Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മമതാസുരനെ സ്തംഭിപ്പിച്ചു

എ പി ജയശങ്കര്byഎ പി ജയശങ്കര്
Sep 23, 2019, 03:15 am IST
inSamskriti

ഭഗവാന്‍ ശ്രീ ഗണേശന്‍ ഒരിക്കല്‍ അനന്തനാഗത്തെ വാഹനമാക്കിയിട്ടുണ്ട്. അങ്ങനെ ഭഗവാന്‍ ശ്രീമഹാവിഷ്ണുവിനെപ്പോലെ ശ്രീഗണേശന്‍ വിളയാടിയിട്ടുണ്ട്. 

ശ്രീപാര്‍വതീ പരമേശ്വരന്മാരുടെ വിവാഹം കഴിഞ്ഞ് നില്‍ക്കുന്ന സന്ദര്‍ഭം. കൂട്ടുകാരികളെല്ലാം കൂടി പാര്‍വതീദേവിയെ കളിയാക്കി ചിരിച്ചു. അവര്‍ പലവിധത്തിലുള്ള തമാശകളാല്‍ പാര്‍വതീദേവിയെ ചിരിപ്പിച്ചു. ഒരു ഘട്ടത്തില്‍ പാര്‍വതീദേവിയുടെ ചിരി സ്വല്പം ഉച്ചത്തിലായിപ്പോയി. ആ ചിരി ശബ്ദം അന്തരീക്ഷത്തിലാകെ അലയടിച്ചു. ആ ശബ്ദതരംഗങ്ങള്‍ വായുവിലുണ്ടാക്കിയ ചലനത്തിനിടയില്‍ നിന്നും ഒരു അസുരന്‍ അന്തരീക്ഷത്തില്‍ സംജാതനായി. മമതാസുരനെന്നായിരുന്നു അവന്റെ പേര്. 

ജനിച്ചപ്പോഴേ അവന്റെ അട്ടഹാസം അന്തരീക്ഷത്തില്‍ മുഴങ്ങി. ശ്രീകൈലാസത്തിന്റെ ശാന്തതയും ചാരുതയും നശിപ്പിക്കുന്ന തരത്തിലായിരുന്നു ആ പ്രകടനം. 

 ശ്രീകൈലാസത്തെ വീണ്ടും ശാന്തമാക്കണമെന്ന് പ്രദേശവാസികള്‍ക്കു താത്പര്യമുണ്ട്. അവര്‍ വിഷമത്തോടെ പാര്‍വതീ ദേവിയെ നോക്കി. ശ്രീപാര്‍വതീദേവി തന്നെ ശരണം. 

 വക്രതുണ്ഡ സങ്കല്‍പത്തില്‍ ശ്രീഗണേശനെ ധ്യാനിക്കുവാന്‍ മമതാസുരനെ പാര്‍വതീദേവി ഉപദേശിച്ചുവെങ്കിലും അവന്‍ കൂട്ടാക്കിയില്ല. അവന്‍ ശംബരാസുരന്റെ പിന്നാലെ പോയി. ശംബരാസുരന്‍ അവനെ ശുക്രാചാര്യരുടെ സമീപത്തേക്ക് കൂട്ടിക്കൊണ്ടു പോയി. 

 ശുക്രാചാര്യരുടെ നിര്‍ദേശാനുസരണമുള്ള തപസ്സു കൊണ്ട് ക്രമേണ ലോകാധികാരം കൈക്കലാക്കാന്‍ മമതാസുരനു കഴിഞ്ഞു. ദേവന്മാരും മഹര്‍ഷിമാരും ഉള്‍പ്പെടെ പലരും അവന്റെ ക്രൂരതകള്‍ക്കു  പാത്രമായി.  അവര്‍ ശിവപാര്‍വതിമാരുടെ മുന്നില്‍ സങ്കടമറിയിച്ചു. ശ്രീപരമേശ്വരന്‍ ശ്രീഗണേശനെ ഒന്നു നോക്കി. ഒപ്പം പാര്‍വതിയും ശ്രീഗണേശന്റെ പ്രവര്‍ത്തനത്തിനായി സങ്കല്പിച്ച് അവനെ നോക്കി. കാര്യം ഗ്രഹിച്ച ഗണേശന്‍ വിഘ്‌നരാജനായി മമതാസുരന്റെ മുന്നിലവതരിച്ചു. ഒരു വധം ഒഴിവാക്കാനായി വിഘ്‌നരാജന്‍ ആദ്യം സാമമാര്‍ഗം ഉപയോഗിച്ചു. ശ്രീനാരദരെ മമതാസുരന്റെ മുന്നിലേക്ക് ദൂതിനായി അയച്ചത് അങ്ങനെയാണ്. 

എന്നാല്‍ ശ്രീനാരദരുടെ ഉപദേശമൊന്നും അഹങ്കാരിയായ മമതാസുരന്‍ ചെവിക്കൊണ്ടില്ല. കണ്ടറിയാത്തവന്‍ കൊണ്ടു തന്നെ പഠിക്കട്ടെയെന്ന് നാരദ ഋഷിയും കണക്കാക്കി. 

വിഘ്‌നരാജനെ മമതാസുരന്‍ വെല്ലുവിളിച്ചു. ഗണേശന്റെ ഒരു നോട്ടം കൊണ്ടു തന്നെ മമതാസുരന്റെ ആയുധങ്ങളെല്ലാം സ്തംഭിച്ചു. മറ്റ് അസുര വീരന്മാരെ വിളിച്ച് മമതാസുരന്‍ സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഒന്നും തന്നെ ചെയ്യാനായില്ല. ശ്രീഗണേശന്‍ ഒരു താമര എടുത്തു നീട്ടിയപ്പോള്‍ സുഗന്ധിയായ പുഷ്ടിയുടെ വര്‍ധനയില്‍ മമതാസുരന്റെ സൈനികരെല്ലാം മോഹാലസ്യപ്പെട്ടു വീണു. ഇതോടെ തെറ്റുകള്‍ മനസ്സിലാക്കി മമതാസുരന്‍ ശ്രീഗണേശന്റെ മുന്നില്‍ കീഴടങ്ങി.

                                                                                                                                            9447213643

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.