Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവിനെ അറിയുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2019, 02:43 am IST
in Samskriti

മക്കളേ, 

ഈ ലോകത്ത് നമ്മള്‍ കാണുന്നതൊന്നും തന്നെ നിത്യമല്ല. സ്വന്തമെന്നു നമ്മള്‍ കരുതുന്ന സ്വത്തോ സമ്പത്തോ ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നും തന്നെ എക്കാലവും നമ്മോടൊപ്പമുണ്ടാവില്ല. അതിനാല്‍ ലോകത്തിലും ലോകവസ്തുക്കളിലും മമത വെയ്‌ക്കാതെ സ്വാശ്രയരാകാന്‍ നമ്മള്‍ പഠിക്കണം. കൂടെയുള്ളവരെല്ലാം ഇന്നല്ലെങ്കില്‍ നാളെ എന്നെ വിട്ടിട്ടു പോകാം, എന്നു മനസ്സിലാക്കി ജീവിച്ചാല്‍ നമ്മളെ ആരൊക്കെ വെറുത്താലും വിട്ടുപോയാലും ദുഃഖിക്കാതെ സന്തോഷത്തോടെ ജീവിക്കുവാന്‍ സാധിക്കും. ഇതിനര്‍ത്ഥം ആരെയും സ്‌േനഹിക്കരുതെന്നല്ല. എല്ലാവരെയും സ്‌േനഹിക്കണം. പക്ഷേ, സ്‌േനഹം നിഷ്‌കാമമായിരിക്കണം. ഒന്നും പ്രതീക്ഷിക്കാതെ സ്‌േനഹിക്കണം. എങ്കിലേ ദുഃഖത്തെ ഒഴിവാക്കാനാവൂ. 

ഒരാള്‍ക്ക് നാലു ഭാര്യമാരുണ്ടായിരുന്നു. അയാള്‍ ഏറ്റവുമധികം സ്‌േനഹിച്ചത് നാലാമത്തെ ഭാര്യയെയായിരുന്നു. അവളുടെ സുഖവും സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുവാന്‍ വേണ്ടതെല്ലാം അയാള്‍ ചെയ്തിരുന്നു. മൂന്നാമത്തെ ഭാര്യയെയും അയാള്‍ വളരെ സ്‌േനഹിച്ചിരുന്നു. എന്തു കാര്യവും സാധിക്കാനുള്ള അവളുടെ അസാധാരണമായ കഴിവില്‍ അയാള്‍ അഭിമാനിച്ചിരുന്നു. രണ്ടാമത്തെ ഭാര്യയെ അത്ര സ്‌േനഹിച്ചിരുന്നില്ലെങ്കിലും എല്ലാം തുറന്നു പറഞ്ഞിരുന്നത് അവളോടു മാത്രമായിരുന്നു. എന്നാല്‍ ആദ്യഭാര്യയെ അയാള്‍ തിരിഞ്ഞുനോക്കുകകൂടി ചെയ്തിരുന്നില്ല. അങ്ങനെയിരിക്കെ ഒരിക്കല്‍ അയാള്‍ക്കു മാറാരോഗം പിടിപെട്ടു. ഡോക്ടര്‍ പറഞ്ഞു, ”വൈദ്യശാസ്ത്രത്തിന് നിങ്ങളെ രക്ഷിക്കാനാവില്ല. കുറച്ചു ദിവസങ്ങള്‍ മാത്രമേ ഇനി നിങ്ങള്‍ ജീവിച്ചിരിക്കൂ.” അതുകേട്ട് അയാള്‍ വല്ലാതെ പരിഭ്രമിച്ചു. വീട്ടിലെത്തിയ ഉടനെ നാലാമത്തെ ഭാര്യയോടു ചോദിച്ചു, ”ഞാന്‍ ഏറ്റവുമധികം സ്‌േനഹിച്ചതു നിന്നെയാണ്. അധികം താമസിയാതെ ഞാന്‍ മരിക്കുമെന്ന് ഡോക്ടര്‍ പറയുന്നു. മരണത്തിനപ്പുറവും നീ എന്റെ കൂടെ വരുമോ?” അവള്‍ പറഞ്ഞു, ”ഇല്ല.” ആ മറുപടി അയാളെ ഏറെ വേദനിപ്പിച്ചു. അയാള്‍ മൂന്നാമത്തെ ഭാര്യയോടു ചോദിച്ചു, ”എന്റെ മരണത്തിനപ്പുറവും നീ എന്റെ കൂടെ ഉണ്ടായിരിക്കുമോ?”  മൂന്നാമത്തെ ഭാര്യ പറഞ്ഞു, ”ഏയ്, അതു സാധ്യമല്ല. എനിക്കിനിയും ഈ ലോകത്തില്‍ ജീവിക്കണം. നിങ്ങള്‍ മരിച്ചാല്‍ ഞാന്‍ മറ്റൊരാളുടേതായിത്തീരും.” ദുഃഖിതനായ അയാള്‍ രണ്ടാമത്തെ ഭാര്യയോടു ചോദിച്ചു, ”ഞാന്‍ സുഖത്തിലും ദുഃഖത്തിലും എന്റെ ഹൃദയം തുറന്നിരുന്നത് നിന്നോടു മാത്രമായിരുന്നു. എന്റെ മരണത്തിനപ്പുറവും നീ എന്റെകൂടെ വരുമോ?” അവര്‍ പറഞ്ഞു, ”ചുടലവരെ ഞാന്‍ കൂടെവരാം. അതിനപ്പുറം കൂടെവരാന്‍ എനിക്കാവില്ല.” അതോടെ അയാളുടെ ദുഃഖം ഇരട്ടിച്ചു. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നപ്പോള്‍ ഒന്നാമത്തെ ഭാര്യ അയാളെ ആശ്വസിപ്പിച്ചു, ”നിങ്ങള്‍ ഒട്ടും വിഷമിക്കരുത്. നിങ്ങള്‍ എവിടെപ്പോകുകയാണെങ്കിലും തീര്‍ച്ചയായും ഞാന്‍ കൂടെയുണ്ടാകും.” അതുകേട്ടപ്പോള്‍ അയാള്‍ക്കു പശ്ചാത്താപം തോന്നി. ഇവളെ ഞാന്‍ തിരിഞ്ഞുനോക്കിയിട്ടേയില്ല. എന്നിട്ടും ഇവള്‍ മാത്രമാണ് എന്റെ കൂടെവരാന്‍ തയ്യാറായത്.

ഈ കഥയുടെ സാരമെന്താണ്? നാലാമത്തെ ഭാര്യ നമ്മുടെ ശരീരമാണ്. അതിനെയാണ് നമ്മള്‍ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ച് എപ്പോഴും കൊണ്ടുനടക്കുന്നത്. അതിനെ സംരക്ഷിക്കാനും സുഖിപ്പിക്കാനുമാണ് നമ്മള്‍ ജീവിതകാലം മുഴുവന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ മരിക്കുന്നതുവരെ മാത്രമേ അതു നമ്മുടെ കൂടെയുണ്ടാകൂ. നമ്മള്‍ എപ്പോഴും മനസ്സില്‍ കൂടെകൊണ്ടുനടക്കുന്ന സ്ഥാനമാനങ്ങളും സ്വത്തുക്കളുമാണ് മൂന്നാമത്തെ ഭാര്യ. സ്ഥാനമാനങ്ങളും സ്വത്തുക്കളും എത്രമാത്രം സമ്പാദിച്ചുകൂട്ടിയാലും അവയൊക്കെ നമ്മുടെ മരണംവരെ മാത്രമേ കൂടെയുണ്ടാകൂ. മരണശേഷം അതൊക്കെ മറ്റാരെങ്കിലും അനുഭവിക്കും. രണ്ടാമത്തെ ഭാര്യ നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. അവരെയാണ് നമ്മള്‍ സ്വന്തമെന്നുകരുതി സ്‌നേഹിക്കുന്നതും, അവരുമായാണ് ഹൃദയം പങ്കുവയ്‌ക്കുന്നതും. അവര്‍ പരമാവധി ചുടല വരെ മാത്രമേ നമ്മുടെ കൂടെയുണ്ടാകൂ. ഒന്നാമത്തെ ഭാര്യ നമ്മുടെ ആത്മാവാണ്. നമ്മുടെ സ്വരൂപം തന്നെയാണ്. അതു നമ്മളെ ഒരിക്കലും പിരിഞ്ഞിരിക്കില്ല. ജീവിതത്തിലും മരണത്തിലും അതു കൂടെയുണ്ടാകും. ജീവനോടെയിരിക്കുമ്പോള്‍ നമ്മളാരും ആത്മാവിനെ സ്മരിക്കാറേയില്ല, അതിനെ അറിയാന്‍ ശ്രമിക്കാറുമില്ല. എന്നാല്‍ ഏറ്റവും പരിഗണന അര്‍ഹിക്കുന്നത് ആത്മാവാണു താനും. അതുമാത്രമാണ് നിത്യമായിട്ടുള്ളത്. അതുമാത്രമാണ് സത്യമായിട്ടുള്ളത്. 

സ്വത്തും സമ്പത്തുമൊന്നും വേണ്ടെ എന്നല്ല. അവയൊക്കെ ആവശ്യത്തിനു മാത്രമാകട്ടെ; ജീവിക്കാന്‍ വേണ്ടി മാത്രം. നിത്യം എന്താണെന്നു മനസ്സിലാക്കി, സമാധാനം തരുന്നത് എന്താണെന്നറിഞ്ഞ് അതിനുവേണ്ടി പ്രയത്‌നിക്കൂ. ശാശ്വതശാന്തിയുടെ ഉറവിടം ആത്മാവുമാത്രമാണെന്നറിഞ്ഞ് ജീവിതം നയിക്കുമ്പോള്‍ നമുക്കു ദുഃഖം ഒഴിവാക്കാന്‍ കഴിയും. 

മാതാ അമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

Article

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.