Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷാദമുഖവുമായി അദിതീദേവി

എ പി ജയശങ്കര്byഎ പി ജയശങ്കര്
Oct 23, 2019, 02:36 am IST
inSamskriti

കശ്യപമഹര്‍ഷി കുറച്ചു കാലം തപസ്സിലായിരുന്നു. തപസ്സു കഴിഞ്ഞെത്തിയ മഹര്‍ഷിയുടെ മുന്നിലേക്ക് ദേവമാതാവായ അദിതി എത്തി. അദിതിയുടെ മുഖം ഏറെ മ്ലാനമായിരുന്നു.  

അദിതിയുടെ മുഖത്തെ വിഷാദ കാരണം തിരിച്ചറിയാനാകാതെ കശ്യപനും വിഷമിച്ചു. കാര്യമന്വേഷിച്ച് വിഷാദത്തിനുള്ള കാരണങ്ങള്‍ എണ്ണിയെണ്ണി വിലയിരുത്തി. വിഷമങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ എന്തൊക്കെയാണ്? 

ഭദ്രേ, ലോകത്ത് വിപ്രന്മാര്‍ക്ക് അഭദ്രമായി എന്തെങ്കിലും സംഭവിച്ചുവോ? ധര്‍മഹാനി വല്ലതും നേരിട്ടുവോ?  ഏതെങ്കിലും ഗൃഹത്തിലോ, കുടുംബിനികളിലോ അരുതാത്തതു വല്ലതും സംഭവിച്ചുവോ?  ആദി പുരുഷാര്‍ഥങ്ങളായ ധര്‍മ,അര്‍ഥ, കാമങ്ങളുടെ ആചരണത്തിന് വീഴ്ച സംഭവിച്ചുവോ? അതിഥി സല്‍ക്കാരത്തിന് ഭംഗം നേരിട്ടുവോ? 

‘അപ്യഗ്നയസ്സുവേലായാം 

ന ഹുതാ ഹവിഷാ സതി

ത്വയോദ്വിഗ്നധിയാ ഭദ്രേ, 

പ്രോഷിതേ മയി കര്‍ഹിചിത്’ 

ഹേ, ഭദ്രേ, വേണ്ട സമയത്തു തന്നെ നിനക്ക്, അഗ്നിഹോത്രം നടത്താന്‍ സാധ്യമായില്ലേ? ഞാന്‍ ആശ്രമത്തിലില്ലാതിരുന്നപ്പോള്‍ നിന്നാല്‍ അഗ്നിഹോത്രം നടത്താന്‍ യാതൊരു വിധ തടസ്സവുമുണ്ടായില്ലോ? ( സ്ത്രീകള്‍ക്ക് അഗ്നിഹോത്രം നടത്താന്‍ തടസ്സങ്ങളൊന്നുമില്ല എന്ന് സൂചന). ഭവതിയുടെ പുത്രന്മാരെല്ലാം സ്വസ്ഥമായി തന്നെ കഴിയുന്നുവോ? 

ഇത്തരം ചോദ്യങ്ങളാല്‍ കശ്യപമഹര്‍ഷി അദിതിയുടെ മുഖത്തെ ക്ഷീണകാരണം തിരക്കുന്നു. ഇത് വെറുമൊരു ക്ഷേമാന്വേഷണമല്ല. അദിതിയുടെ മുഖത്തെ മ്ലാനതയുടെ കാരണമറിയില്ലെങ്കിലും എന്തെല്ലാം കാരണത്താല്‍ അവര്‍ക്ക് ദുഃഖം സംഭവിച്ചിരിക്കാം എന്ന വ്യക്തമായ നിഗമനങ്ങളാണ.് ആ സ്ത്രീരത്‌നത്തിന്റെ, ആ മാതാവിന്റെ മനസ്സിനെക്കുറിച്ചുള്ള വ്യക്തമായ പഠനങ്ങളാണ്. അവ്യക്തതയെ വ്യക്തതയാക്കി മാറ്റിയെടുക്കാനുള്ള മാനസിക അപഗ്രഥനം. 

പുത്രന്മാര്‍ സ്വസ്ഥരല്ലയോ എന്ന് ചോദിച്ചപ്പോള്‍ അദിതിയുടെ മുഖത്ത് വന്ന ഭാവവ്യത്യാസം കശ്യപമഹര്‍ഷിയുടെ നിഗമനങ്ങളെ ന്യായീകരിച്ചു. ആ പാടവത്തെ അംഗീകരിച്ചു കൊണ്ടുള്ള മറുപടിയാണ് അദിതി നല്‍കിയത്. 

‘ഭദ്രം ദ്വിജഗവാം ബ്രഹ്മന്‍ 

ധര്‍മസ്യാസ്യ –

ജനസ്യ ച

ത്രിവര്‍ഗസ്യ –

പരംക്ഷേത്രം

ഗൃഹമേധിന്‍, ഗൃഹാഇമേ’

അങ്ങ്  ബ്ര ഹ്മത്തെ അറിയുന്നവനാണ്. ബ്രാഹ്മണര്‍ക്കും ഗോക്കള്‍ക്കുമൊന്നും കാര്യമായ പ്രശ്‌നങ്ങളില്ല. ധര്‍മങ്ങളറിയുന്ന അങ്ങ് പ്രജാപതിയായിരിക്കുമ്പോള്‍ എനിക്ക് ധര്‍മങ്ങള്‍ നിറവേറ്റുന്നതിന് എങ്ങനെ വിഷമങ്ങളുണ്ടാകും. അങ്ങ് ത്രിഗുണങ്ങളിലും സമഭാവനയുള്ളവനാണ്. അതിനാല്‍ അങ്ങേയ്‌ക്ക് ദേവ   അസുര തിര്യക്കുകളുടെ കാര്യങ്ങളിലൊന്നും വ്യത്യാസമില്ല. 

 ‘ തസ്മാദീശ, ഭജന്ത്യാമേ

 ശ്രേയശ്ചിന്തയ സുവ്രത

 ഹൃതശ്രിയോ ഹൃതസ്ഥാനാന്‍ 

 സപത്‌നൈഃ പാഹിനഃപ്രഭോ’

ഹേ, ഭഗവാനേ, അങ്ങയെ ഭജിക്കുന്ന എന്റെ ശ്രേയസ്സിനെക്കുറിച്ച് അങ്ങ് ചിന്തിച്ചാലും. എന്റെ ഐശ്വര്യം അപഹരിക്കപ്പെട്ടിരിക്കുന്നു. സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. സപത്‌നിയാല്‍ ഇതെല്ലാം അപഹരിക്കപ്പെട്ടു. പ്രബലന്മാരായ അവര്‍ എന്റെ ഐശ്വര്യവും സ്ഥാനവുമെല്ലാം മോഷ്ടിച്ചു. 

ദൈത്യന്മാര്‍ ( അങ്ങയുടെ മറ്റൊരു ഭാര്യയായ ദിതിയുടെ മക്കള്‍)  എല്ലാം അപഹരിച്ചു. ദേവന്മാരെ അവര്‍ സ്ഥാനഭ്രഷ്ടരാക്കി. മഹാബലിയുടെ പേരു പറയാതെ തന്നെ അദിതി കാര്യങ്ങള്‍ അവതരിപ്പിച്ചു.    

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.