Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കത്തിക്കുത്ത് നടത്തിയപ്പോള്‍ എസ്എഫ്ഐയുടെ പിതൃത്വത്തിലും കോടിയേരിക്ക് സംശയം; സിപിഎമ്മിന്റെ ‘കുഞ്ഞ്’ അല്ലെന്ന് സംസ്ഥാന സെക്രട്ടറി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 20, 2019, 12:47 pm IST
in Kerala

തിരുവനന്തപുരം: എസ്എഫ്‌ഐ, സിപിഎമ്മിന്റെ വിദ്യാര്‍ഥി സംഘടന അല്ലെന്നും സ്വതന്ത്ര സ്വഭാവമുള്ളതാണെന്നും പാര്‍ട്ടി പത്രത്തിലെ ലേഖനത്തിലൂടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നുണ വിളമ്പുമ്പോള്‍ സംഘടനയുടെ പിതൃത്വത്തെ സംബന്ധിച്ച് സംശയം ഉയരുന്നു. ഇന്നലെ ദേശാഭിമാനി പ്രസിദ്ധീകരിച്ച വിദ്യാര്‍ഥിവിരുദ്ധ രാഷ്‌ട്രീയം തള്ളുക എന്ന ലേഖനത്തില്‍ എസ്എഫ്‌ഐ സ്വതന്ത്ര സംഘടനയാണെന്ന് കോടിയേരി ഉറപ്പിച്ചു പറയുന്നു. എങ്കില്‍  കഴിഞ്ഞ കാലങ്ങളില്‍ എസ്എഫ്‌ഐക്കാരെ വിട്ട് ചുടുചോര്‍ വാരിച്ചത് എന്തിനെന്നു കൂടി കോടിയേരി വ്യക്തമാക്കണമായിരുന്നു. 

ഇന്നോളം സിപിഎമ്മിന്റെ പല നെറികേടുകള്‍ക്കും  കൂട്ട് നിന്ന ഇടത് സഹയാത്രികന്‍ ബി.ആര്‍.പി.ഭാസ്‌ക്കര്‍, എസ്എഫ്‌ഐക്കെതിരെ ലേഖനം എഴുതിയതാണ് കോടിയേരിയെ ചൊടിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കോടിയേരി ബാലകൃഷ്ണന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ഉറഞ്ഞുതുള്ളിയ സംഭവത്തെക്കുറിച്ച് ബിആര്‍പിയുടെ ലേഖനത്തില്‍ പറയുന്നുണ്ട്. കോളേജിനെ മാറ്റി പഞ്ചനക്ഷത്ര ഹോട്ടല്‍ ആക്കുന്നതിനെതിരെ എസ്എഫ്‌ഐ നടത്തിയ സമരത്തെ തടയാന്‍ പോലീസ് കോളേജിനുള്ളില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുന്നത് തടയാനാണ് താന്‍ ശ്രമിച്ചതെന്നാണ് കോടിയേരിയുടെ മറുപടി. 

നിരവധി സമരങ്ങളെ തുടര്‍ന്ന് തലസ്ഥാനത്തിന് സമാധാനം നഷ്ടമായപ്പോഴാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കോളേജിനെ കാര്യവട്ടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതിനെതിരെ സിപിഎമ്മാണ് സമരം തുടങ്ങിയത്. പിന്നീട് എസ്എഫ്‌ഐയെ ഏല്‍പ്പിച്ചു. അക്രമ പരമ്പയ്‌ക്കായിരുന്നു പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. അക്രമം നടത്തിയിട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓടിയൊളിച്ചത് എകെജി സെന്ററിലായിരുന്നു. അവിടെ നിന്നും പോലീസിന് കല്ലേറുണ്ടായി. എകെജി സെന്ററില്‍ കയറി പോലീസ് എസ്എഫ്‌ഐക്കാരെ പിടികൂടാന്‍ നില്‍ക്കുന്നതും  സെന്ററിലെ മുകളിലത്തെ നിലയില്‍ നിന്നും എസ്എഫ്‌ഐക്കാര്‍ കല്ലെറിയാന്‍ നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ അന്ന് ഇടം പിടിച്ചിരുന്നു. എകെജി സെന്ററിലുണ്ടായിരുന്ന കോടിയേരി അന്ന് പോലീസിനോട് പറഞ്ഞില്ല എസ്എഫ്‌ഐയുടെ പിതൃത്വം തങ്ങള്‍ക്കല്ലെന്ന്. 

സിപിഎമ്മിന്റെ രാഷ്‌ട്രീയ  സമരങ്ങള്‍ക്ക് എല്ലാം എസ്എഫ്‌ഐക്കാരെ രംഗത്ത് ഇറക്കിയത് എന്തിനെന്ന് കൂടി വ്യക്തമാക്കണം. പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴെല്ലാം  എഴുതിത്തള്ളിയ കേസുകളിലെ പ്രതിപ്പട്ടികയിലുള്ള എസ്എഫ്‌ഐക്കാരുടെ  പേരുവിവരങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും പിതൃത്വം തങ്ങളുടേത് തന്നെയെന്ന് മനസ്സിലാക്കാന്‍. യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ എസ്എഫ്‌ഐയെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്ന കുറ്റസമ്മതം നടത്തിയത് എന്തിനെന്നും പറയണം. 

പിതൃത്വം നേരിട്ട് ഏറ്റെടുക്കാന്‍ തയാറല്ലെങ്കിലും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന നയമാണ് ലേഖനത്തില്‍ കോടിയേരിക്കുള്ളത്. നന്നായി പഠിച്ച് മാതൃകാ വിദ്യാര്‍ഥികളായി വളരാനുള്ള ശൈലിയാണ് സിപിഎമ്മിനുള്ളതെന്നും ആ കാഴ്ചപ്പാടുള്ളവരാണ് എസ്എഫ്‌ഐ നേതൃത്വം എന്നും കോടിയേരി സമര്‍ത്ഥിക്കുന്നു. വിക്‌ടോറിയ കോളേജിലെ പ്രിന്‍സിപ്പാളിന് ശവക്കുഴി തോണ്ടിയും മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചതും ഈ മാതൃകാ നേതൃത്വമാണെന്നും കോടിയേരി മറക്കുന്നു. എസ്എഫ്‌ഐയുടെ മാതൃകാ നേതൃത്വത്തിന്റെ പീഡനം സഹിക്കാതെ യൂണിവേഴ്‌സിറ്റി കോളേജിലെ പഠനം ഉപേക്ഷിച്ചത് 187 വിദ്യാര്‍ഥികളാണ്. 

ലേഖനത്തില്‍ മാധ്യമങ്ങളെ വിമര്‍ശിക്കുന്ന കോടിയേരി, യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ലജ്ജിച്ചു തലതാഴ്‌ത്തുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട  സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെയും, എസ്എഫ്‌ഐക്കാര്‍ കത്തിയും കൊണ്ടാണോ പോകുന്നതെന്ന് ചോദിച്ച മന്ത്രി പി. സുധാകരനെയും ശാസിക്കണമായിരുന്നു. തങ്ങള്‍ ജനാധിപത്യത്തിന് എതിരല്ല എന്ന് കോടിയേരി വിളമ്പുമ്പോഴും സിപിഎം ഭയക്കുന്നുണ്ട് യൂണിവേഴ്‌സിറ്റി കോളേജില്‍ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ യൂണിറ്റുകള്‍ തുടങ്ങി ആധിപത്യം ഉറപ്പിക്കുമോയെന്ന്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

Kerala

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.