Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ ജില്ലാ പ്രസിഡന്റിനെ രംഗത്തിറക്കി ബിജെപി; അഡ്വ. എസ്. സുരേഷ് സ്ഥാനാര്‍ത്ഥി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2019, 02:43 pm IST
in Kerala

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബി.ജെ.പി സ്ഥാനാര്‍ഥികളായി. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് മത്സരിക്കും.  കോന്നിയില്‍ കെ. സുരേന്ദ്രനും മത്സരിക്കും.  കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കെ സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതോടെ കോന്നിയില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോന്നിയിലെ നാല് പഞ്ചായത്തുകളില്‍ ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കാനും ബിജെപിക്ക് സാധിച്ചിരുന്നു. 

അഡ്വ.  എസ്  സുരേഷ്  തന്റെ  സംഘടനാ  പ്രവര്‍ത്തനം  ആരംഭിക്കുന്നത് 1986 ല്‍ ആര്‍എസ്എസില്‍ കൂടിയാണ്.  കോളേജ് യൂണിറ്റ് പ്രവര്‍ത്തകന്‍ മുതല്‍  നാഷണല്‍  എക്‌സിക്യൂട്ടീവ് മെമ്പര്‍ വരെയുള്ള നിരവധി ചുമതലകള്‍ നീണ്ട 17 വര്‍ഷം അഡ്വ സുരേഷ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപിയില്‍ വഹിച്ചു. 1996 മുതല്‍ 1998  വരെ എബിവിപിയില്‍ സംസ്ഥാന സെക്രട്ടറി. എബിവിപി നേതാവായിരിക്ക തന്നെ നെഹ്‌റു യുവ കേന്ദ്രയുടെ ഡയറക്ടര്‍ ബോര്‍ഡ്  മെമ്പറും സെന്‍സര്‍ ബോര്‍ഡ് മെമ്പറുമായിരുന്നു. 2003 ല്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 2006  മുതല്‍ 2009  വരെ യുവമോര്‍ച്ചയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. 2009 മുതല്‍ 2013 വരെ ബിജെപി യുടെ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.  നിലവില്‍ ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ ചുമതല വഹിക്കുകയാണ്. 2013 ലാണ് അദ്ദേഹം ജില്ലാ അധ്യക്ഷനായി ചുമതല ഏല്‍ക്കുന്നത്.

വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്കില്‍ ഇലെക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കെ എബിവിപി തിരുവനന്തപുരം സിറ്റി സെക്രട്ടറിയുടെയും ചുമതല അഡ്വ സുരേഷ് വഹിച്ചിട്ടുണ്ട്. ബിഎ എല്‍എല്‍ബി ബിരുദധാരിയായ എസ്  സുരേഷ് നിലവില്‍ സംഘടനാ പ്രവര്‍ത്തനത്തോടൊപ്പം തിരുവനന്തപുരത്ത്  പ്രാക്റ്റീസ് ചെയ്യുന്ന അഭിഭാഷകനാണ്. 

2010 ലെ ത്രിതല ധപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടാണ്  അഡ്വ സുരേഷ് മത്സര രംഗത്തേക്ക് വരുന്നത്. കല്ലിയൂര്‍  വെങ്ങാനൂര്‍ പഞ്ചായത്തുകള്‍  അടങ്ങുന്ന ജില്ലാ ഡിവിഷനില്‍ മത്സരിക്കവെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന ബിജെപി സ്ഥാനാര്‍ത്ഥിയായി. പിന്നീട് ഈ ഡിവിഷനില്‍ ബിജെപി വിജയിച്ചുവെന്നത് ചരിത്രമാണ്. 2006  ല്‍ ബിജെപിക്ക് 1000 ല്‍ പരം വോട്ടുമാത്രം നേടിയ  പാറശ്ശാല അസംബ്ലി മണ്ഡലത്തില്‍ 2011 നിയമസഭാ തിരഞ്ഞെടുപ്പില്‍  13000 ലേറെ വോട്ടുനേടി സുരേഷ് ചരിത്രം സൃഷ്ടിച്ചിരുന്നു.  ബിജെപിയുടെ തിരുവനന്തപുരം ജില്ലാ അധ്യക്ഷനായിരിക്കെ  സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുകയും അതുകൊണ്ടു തിരഞ്ഞെടുപ്പുകളില്‍  നിന്നും മത്സരിക്കാതെ മാറി നില്‍ക്കുകയും ചെയ്ത നേതാവാണ് അഡ്വ സുരേഷ്. സ്വന്തം ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ ബിജെപി വിജയവും ഗ്രാമ പഞ്ചായത്ത് ഭരണവും ബിജെപിക്ക് ലഭിച്ചിട്ടുള്ള അപൂര്‍വമായ സംഘടനാ മികവ് കാണിച്ച നേതാവാണ് സുരേഷ്. ജില്ലാ അധ്യക്ഷനായ പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 182000 വോട്ടില്‍ നിന്ന് അഞ്ചരലക്ഷത്തിലധികം വോട്ടുകളിലേക്ക് ബിജെപിയെ ഉയര്‍ത്താന്‍ സുരേഷിന്റെ പ്രവര്‍ത്തന മികവും നേതൃത്വ പാടവവും കൊണ്ടാണ്. തിരുവനന്തപുരം നഗരസഭയില്‍ 35 ബിജെപി കൗണ്‍സിലര്‍മാര്‍ വിജയിക്കുന്നതും ജില്ലയില്‍ ഒരു എംഎല്‍എ ഉള്‍പ്പടെ 250 ബിജെപി ജനപ്രതിനിധികളെ വിജയിപ്പിക്കുന്നതും സുരേഷ് ജില്ലാ പ്രസിഡന്റ്റായി ചുമതല വഹിക്കുന്ന സമയത്താണ്. തിരുവനന്തപുരം പാര്‍ലമെന്റ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ 2014 ലും 2019 ലും ഇടതുപക്ഷത്തെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തുന്നതും സുരേഷിന്റെ സംഘടനാ മികവിന്റെ ഉദാഹരണങ്ങളായി കാണാവുന്നതാണ്. വിദ്യാര്‍ത്ഥി യുവജന കാലഘട്ടത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍  ക്യാംപസുകളിലും പ്രദേശങ്ങളിലും പ്രസംഗിച്ചതിനുള്ള  ബഹുമതിയും സുരേഷിനാണുള്ളത്. ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ഈ കാലഘട്ടത്തിലും നല്ലൊരു സംഘാടകന്‍ മാത്രമായല്ല  നല്ലൊരു  ഒരു വാഗ്മി കൂടിയായാണ് സുരേഷ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.  സുരേഷിന്റെ സംഘടനാ മികവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായുടെയും അംഗീകാരവും അഭിനന്ദങ്ങളും നിരവധി തവണ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2016 ല്‍ കോഴിക്കോട് നടന്ന പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ബിജെപി നാഷണല്‍ എക്‌സിക്യൂട്ടീവില്‍ അവതാരകനായി ഇന്ത്യയുടെ  മുഴുവന്‍ ശ്രദ്ധ നേടാനും അഡ്വ സുരേഷിന് സാധിച്ചിരുന്നു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹരി ആര്‍. നായര്‍ അരങ്ങില്‍
Varadyam

എന്തിഹ മന്‍ മാനസേ

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

Kerala

സംസ്ഥാനത്ത് മഴ ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

Kerala

അട്ടപ്പാടി മധു വധം: 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിലേക്ക്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും വേദാന്തും

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

കൊച്ചി ദ്വീപ് നിര്‍മാണത്തിന് ഉപയോഗിച്ച ലോര്‍ഡ് വെല്ലിങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ (ഫയല്‍ ചിത്രം)

പ്രഥമ മനുഷ്യനിര്‍മിത ദ്വീപ് നിര്‍മാണത്തിന് ഒരു നൂറ്റാണ്ട്

ടിനി ടോം സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അന്‍സിബ, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസിന് മോഴി നല്‍കി നടി

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

നയപ്രഖ്യാപനം വിവാദത്തില്‍; ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഹജ്ജും വഖഫ് ബോര്‍ഡും മാത്രം

ഇന്ന് ലോക പുകയില വിരുദ്ധദിനം: വലിച്ചു കയറ്റുന്നത് മരണത്തെയാണ്

വി.ഡിയുടെ ദല്‍ഹിയാത്രയും ഇ.ഡി യുടെ റെയിഡും

വീണ വായിക്കുന്നതും വീണയെ വായിക്കുന്നതും

അക്ഷര തപസ്സിന്റെ അരനൂറ്റാണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.