Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ നിന്നുള്ളവരെ വേണ്ട; നെതര്‍ലാന്‍ഡില്‍ 40000 നേഴ്‌സുമാര്‍ക്ക് ജോലി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2019, 04:06 pm IST
in Kerala

കോട്ടയം : കേരളത്തില്‍ നിന്നും നേഴ്‌സുമാര്‍ക്ക് നെതര്‍ലാന്‍ഡില്‍ ജോലി നല്‍കാന്‍ ധാരണയായെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വെറുതെ. നെതര്‍ലാന്‍ഡ് ഭരണകൂടമാണ് ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മുപ്പതിനായിരം മുതല്‍ നാല്‍പ്പതിനായിരം വരെ നേഴ്‌സുമാരെ നെതര്‍ലാന്‍ഡില്‍ ജോലിക്ക് ആവശ്യം ഉണ്ടെന്നും നോര്‍ക്ക റൂട്‌സ് വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ നിന്നും നിയമനം നടത്തുമെന്നുമാണ് അറിയിച്ചത്. 

എന്നാല്‍ പ്രഖ്യാപനങ്ങളെല്ലാം വെറുതെയാണെന്ന് തെളിയിക്കുകയായിരുന്നു. അടുത്തിടെ പി.സി. ജോര്‍ജ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

അതേസമയം നഴ്സുമാരെ അയയ്‌ക്കുന്നത് സംബന്ധിച്ച് നെതര്‍ലന്‍ഡ്സുമായി ധാരണയായെന്നു പറഞ്ഞ് പ്രചാരണം നടത്തി സംസ്ഥാന സര്‍ക്കാരും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് ഉണ്ടായത്. ജൂലൈ 31ന് ദല്‍ഹി കേരള ഹൗസില്‍ നെതര്‍ലാന്‍ഡ്സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് നെതര്‍ലന്‍ഡ്സിലേക്ക് നഴ്സുമാരെ ആവശ്യമുണ്ടെന്നും അയയ്‌ക്കാന്‍ കേരളം തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് നേഴ്സുമാരെ അയയ്‌ക്കുന്നതു സംബന്ധിച്ചു നെതര്‍ലന്‍ഡ്സുമായി ധാരണയിലെത്തിയെന്നും പിന്നീട് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 

അതിനുശേഷം ആഗസ്റ്റ് 29ന് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നെതര്‍ലന്‍ഡ്സ് അംബാസഡറുമായി വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും ജോലിക്കായി തദ്ദേശീയരെ മാത്രം പരിഗണിക്കുന്നുള്ളൂവെന്ന് അറിയിക്കുകയായിരുന്നു. 

അവിടെ ഡച്ച് ഭാഷയായതിനാല്‍ തദ്ദേശീയരേയോ അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരോ മതിയെന്നാണ് നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ തത്വത്തില# താരുമാനിച്ചത്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡച്ച്ഭാഷയില്‍ വേണ്ടത്ര അവഗാഹ്യം ഇത്താത്തതും സംസ്ഥാനത്ത് ഇത് പഠിപ്പിക്കുന്ന ഒരുസ്ഥാപനവുമില്ലാത്തതുമാണ് ഇതിനുള്ള കാരണമെന്നും അംബാസഡര്‍ വ്യക്തമാക്കുകയായിരുന്നു. നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ ഇക്കാര്യം ചീഫ് സെക്രട്ടറിയേയും അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ തീരുമാനം പുറത്തുവിടാതെ രഹസ്യമാക്കി വെക്കുകയായിരുന്നു. 

പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടുത്തി സിപിഎം സൈബര്‍ വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി പരസ്യ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ മനപ്പൂര്‍വ്വം പുറത്തുവിടാതെ വിവരം രഹസ്യമാക്കി സര്‍ക്കാര്‍ വെച്ചിരിക്കുകയായിരുന്നെന്നാണ് വിവരം. 

നഴ്സുമാരെ ആവശ്യമുണ്ടെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ പറഞ്ഞതിന് പിന്നാലെ ഡച്ചു രാജാവിനയും രാജ്ഞിയെയും കേരളത്തിന്റെ അതിഥിയായി ക്ഷണിച്ചിരുന്നു. കുറച്ചു ദിവസം കേരളത്തില്‍ തങ്ങിയ ശേഷമാണ് ഇരുവരും യാത്രയായത്. ഇരുവര്‍ക്കും സഞ്ചരിക്കുന്നതിനായി സംസ്ഥാനത്തെ ചില റോഡുകള്‍ അടിയന്തിര സാഹചര്യത്തില്‍ നന്നാക്കിയിരുന്നു. നേഴ്‌സുമാര്‍ക്ക് ജോലിയെന്ന പ്രഖ്യാപനം പാഴ്‌വാക്കായതോടെയിപ്പോള്‍ ജനങ്ങളുടെ യാത്രാദുരിതം അല്‍പ്പമെങ്കിലും പരഹരിക്കാന്‍ ആയത് മാത്രമാണ് ആശ്വാസമായിരിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

Kerala

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

World

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

Kerala

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

Kerala

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.