Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോഡിലെ കുഴിയില്‍ യുവാവിന്റെ ദാരുണാന്ത്യം; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ഇത് കൊലപാതകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2019, 05:23 am IST
in Kerala

കൊച്ചി: കൊച്ചി നഗരത്തില്‍ യുവാവ് അതിദാരുണമായി മരണമടഞ്ഞ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഉദ്യോഗസ്ഥരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം പാലാരിവട്ടത്ത് റോഡിലെ കുഴി മൂലം ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തെത്തുടര്‍ന്ന് റോഡിന്റെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നടപടി. ഇത് വെറും മരണമല്ല കൊലപാതകമാണെന്ന് ഹൈക്കോടതി പറഞ്ഞു. റോഡില്‍ ഇത്തരം കുഴികള്‍ ലോകത്തെങ്ങുമില്ലെന്നും ഇത് കേരളത്തിന് നാണക്കേടാണെന്നും കോടതി ചൂണ്ടിക്കാട്ടി.

റോഡിലെ കുഴികളില്‍ വീണ് ഇനിയൊരു മരണമുണ്ടാകരുതെന്ന് മുമ്പ്  പറഞ്ഞിരുന്നു.  ഇപ്പോള്‍ വീണ്ടും മരണം. സംവിധാനത്തിന്റെ  പരാജയമാണിത്. ആരാണിതിന്റെ ഉത്തരവാദി. പ്രോട്ടോകോള്‍ അനുസരിച്ചേ കുഴി മൂടാനാവൂ എന്നായിരുന്നു ഇന്നലെ വരെ നിലപാട്. ഒരാള്‍ മരിച്ചതോടെ കുഴി ഉടന്‍ മൂടി. റോഡുകളുടെ ചുമതല ആര്‍ക്കൊക്കെയെന്ന്  പ്രസിദ്ധപ്പെടുത്താന്‍ പറഞ്ഞിരുന്നു. എന്തു നടപടി ഉണ്ടായി? കളക്ടറും ഉദ്യോഗസ്ഥരുമുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഒരു കുറവുമില്ല. ശമ്പളവും മറ്റു സൗകര്യങ്ങളും പിന്നീട് പെന്‍ഷനും തടസ്സമില്ലാതെ കിട്ടും. പാവങ്ങളുടെ ഗതി ആലോചിച്ചു നോക്കൂ. ഇവര്‍ക്ക് അവശ്യം വേണ്ട കാര്യങ്ങളെങ്കിലും  ചെയ്യണം. റോഡില്‍ കുഴിയുണ്ടെന്ന മുന്നറിയിപ്പ് പോലീസ് നല്‍കേണ്ടിയിരുന്നു. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പറയുന്നു. എത്രപേര്‍ക്ക് നല്‍കും? തുക നല്‍കാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് വേണ്ടത്. ഇതു കൊലപാതകമാണ്. ഈ മരണം ഒരിക്കലും മറക്കാന്‍ കഴിയില്ല. റോഡുകളിലെ എല്ലാ കുഴികളും മരണക്കുഴികളാണ്. ലോകത്തെവിടെയും ഇത്തരം റോഡുകളില്ല. നാണക്കേട് തോന്നുന്നു. റോഡിലെ കുഴികള്‍ മൂടാത്തതിനാല്‍ ജനങ്ങള്‍ ചത്തൊടുങ്ങുന്നു. റോഡിന്റെ ചുമതലയുള്ളവര്‍ എസി മുറികളിലല്ല, റോഡിലാണ് ഉണ്ടാവേണ്ടതെന്നും കോടതി പറഞ്ഞൂ. 

നഗരത്തില്‍ സ്‌ളാബുകള്‍ തകര്‍ന്ന് കുഴിയില്‍ വീണ് കാല്‍നടയാത്രക്കാരന്‍ മരിച്ചെന്നാവും ഇനി കേള്‍ക്കുകയെന്ന് ഹൈക്കോടതി പറഞ്ഞു. പാലാരിവട്ടത്ത് എട്ടു മാസമായി ആ കുഴിയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ആത്മാര്‍ഥതയും അര്‍പ്പണ ബോധവും ഇല്ലാത്തതാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇനിയും ഉദ്യോഗസ്ഥരെ വിശ്വസിക്കാനാവില്ല. കോടതി തന്നെ നേരിട്ടു നടപടികള്‍ സ്വീകരിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.  റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനുള്ള ഉത്തരവ്  പാലിച്ചിരുന്നെങ്കില്‍ യുവാവ് മരിക്കില്ലായിരുന്നു.  എന്റെ മക്കളേക്കാള്‍ ചെറിയ പ്രായത്തിലുള്ളയാളാണ് മരിച്ചത്.  കൊല്ലപ്പെട്ട യുവാവിന്റെ മാതാപിതാക്കളോടു മാപ്പു ചോദിക്കുന്നു. നമ്മള്‍ തോറ്റുപോയി. നാണിച്ചു തല താഴ്‌ത്തുന്നു. ജഡ്ജി  പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

News

അയോദ്ധ്യയിലെ കാണക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

India

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Kerala

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

India

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

‘അമ്മ’യില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മാത്രം ഒന്നുമില്ലെന്ന് സാംസ്‌കാരിക മന്ത്രി , പ്രശ്‌നങ്ങള്‍ സംഘടനയ്‌ക്കുള്ളില്‍ പരിഹരിക്കപ്പെടണം

സുധീരന്‍ തന്നെ നിരന്തരം വേട്ടയാടുന്നു, ആലപ്പുഴയുടെ രാഷ്‌ട്രീയ മണ്ഡലത്തില്‍ നിന്നും കെട്ടുകെട്ടിച്ചതില്‍ തനിക്കും പങ്ക്- വെളളാപ്പളളി നടേശന്‍

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.