Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാംശമായ ജലന്ധരന് ശിവനാല്‍ തന്നെ അന്ത്യം

എ പി ജയശങ്കര്byഎ പി ജയശങ്കര്
Aug 30, 2019, 09:48 pm IST
inSamskriti

ശിവാംശമായി പിറന്ന ജലന്ധരാസുരന്‍. വിഷ്ണുഭക്തയായ വൃന്ദ. ഇവര്‍ വിവാഹിതരായി. സാക്ഷാല്‍ തുളസീദേവി തന്നെയാണ്  വൃന്ദയായി അവതരിച്ചത്. വിഷ്ണു പത്‌നിയാകാന്‍ പണ്ടേ തല്‍പരയായി കഴിഞ്ഞവളാണ് തുളസി. ചില പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെ വൃന്ദയായി അവതരിക്കേണ്ടി വന്നതാണ്. 

 എന്നാല്‍ മുജ്ജന്മ കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ ഈ അവതാരത്തില്‍ വൃന്ദയ്‌ക്ക് ലഭ്യമായില്ല. ചില ശാപങ്ങള്‍ അതിന് കാരണമായി ഭവിച്ചു.  

ഏതായാലും ഈ അവതാരത്തില്‍ വൃന്ദ, ജലന്ധരന്‍ എന്ന ശിവാംശത്തെ സ്‌നേഹം കൊണ്ടു മൂടി. പാതിവ്രത്യധര്‍മമനുസരിച്ചു തന്നെ ജീവിച്ചു. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി ഏറെ പ്രാര്‍ഥിച്ചു. വാസ്തവത്തില്‍ അതൊരു തപസ്സു തന്നെയായിരുന്നു. തപസ്സനുസരിച്ചുള്ള വരവും ലഭ്യമായി. 

വൃന്ദയുടെ പാതിവ്രത്യം നിലനില്‍ക്കുന്നിടത്തോളം കാലം ജലന്ധരന്റെ ആയുസ്സിന് യാതൊരു കേടും സംഭവിക്കില്ല. വൃന്ദയുടെ പാതിവ്രത്യ നിഷ്ഠയില്‍ പൂര്‍ണ വിശ്വാസമുള്ള ജലന്ധരന്‍ വൃന്ദയുടെ ഈ വരവോടെ ഏറെ അഹങ്കാരിയായി മാറി. 

അസുരന്മാരുടെ ആധിപത്യം ഏറ്റെടുത്ത ജലന്ധരന്‍ ദേവന്മാരെയെല്ലാം കീഴടക്കി. മഹര്‍ഷിമാരെയെല്ലാം ഉപദ്രവിച്ചു. ഭക്തജനങ്ങളെ തുറുങ്കിലടച്ചു. നാമം ജപിക്കുന്നവരെ തല്ലിച്ചതച്ചു. അവര്‍ക്ക് പലവിധ പീഢനങ്ങളും നല്‍കി. സന്മാര്‍ഗികള്‍ക്ക് ജീവിക്കാന്‍ ഏറെ പ്രയാസം. ശിവാംശമായ ജലന്ധരനു മുന്നില്‍ ശിവഭൂതങ്ങള്‍ക്കു പോലും പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥ. മഹര്‍ഷിമാരും മറ്റും ത്രിമൂര്‍ത്തികളെ വിവരമറിയിച്ചു. സങ്കടങ്ങള്‍ ഉണര്‍ത്തിച്ചു. 

ഒടുവില്‍ ശിവന്‍ തന്നെ സ്വയം ആ ഉത്തരവാദിത്തമേറ്റെടുത്തു. ജലന്ധരനെ ശ്രീമഹാദേവന്‍ തന്നെ വധിക്കും. ശ്രീപരമേശ്വരന്‍ ദൂതനെ അയച്ച് ജലന്ധരനെ വിളിപ്പിച്ചു. സമാധാന ശ്രമം അംഗീകരിക്കാതെ യുദ്ധത്തിന് തന്നെ ജലന്ധരന്‍ തയ്യാറായി. ശ്രീമഹാദേവനും ജലന്ധരനും തമ്മില്‍ ഘോരയുദ്ധം തുടങ്ങി. യുദ്ധം ഏറെ നീണ്ടു. 

ഇതിനിടയില്‍ മഹാവിഷ്ണു വൃന്ദയുടെ അരികില്‍ ചെന്നു. വിഷ്ണുവിന്റെ പത്‌നിയാകണമെന്ന വൃന്ദയുടെ ജന്മാന്തരത്തിലെ ആഗ്രഹം നിറവേറ്റാനുള്ള സന്നദ്ധതയിലാണ് മഹാവിഷ്ണു അവിടെ പ്രത്യക്ഷമായത്. വിഷ്ണുവിനെ കണ്ട വൃന്ദയ്‌ക്ക് തന്റെ ഭര്‍ത്താവു വരുന്നതായാണ് തോന്നിയത്. ഭര്‍ത്താവിനെ എന്ന പോലെ സ്വീകരിച്ച് വൃന്ദ ആലിംഗനം ചെയ്തു. വൃന്ദയുടെ പാതിവ്രത്യ വ്രതം കളങ്കിതമായി. 

മഹാവിഷ്ണു വൃന്ദയുടെ പൂര്‍വജന്മ വൃത്താന്തങ്ങള്‍ അവളെ ഓര്‍മിപ്പിച്ചു. വീണ്ടും തുളസി എന്ന ചെടിയായി വിഷ്ണു പൂജകള്‍ ചെയ്ത് ഭൂമിയില്‍ കഴിയാനും വിഷ്ണു പാദത്തില്‍ കഴിയാനും അവള്‍ക്ക് അവസരമുണ്ടാക്കി കൊടുത്തു. 

വൃന്ദയുടെ പാതിവ്രത്യം നഷ്ടമായതോടെ ശ്രീപരമേശ്വരന് ജനന്ധരനെ വധിക്കാന്‍ സാധിച്ചു. വൃന്ദയ്‌ക്ക് ജനിച്ച മകനാണ് കാമാസുരന്‍. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Entertainment

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.