Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെല്ലുവിളിച്ചത് അല്ലേ, പേടിച്ചു വിറച്ചു പോയതാണേ; കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്യാദ പഠിപ്പിച്ചെന്നു സോഷ്യല്‍ മീഡിയ പറയുന്ന യുവതി സത്യം വെളിപ്പെടുത്തി; സമ്മതിച്ച് ഡ്രൈവറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2019, 01:20 pm IST
in Kerala

കൊച്ചി: റോഡിന്റെ ദിശ മാറി എത്തിയ കെഎസ്ആര്‍ടിസി ബസിനെ തടഞ്ഞു ഡ്രൈവറെ മര്യാദ പഠിപ്പിച്ചെന്നു കാട്ടി സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്‌ക്കു പിന്നിലെ സത്യങ്ങള്‍ സംഭവത്തിലെ താരം തന്നെ വെളിപ്പെടുത്തുന്നു. സോഷ്യല്‍ മീഡിയ കൊട്ടിഘോഷിക്കുന്ന പോലെ അസാമാന്യ ധൈര്യമോ മര്യാദ പഠിപ്പിക്കലോ ഒന്നും ആയിരുന്നില്ല അത്. സത്യത്തില്‍ കെഎസ്ആര്‍ടിസി ബസ് വരുന്നത് കണ്ട് പേടിച്ചു വിറച്ചു സ്‌കൂട്ടര്‍ അനക്കാന്‍ സാധിക്കാതെ നിന്നു പോയതാണ്. സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി സൂര്യ മനീഷ് കാര്യങ്ങള്‍ വെളുപ്പെടുത്തുന്നു-

പെരുമ്പാവൂര്‍ ഡിപ്പോയ്‌ക്കു സമീപം വളരെ ചെറിയ റോഡില്‍ ഒരു സ്‌കൂള്‍ ബസ് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കുട്ടികള്‍ ബസില്‍ നിന്നും ഇറങ്ങുന്നുണ്ടായിരുന്നു. സമീപത്ത് വേറെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. അതിനാല്‍ തനിക്ക് പോകാന്‍ ഇടമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സ്‌കൂള്‍ ബസിന് പിന്നിലായി നടുറോഡില്‍ തന്നെ താന്‍ വാഹനം നിര്‍ത്തി. അല്‍പ നേരത്തിനു ശേഷം സ്‌കൂള്‍ ബസ് പോയി. ഇതേത്തുടര്‍ന്ന് താനും വണ്ടിയെടുത്തു. അതിനിടെ ഒരു പ്രൈവറ്റ് ബസിനെ ഓവര്‍ടേക്ക് ചെയ്ത് കെഎസ്ആര്‍ടിസി ബസ് മുന്നിലേക്ക് വന്നു. ഇരമ്പിയാര്‍ത്ത് ബസ് മുന്നിലേക്ക് വന്നതോടെ താന്‍ ആകെ പേടിച്ചു വിറച്ചു മരവിച്ച അവസ്ഥയിലായി. ബസ് ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടത്. മരവിച്ചുപോയ താന്‍ ബസിലെ യാത്രക്കാരോ, മറ്റുള്ളവരോ പറഞ്ഞതൊന്നും കേട്ടില്ല. ഡ്രൈവര്‍ ബസ് ഉടന്‍ തന്നെ ശരിയായ ദിശയിലേക്ക് മാറ്റി പോകുകയായിരുന്നു. സത്യത്തില്‍ ഡ്രൈവറെ താന്‍ വെല്ലുവിളിക്കുകയോ മര്യാദ പഠിപ്പിക്കുകയോ ആയിരുന്നില്ല.സോഷ്യല്‍ മീഡിയയിലൂടെ ചിലരെങ്കിലും ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവന്‍ രക്ഷിച്ചത്.

തെറ്റായ ദിശയില്‍ കയറിവന്ന കെഎസ്ആര്‍ടിസി ബസിന് വട്ടം സ്‌കൂട്ടര്‍ നിര്‍ത്തി ഡ്രൈവറെ മര്യാദ പഠിപ്പിക്കുന്ന യുവതി എന്നു പറഞ്ഞു കൊണ്ടുള്ള വീഡിയോ സൈബര്‍ ലോകം കുറച്ചുദിവസങ്ങളായി വൈറാലാവുകയായിരുന്നു.  ഈ സംഭവത്തില്‍ യുവതിക്കാണ് ആദ്യം കൈയടി ലഭിച്ചതെങ്കില്‍ പിന്നീട് ഡ്രൈവര്‍ തെറ്റുകാരനല്ലെന്ന് ദൃക്‌സാക്ഷികള്‍ അടക്കം രംഗത്തു വന്നതോടെ കുറേ പേര്‍ യുവതിക്ക് എതിരേ വിമര്‍ശനവുമായി എത്തിയിരുന്നു. എന്നാല്‍, സൂര്യ മനീഷ് കാര്യങ്ങള്‍ വിശദമാക്കിയോതെ സ്വഭാവികമായി സംഭവിക്കാവുന്ന ഒന്നായി മാത്രം വൈറല്‍ വീഡിയോയിലെ ദൃശ്യങ്ങള്‍ മാറുകയാണ്. 

അതേസമയം, സംഭവത്തില്‍ സൂര്യയുടെ വിശദീകരണം ശരിയാണെന്നു സംഭവത്തില്‍ ഉള്‍പ്പെട്ട ബസ് ഡ്രൈവറും വ്യക്തമാക്കി. ”ഞാന്‍ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ബുധനാഴ്ചയാണ് സംഭവം,””കുട്ടികള്‍ ഒരു സ്‌കൂള്‍ ബസ്സില്‍ നിന്ന് ഇറങ്ങുകയായിരുന്നു. അതിനാല്‍, ഞാന്‍ ശൂന്യമായ വലത് പാത എടുത്തു. അപ്പോഴാണ് ആ സ്ത്രീ തന്റെ സ്‌കൂട്ടര്‍ കുറച്ച് അകലെ നിര്‍ത്തുന്നത് ഞാന്‍ കണ്ടത്. അവള്‍ എന്നെ നോക്കിക്കൊണ്ടിരുന്നു. അവളുടെ സുഹൃത്തുക്കള്‍ സംഭവം ചിത്രീകരിക്കുന്നതും ഞാന്‍ കണ്ടു. വീഡിയോയില്‍ കാണുന്നതുപോലെ സൂര്യ ബസിനോട് അടുത്തിരുന്നില്ല. അവളുടെ സുഹൃത്തുക്കള്‍ ഇത് പ്രശസ്തിക്ക് വേണ്ടി അത്തരത്തില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഇട്ടതാകാമെന്നും ഡ്രൈവര്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

Article

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

Kerala

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

പുതിയ വാര്‍ത്തകള്‍

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.