ഥകള്‍ വ്യക്തമാക്കിക്കൊണ്ട് നിര്‍ഭയം എഴുതിയ പ്രതികരണങ്ങളാണ് ഇതിലുളളത്.

പല ലേഖനങ്ങളും ഇന്ന് അപ്രസക്തമാണെന്ന് തോന്നാമെങ്കിലും അവ പ്രസിദ്ധീകരിച്ച സമയത്ത് ദേശീയതയെ സ്‌നേഹിച്ചിരുന്നവര്‍ക്ക് വഴികാട്ടികളും കാര്യമാത്രപ്രസക്തവുമായിരുന്നു. ഇത് പ്രസിദ്ധീകരിച്ച കാലത്തെ സംഭവവികാസങ്ങളും അതിന്റെ വിവിധ വശങ്ങളും വ്യാഖ്യാനങ്ങളും സത്യാവസ്ഥയും മനസ്സിലാക്കാന്‍ ഇത് സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല.

കലാ-സാംസ്‌കാരിക-രാഷ്‌ട്രീയ-മത-സാമൂഹിക-ദേശീയ-അന്താരാഷ്‌ട്ര രംഗങ്ങളിലെ വ്യത്യസ്ത വിഷയങ്ങളെ സംബന്ധിച്ചുളള ഈ കുറിപ്പുകള്‍ ഏതൊരു വായനക്കാരന്റെയും ചിന്തകളെ പ്രകമ്പനം കൊളളിക്കും. ദ്യശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങള്‍ ദേശീയവും ഹൈന്ദവവുമായ കഴ്ചപ്പാടുകളെ വികൃതവല്കരിച്ച് അനുവാചകനെ സ്വസംസ്‌കാരത്തിനോടും പാരമ്പര്യത്തോടും പൂര്‍വികരോടും മതത്തോടും ആചാരാനുഷ്ഠാനങ്ങളോടും എല്ലാം വെറുപ്പും പുച്ഛവും അപമാനബോധവും സൃഷ്ടിക്കുന്ന ഒരു ദുഷിച്ച കാലത്താണ് നാമിന്ന് ജീവിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രാചീനവും സംസ്‌കാരസമ്പന്നവും അമൂല്യവും വൈജ്ഞാനികവും സര്‍വ്വാശ്ലേഷിയുമായ ഒരു ശ്രേഷ്ഠസംസ്‌കാരത്തെ ഉന്മൂലനം ചെയ്യാനുളള ബൗദ്ധിക കുപ്രചരണത്തെ പ്രതിരോധിക്കാന്‍ യഥാര്‍ത്ഥ വസ്തുതകള്‍ ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് ഈ ഗ്രന്ഥം ചെറിയ തോതിലെങ്കിലും സഹായകമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

കേരളം ഇടത്-വലത് മുന്നണികളുടെ വിഹാരരംഗമാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ശക്തമായ ഒരു ചെങ്കോട്ടയുമാണ്. ഇവിടുത്തെ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക-കലാ-സാഹിത്യ-മാധ്യമ-സാമ്പത്തിക മേഖലകളെയെല്ലാം വലിയ അളവില്‍ നിയന്ത്രിക്കുന്നത് ഇടതുപക്ഷമാണ്. ഇവര്‍ക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ അവര്‍ തങ്ങളുടെ ശാരീരിക-രാഷ്‌ട്രീയ-ഭരണ-പോലീസ് സ്വാധീനങ്ങളുപയോഗിച്ച് നിഷ്‌കരുണം ചവുട്ടിയരക്കാറുണ്ട്. എതിര്‍സ്വരമുയര്‍ത്തുന്നവര്‍ ഒന്നുകില്‍ ഇവരുടെ കൊലക്കത്തിക്കിരയാക്കപ്പെടുകയോ നിശബ്ദരാക്കപ്പെടുകയോ ആട്ടിയോടിക്കപ്പെടുകയോ ചെയ്യുമെന്നുളളത് നിസ്തര്‍ക്കമായ വസ്തുതയാണ്. ഇടതുപക്ഷം പുരപ്പുറത്തു കയറി പ്രഖ്യാപിക്കാറുളള ആവിഷ്‌കാര-അഭിപ്രായ-സംഘടനാ സ്വാതന്ത്ര്യങ്ങളൊക്കെ അവര്‍ക്ക് മേധാവിത്വമില്ലാത്ത സ്ഥലങ്ങളില്‍ മാത്രമേ നടക്കാറുളളു. ഇടത് സ്വാധീന മേഖലകളില്‍ ഭിന്നാഭിപ്രായക്കാര്‍ക്ക് യാതൊരു ആവകാശാധികാരങ്ങളും ഉണ്ടാവില്ല. അവരവിടെ പാര്‍ട്ടിയുടെ മാടമ്പിത്തരത്തിനും ധാര്‍ഷ്ട്യത്തിനും ഭീഷണികള്‍ക്കും കീഴടങ്ങി അടിമകളായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ഇടത്-ജിഹാദി ഭീഷണ ഫാസിസ്റ്റ് ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന കേരളത്തിലെ ബൗദ്ധിക-മാധ്യമ മേഖലയില്‍ നിര്‍ഭയം ദേശീയതയുടെ പ്രതിരോധശബ്ദമുയര്‍ത്താനും; ജനങ്ങള്‍ക്ക് ബോധപൂര്‍വ്വം മറച്ചുവയ്‌ക്കപ്പെട്ട വളച്ചൊടിക്കപ്പെട്ട വസ്തുതകളുടെ യഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊടുക്കാനും ഈ ലേഖനങ്ങള്‍ക്ക് കഴിഞ്ഞാല്‍ ഈ ദൗത്യം വിജയിച്ചതായി കരുതാം. 

പുസ്തകം ആമസോണിന്റെ വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈനായി വാങ്ങാവുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.