Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍ആര്‍സി: രാഹുല്‍ ഗാന്ധിയും കൂട്ടരും നുണ പ്രചരിപ്പിക്കുന്നു; ആസമില്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിച്ചത് കോണ്‍ഗ്രസ് ഭരണകാലത്ത്; റാഫേല്‍ കേസിലൂടെ രാഹുല്‍ പാഠം പഠിച്ചില്ലെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2019, 03:43 pm IST
in India

ന്യൂദല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയും കൂട്ടരും നുണ പ്രചരിപ്പിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് സമ്പിത് പാത്ര. ആസമില്‍ മൂന്ന് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിച്ചത് കോണ്‍ഗ്രസിന്റെ ഭരണകാലത്താണ്. എന്നാല്‍ അതെ കുറിച്ച് പോലും അറിയാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹത്തിന് ഇത്തരം സംഭവങ്ങളുടെ സര്‍ക്കാര്‍ രേഖകള്‍ പരിശോധിക്കാന്‍ അറിയില്ലെന്ന് അടിക്കടി തെളിയിക്കുകയാണെന്നും സംബിത് പാത്ര മാധ്യമങ്ങളെ അറിയിച്ചു.

എന്‍ആര്‍സി പ്രകാരം ബിജെപി  തടങ്കല്‍ പാളയം ഉണ്ടാക്കിയിട്ടില്ല. തടങ്കല്‍ പാളയം ഉണ്ടാക്കിയത് കോണ്‍ഗ്രസ് ഭരണകാലത്താണ്. എന്താണ് പൗരത്വ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാടെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. നുണ പ്രചരിപ്പിക്കുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടി ചെയ്ത കാര്യങ്ങള്‍ രാഹുല്‍ഗാന്ധി പരിശോധിക്കേണ്ടതാണെന്നും സംബിത്പാത്ര ആഞ്ഞടിച്ചു.

പ്രധാനമന്ത്രിയെ ആര്‍എസ്എസിന്റെ പ്രധാനമന്ത്രി എന്ന് വിളിച്ച് ജനാധിപത്യവ്യവസ്ഥയെ രാഹുല്‍ അവഹേളിക്കുകയാണ്. നുണ പറഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന് റാഫേല്‍ കേസിലൂടെ ഇനിയും രാഹുല്‍ പഠിച്ചിട്ടില്ല, സംബിത് പറഞ്ഞു.

2011 ഡിസംബര്‍ 11 പിഐബി പ്രസ് റിലീസ് പ്രകാരം 362 നുഴഞ്ഞുകയറ്റക്കാര്‍ വിദേശികളായി കണ്ടെത്തിയതിനാല്‍ കൊഖ്രജാര്‍, സില്‍ച്ചര്‍, ഗൊല്‍പാറ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് തടങ്കല്‍ പാളയങ്ങള്‍ തുടങ്ങിയതിന്റെ രേഖകള്‍ വ്യക്തമാണെന്നിരിക്കെ തികച്ചും നിരുത്തരവാദപരമായ വാക്കുകളും അഭിപ്രായങ്ങളും ട്വിറ്റുകളും പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കാണെന്നും ബിജെപി മാധ്യമങ്ങളെ അറിയിച്ചു.

2012 ഒക്ടോബര്‍ 28 കോണ്‍ഗ്രസ് ഭരണകാലത്ത് തടങ്കല്‍ പാളയത്തെപ്പറ്റി അസം സര്‍ക്കാര്‍ നല്‍കിയ രേഖയും നിലവില്‍ ലഭ്യമാണ്. അതില്‍ പിടിക്കപ്പെടുന്ന നുഴഞ്ഞുകയറ്റക്കാര്‍ തടങ്കലില്‍ നിന്ന് രക്ഷപെട്ട് പോകാന്‍ സാധ്യതയുള്ളതിനാല്‍ അവരവരുടെ രാജ്യത്തേക്ക് കയറ്റിവിടും വരെ ഇന്ത്യയുടെ തടവിലായിരുക്കും എന്ന് വ്യക്തമായി സൂചിപ്പിക്കുന്നു. ഇത് അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും നല്‍കിയതായി രേഖയുണ്ട്.

രുസ്തം അലിയും അസം സര്‍ക്കാര്‍ കേസ്സില്‍ കോടതി സര്‍ക്കാര്‍ രേഖകളെ വ്യക്തമായി ഉദ്ധരിച്ചുകൊണ്ടാണ് വിധി പറഞ്ഞത്. അതില്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച തടങ്കല്‍ പാളയം 23 നവംബര്‍ 2009 ആഭ്യന്തരമന്ത്രാലയത്തിന്റെ ശക്തമായ തീരുമാനമനുസരിച്ചാണെന്നും വ്യക്തമാണ്. തുടര്‍ന്ന് ഇന്ത്യാ സര്‍ക്കാര്‍ തടങ്കലില്‍ കഴിയുന്ന ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെപ്പറ്റി അവരുടെ ഹൈക്കമ്മീഷനെ അറിയിച്ചതുമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ബിജെപി വക്താവ് ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമാലിയയും അലക്സിയയും
World

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

Article

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

Kerala

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.