Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയമ വിരുദ്ധമായി ഇന്ത്യയില്‍ എത്തുന്നവര്‍ക്കായി യുപിഎ സര്‍ക്കാര്‍ മൂന്ന് തടങ്കല്‍ പാളയങ്ങള്‍ തുടങ്ങി; കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി മുല്ലപ്പള്ളിയുടെ റിപ്പോര്‍ട്ട് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2019, 04:09 pm IST
in India

ന്യൂദല്‍ഹി : അയല്‍ രാജ്യങ്ങളില്‍ നിന്നും രേഖകളില്ലാതെ ഇന്ത്യയില്‍ എത്തിയവരെ തടങ്കലില്‍ ഇടാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തേയ്‌ക്ക് രേഖകളൊന്നുമില്ലാതെ എത്തുന്നവരെ ഇത്തരത്തില്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനായി തടങ്കല്‍ പാളയങ്ങളും ആരംഭിച്ചിരുന്നു. അസമില്‍ നുഴഞ്ഞു കയറ്റക്കാര്‍ക്കെതിരെ മോദി സര്‍ക്കാര്‍ തടങ്കല്‍ പാളയം ഉണ്ടാക്കിയതായി കോണ്‍ഗ്രസ് അടുത്തിടെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിച്ചതിനു പിന്നില്‍ കോണ്‍ഗ്രസ്സാണെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. 

മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരിക്കേയാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളുന്നത്. 2011 ഡിസംബര്‍ 31ന് ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ മുല്ലപ്പള്ളി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഇതില്‍ വേണ്ടത്ര രേഖകളില്ലാതെ രാജ്യത്ത് എത്തിയവരെ നാടുകടത്തിയതായും പറയുന്നുണ്ട്. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ഉടലെടുക്കുകയും കോണ്‍ഗ്രസ് ഇതിനെ രാഷ്‌ട്രീയ വത്കരിച്ച് മുതലെടുക്കാന്‍ ശ്രമം നടത്തി വരികയായിരുന്നു. കൂടാതെ അസം പൗരത്വ രജിസ്‌ട്രേഷന്‍ സംബന്ധിച്ചും കോണ്‍ഗ്രസ് അനാവശ്യ വാദഗതികള്‍ ഉയര്‍ത്തി. അതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ രേഖകളില്ലാതെ എത്തിയവരെ പാര്‍പ്പിക്കാനായി തടങ്കല്‍ പാളയങ്ങള്‍ നിര്‍മിച്ചെന്ന് ആരോപണം ഉയര്‍ന്നത്. വിഷയത്തില്‍ സംസ്ഥാനത്തെ ജനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടയിലാണ് അവര്‍ക്കു തന്നെ തിരിച്ചടി നല്‍കി മുല്ലപ്പള്ളിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. 

മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോകസഭയില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ആസമില്‍ സര്‍ക്കാര്‍ മൂന്ന് തടങ്കല്‍ പാളയങ്ങള്‍ തുടങ്ങിയതായി വ്യക്തമാക്കിയിരുന്നു. കൂടാതെ 362 നുഴഞ്ഞ് കയറ്റക്കാരെ ക്യാമ്പിലേക്ക് മാറ്റിയതായും യുപിഎ സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്. നിയമ വിരുദ്ധമായി ഇന്ത്യയില്‍ എത്തിയവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയയ്‌ക്കാന്‍ കരാറില്‍ എത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

ഗോല്‍പാറ ക്യാമ്പില്‍ 221 പേരെയും, കോക്രജാരില്‍ 72 പേരെയും, സില്‍ച്ചറില്‍ 62 പേരെയും അടച്ചിട്ടുണ്ടെന്നും, 78 പേരെ നവംബര്‍ മാസം വരെയുള്ള കണക്ക് പ്രകാരം നാട് കടത്തിയെന്നും മന്ത്രി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 

അസമില്‍ എന്‍ആര്‍സി നടപ്പാക്കിയതിനെതിരെ കോണ്‍ഗ്രസ് നേരത്തെ രംഗത്ത് എത്തിയതാണ്. എന്നാല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്തു തന്നെ ഇത് നടപ്പാക്കാന്‍ ശ്രമിച്ചതിന്റെ രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ പരുങ്ങലിലാക്കിയതോടെ മുതിര്‍ന്ന നേതാവ് പി. ചിദംബരം അവര്‍ എന്‍പിആര്‍ ആണ് നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് വിശദീകരണം നല്‍കുകയായിരുന്നു. താമസം ഉള്‍പ്പടെയുള്ള വിവരങ്ങളാണ് എന്‍പിആറിന് വേണ്ടി ശേഖരിക്കുന്നതെന്നും, അല്ലാതെ പൗരത്വമല്ലെന്നുമാണ് ചിദംബരം ഇതിന് മറുപടി നല്‍കിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

Kerala

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

India

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

പുതിയ വാര്‍ത്തകള്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.