Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്ലാമിക ഭീകരത വളര്‍ത്തിയത് സിപിഎം; മദനിയെ മഹാത്മാവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2019, 08:00 am IST
in Kerala

കൊച്ചി: മാവോയിസ്റ്റുകള്‍ക്ക് സഹായമെത്തിക്കാന്‍ പാകത്തിന് കേരളത്തില്‍ ഇസ്ലാമിക ഭീകരതയെ വളര്‍ത്തിയത് സിപിഎം. ഇസ്ലാമിക ഭീകരരാണ് മാവോയിസ്റ്റുകളെ വളര്‍ത്തുന്നതെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനയ്‌ക്കു പിന്നാലെ കേരളത്തിലെ റെഡ് ജിഹാദിനെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായി. 

കേരളത്തിലെ ഇസ്ലാമിക ഭീകരതയുടെ തലതൊട്ടപ്പന്മാരില്‍ ഒരാളാണ് അബ്ദുള്‍ നാസര്‍ മദനി.   ഇസ്ലാമിക തീവ്രവാദത്തിന് നല്‍കുന്ന പിന്തുണ നേരിട്ടു പ്രകടമായത് മദനിയുമായുള്ള ചങ്ങാത്തത്തിലൂടെയാണ്. മദനിയുടെ  ഐഎസ്എസ് എന്ന ഭീകര സംഘടനയാണ് പൂന്തുറ കലാപത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതെന്നും മദനിയുടെ പ്രസംഗമാണ് അതിന് വഴിമരുന്നിട്ടതെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.  പിന്നീട് 92ല്‍ ഐഎസ്എസിന് വിലക്ക് വന്നതോടെയാണ് ആ സംഘടനയെ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി( പിഡിപി)യാക്കി മദനി മാറ്റിയതും രാഷ്‌ട്രീയ പാര്‍ട്ടിയെന്ന ലേബലില്‍ മത ഭീകരത ഒളിപ്പിച്ചതും.

അതിന് തൊട്ടടുത്ത വര്‍ഷമാണ് ( 1993) കെ.ആര്‍. നാരായണന്‍ ഉപരാഷ്‌ട്രപതിയായതിനെത്തുടര്‍ന്ന് അദ്ദേഹം കൈവശം വച്ചിരുന്ന ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അന്ന് മുസ്ലിം വോട്ട് ലക്ഷ്യമിട്ട് സിപിഎം താത്വിക ആചാര്യനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടാണ് മദനിയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ചത്. ഇന്ത്യയെ മോചിപ്പിക്കാന്‍ ഗാന്ധിജി രാമരാജ്യ സങ്കല്പം  എങ്ങനെയാണോ ഉപയോഗിച്ചത് അതുപോലൊരു മഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ് മദനി ഇസ്ലാമിക വിശ്വാസം ഉപയോഗിക്കുന്നതെന്നാണ് ഇഎംഎസ് പറഞ്ഞത്.  

അങ്ങനെ മദനിയെ മഹാത്മാഗാന്ധിക്കു തുല്യനാക്കി ഇസ്ലാമിക ഭീകരതയ്‌ക്ക് മാന്യത നല്‍കിയത് ഇഎംഎസായിരുന്നു. ഇതേ മദനിയാണ് അറുപതു പേരുടെ ജീവനെടുത്ത കോയത്തമ്പത്തൂര്‍ സ്‌േഫാടനക്കേസിലും ബെംഗളൂരു സ്‌ഫോടനക്കേസിലും  അടക്കം പ്രതിയായി ഇന്നും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്നത്.

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മദനിയുമായി സിപിഎം കൈകോര്‍ത്തു. പൊന്നാനിയില്‍ മദനിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും വേദി പങ്കിടുകയും ചെയ്തു.

മദനിയെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ജയില്‍ മോചിതനാക്കാന്‍ ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇത് എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്നാണ് പാസാക്കിയത്. സമീപകാലത്ത്  മദനിയെ മന്ത്രി കെ. ടി ജലീല്‍ അടക്കം പോയി കണ്ടതും വലിയ വിവാദമായിരുന്നു.

2017ല്‍ പരോളില്‍ ഇറങ്ങിയതോടെ സിപിഎം നേതാക്കളുടെ പട തന്നെ മദനിയെ കാണാന്‍ ഒഴുകിയെത്തി.  മകന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ ജാമ്യം ലഭിച്ച മദനിക്ക് കേരളത്തില്‍ സുരക്ഷയൊരുക്കാന്‍ പതിനെട്ടു ലക്ഷം രൂപ വേണമായിരുന്നു. ഇത് നല്‍കാന്‍ ആവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞതോടെ സ ൗജന്യമായി സുരക്ഷ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സുപ്രീംകോടതിയിലാണ് സര്‍ക്കാര്‍ ഇങ്ങനെ അറിയിച്ചത്. ഇതിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്, പുറത്താക്കി സിപിഎം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മുഹമ്മദ് ഫര്‍മാനെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ്; മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് പോലീസ്

Kerala

വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും, വീണ്ടും ചോദ്യം ചെയ്യും, ബാങ്ക് ലോക്കറുകൾ പരിശോധിക്കും

ഭാരതവും തായ്ലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിച്ച 2024-ലെ തിരുശേഷിപ്പ് പ്രദര്‍ശന വേളയില്‍, തായ്ലന്‍ഡിലെ ഉബോണ്‍ രത്ചത്താനിയില്‍ പ്രദര്‍ശിപ്പിച്ച ബുദ്ധന്റെയും മുഖ്യശിഷ്യന്മാരായ അര്‍ഹന്ത് സാരിപുത്രന്റെയും അര്‍ഹന്ത് മഹാമൊഗ്ഗല്ലാനന്റെയും പവിത്രമായ തിരുശേഷിപ്പുകള്‍.
Main Article

ബുദ്ധശിഷ്യന്മാരുടെ പവിത്ര പൈതൃകം

Kerala

എസ്എഫ്ഐ നേതാവ് ആര്‍ഷോയും അധ്യാപക ജോലിക്ക് വേണ്ടി വ്യാജരേഖ ചമച്ച കേസ് പ്രതി കെ വിദ്യയും ജൂണ്‍ 1ന് വിവാഹിതരാകുന്നു

പുതിയ വാര്‍ത്തകള്‍

വിശ്വാസങ്ങളുടെ വിചാരണയോ?

വിജിലൻസ് മേധാവിയായി എ അരുണിന്റെ നിയമനം: വിജയ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

പിണറായിസത്തിന്റെ അഴിഞ്ഞാട്ടം

വിഡി സർക്കാരിന്റെ ക്ഷേമപെന്‍ഷന്‍ വിതരണം ഇനിയും വൈകുമെന്ന് സൂചന: സ്ത്രീസുരക്ഷ പെന്‍ഷനും അവതാളത്തില്‍

മാസപ്പടിയിലെ ഇ ഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും

യമുനാഭാരതിയും വരന്‍ ശ്രീകാന്തും സദാനന്ദന്‍ മാസ്റ്റര്‍ക്കും വനിതാറാണി ടീച്ചര്‍ക്കുമൊപ്പം

സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ വിവാഹിതയായി, സ്വര്‍ണാഭരണങ്ങളില്ലാതെ

എല്‍ നിനോ പ്രതീക്ഷിച്ചതിലും നേരത്തെ; ഇടവപ്പാതിയില്‍ മഴ കുറയാന്‍ സാധ്യത

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമപുരസ്‌കാരം ജനം ടിവി പാലക്കാട് ബ്യൂറോ ചീഫ് അരുണ്‍ ആലത്തൂരിന് വിവേക് നാരായണന്‍ സമ്മാനിക്കുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. പരമേശ്വരന്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, വിശ്വസംവാദകേന്ദ്രം അധ്യക്ഷന്‍ ഹരീഷ് കടയപ്രത്ത് എന്നിവര്‍ സമീപം

സമൂഹ മാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു: വിവേക് നാരായണന്‍

അമ്മ’യിൽ ചേരാതിരുന്നത് നന്നായി ആ പൈസ കൊണ്ട് സ്വർണം വാങ്ങിച്ചു, അതിനിപ്പോൾ ഇരട്ടി വില’; അന്ന രാജൻ

ഉത്തർപ്രദേശിൽ ജിം പരിശീലകൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.