Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ ‘ജനസാന്ത്വനം’ വെറും തട്ടിപ്പ്; പദ്ധതി പണം സര്‍ക്കാര്‍ ഒരാള്‍ക്കും കൈമാറിയില്ല; 2017ല്‍ രണ്ടു കോടി ഉണ്ടായിരുന്ന ഫണ്ടില്‍ അവശേഷിക്കുന്നത് 10,000 മാത്രം; കോടികളുടെ പകല്‍കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2019, 03:12 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആവിഷ്‌കരിച്ച ജനസാന്ത്വനം പദ്ധതി പ്രഖ്യാപനത്തില്‍ മാത്രം. ദൂരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങ് എന്ന് നിലയിലാണ് മുഖ്യമന്ത്രി പദ്ധിതിക്ക് തുടക്കമിട്ടത്. എന്നാല്‍ പ്രഖ്യാപനം നടത്തി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും ആയിട്ടില്ല. ധനസഹായത്തിനായി മൂന്നുലക്ഷത്തിലധികം ആളുകള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ ഒന്നു പോലും ഇതുവരെ പരിഗണിച്ചിട്ടില്ല. 

പദ്ധതി വിഹിതം ചെലവഴിക്കല്‍ സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതി തടയ്യാറാക്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതു പ്രകാരം പദ്ധതി വിഹിതത്തിനായി രണ്ടു വര്‍ഷത്തിനിടെ മൂന്നുലക്ഷം പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും, ചെലവഴിക്കല്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. 

അതേസമയം പദ്ധതിക്കായി മൂന്നു പേര്‍ സഹായം നല്‍കിയിട്ടുണ്ടെന്നായിരുന്നു 2017-ല്‍ വി.എസ്. ശിവകുമാറിന്റെ ചോദ്യത്തിനു സര്‍ക്കാരിന്റെ മറുപടി. രണ്ടുകോടിയില്‍പരം രൂപ ഫണ്ടിലുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിന്റെ വികസനവും ക്ഷേമവും മെച്ചപ്പെടുത്താനുള്ള ധനസമാഹരണത്തിനാണ് പദ്ധതി രൂപീകരിച്ചത്. ഫണ്ടിനത്തില്‍ 2,25,47,360 രൂപ സമാഹരിച്ചിട്ടുണ്ടെന്നും പാളയം സാഫല്യം കോംപ്ലക്സിലെ സി.എച്ച്. മുഹമ്മദ് കോയ ഫൗണ്ടേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ: ബി.ആര്‍. ഷെട്ടി, ബംഗളുരുവിലെ ബാലകൃഷ്ണഗിരി പാര്‍ത്ഥന്‍ എന്നിവര്‍ അടക്കം സംഭാവന നല്‍കിയതായും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി ആറിനു കെ.സി ജോസഫിനു നല്‍കിയ മറുപടിയില്‍ ഇതിനു കടകവിരുദ്ധമായ വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2016-ല്‍ തുടങ്ങിയ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചിട്ടില്ലെന്നും 3,48,650 അപേക്ഷകളില്‍ ഒരെണ്ണംപോലും പരിഗണിച്ചില്ലെന്നും ശിവകുമാറിന് മറുപടി  നല്‍കിയിരുന്നു. 

എന്നാല്‍ വിഷയത്തില്‍ ഈവര്‍ഷം കെ.സി. ജോസഫിന് നല്‍കിയ ഉത്തരത്തില്‍ ആകെ 10,000 രൂപ മാത്രമാണു സംഭാവനയിനത്തില്‍ ലഭിച്ചതെന്നും ഒരാള്‍മാത്രമാണു സഹായം നല്‍കിയതെന്നും അറിയിച്ചിട്ടുണ്ട്. സി.എച്ച്. മുഹമ്മദ്കോയ എഡ്യുക്കേഷണല്‍ ട്രസ്റ്റാണ് ഇത് നല്‍കിയതെന്നും ഫണ്ടിനത്തില്‍ എത്രരൂപയുണ്ടെന്നു വ്യക്തമാക്കുന്നില്ലെന്നും പറയുന്നുണ്ട്. 

ജനങ്ങളെ ആശയ കുഴപ്പത്തില്‍ ആക്കുന്ന വിധത്തില്‍ രണ്ടു വിധത്തിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. കുടാതെ പദ്ധതിക്കായി നീക്കിവെച്ച രണ്ടുകോടിയോളം രൂപ എവിടെ പേയെന്നും വകമാറ്റിച്ചെലവഴിച്ചിട്ടുണ്ടോയെന്നും സംശയം ഉയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോകൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

Kottayam

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

India

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

Kerala

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

India

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.