Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിനു വേണ്ടി പാക്കിസ്ഥാന്‍ തീവ്രവാദികളും ഖലീഫ വാദികളായ ഭീകരരും തമ്മിലടി; പരസ്പരം കൊന്നുതീര്‍ന്ന് ഭീകരര്‍; ഇന്ത്യന്‍ സൈന്യത്തിന് കാര്യങ്ങള്‍ എളുപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2019, 04:40 pm IST
inIndia

ശ്രീനഗര്‍: ഒരിടവേളയ്‌ക്കു ശേഷം കശ്മീരില്‍ ഭീകരസംഘടനകള്‍ തമ്മിലുള്ള പോര് ശക്തമാകുന്നു. പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകരസംഘടനകളും കശ്മീരിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക തീവ്രവാദി ഗ്രൂപ്പുകളുമാണ് ഇതില്‍ പ്രധാനം. പ്രാദേശിക തീവ്രവാദ സംഘടനകള്‍ പ്രധാനമായും ഖലീഫ വാദികളാണ്. ഇവര്‍ കശ്മീരിനെ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍, പാക് ഭീകരര്‍ക്ക് കശ്മീരിനേക്കാള്‍ താത്പര്യം ഇസ്ലാമിക ജിഹാദ് ആണ്. കഴിഞ്ഞ മാസമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു ആന്‍ഡ് കാശ്മീര്‍ (ഐഎസ്‌ജെകെ) എന്ന ഭീകര സംഘടനയിലെ തീവ്രവാദിയെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ വധിച്ചത്. ഇതിനു തിരിച്ചടിയെന്നോണം ഹിസ്ബുള്‍ തീവ്രവാദിയെ പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളും വധിച്ചു. കശ്മീരിന്റെ കാര്യത്തില്‍ പാക് തീവ്രവാദികള്‍ ഒറ്റുകാരാണെന്നാണു ഐഎസ്‌ജെകെ നിലപാട്. കശ്മീരില്‍ ഭീകര ഗ്രൂപ്പുകള്‍ തമ്മിലടി അതി രൂക്ഷമായതോടെയാണു അല്‍ ക്വയ്ദ തലവന്‍ അയ്‌മാന്‍ സവാഹിരി കശ്മിരീനു വേണ്ടി ഒന്നിക്കണമെന്ന സന്ദേശവുമായി വിഡിയോ പുറത്തിറക്കിയത്. പാക് തീവ്രവാദികളുടെ ജിഹാദ് ഖലീഫ വാദികള്‍ക്കു കൂടി വേണ്ടിയാണെന്ന ഒത്തുതീര്‍പ്പ് സ്വരമായിരുന്നു സവാഹിരിക്ക്. 

തൊണ്ണൂറുകളില്‍ ഹിസ്ബുള്‍ തീവ്രവാദികള്‍ ഒറ്റിക്കൊടുത്തതിനാല്‍ നൂറു കണക്കിന് ജമ്മു ആന്‍ഡ് കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ആ സ്ഥാനത്ത് ഇപ്പോള്‍ ഐഎസുമായും അല്‍ ക്വയ്ദയുമായും ബന്ധമുള്ള പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളാണ് ഹിസ്ബുളിന്റെ അടക്കം പാക് തീവ്രവാദ സംഘടനകളുടെ ശത്രുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ വ്യക്തമാക്കി. 

2014 മധ്യത്തോടെയാണു ഈ ഭീകര ഗ്രൂപ്പുകള്‍ തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. മുഖം മറച്ച് ഐഎസ് പതാകകളും ഖലീഫ അനുകൂല മുദ്രാവാദ്യങ്ങളുമായി ഒരു കൂട്ടം ചെറുപ്പക്കാരായ തീവ്രവാദികള്‍ തെരുവിലിറങ്ങിയിരുന്നു. തൊട്ടുപിന്നാലെ ഐഎസ് നടത്തിയ സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ ഈ ചെറുപ്പക്കാര്‍ ആകൃഷ്ടരായി. എന്നാല്‍, പാക് തീവ്രവാദ സംഘടന ഹിസ്ബുളിലെ ചൊടിപ്പിച്ചത് അവരുടെ കമാന്‍ഡറായ ബുര്‍ഹാന്‍ വാനിയുടെ കാലുമാറ്റമാണ്. അതുവരെ ജിഹാദിനു വേണ്ടി നിലപാടെടുത്ത തീവ്രവാദിയായിരുന്ന വാനി വളരെപ്പെട്ടന്ന് സോഷ്യല്‍ മീഡിയ ഇടപെടലില്‍ സജീവമാകുകയും ഖലീഫ വാദത്തെ പ്രോത്സാഹിപ്പിക്കുകയും ആയിരുന്നു. വാനിയെ 2016 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ച ശേഷം പാക് തീവ്രവാദികളില്‍ പലരും കശ്മീരിലെ അല്‍-ക്വയ്ദ, ഐഎസ് അനുകൂല സംഘടനകളിലേക്ക് കാലുമാറി. കശ്മീരില്‍ തീവ്രവാദികള്‍ പാക്കിസ്ഥാന്റെ പച്ചക്കൊടിയുമായാണു മാര്‍ച്ച് ചെയ്തിരുന്നതെങ്കില്‍ അതു ഇപ്പോള്‍ ഐഎസിന്റെ കറുത്ത കൊടിയിലേക്ക് മാറി. തീവ്രവാദികളുടെ മരണത്തിനു ശേഷമുള്ള ചടങ്ങുകളിലും കറുത്ത കൊടികളുടെ ആധിക്യമായിരുന്നു. ഇതോടെ പാക് തീവ്രവാദ സംഘടനകളുടെ വൈരാഗ്യമേറി. ഈ ഗ്രൂപ്പുകളുടെ തമ്മിലടി മൂത്തതോടെ ഇന്ത്യന്‍ സൈന്യത്തിനു കാര്യങ്ങള്‍ എളുപ്പമായി. പരസ്പരം ഒറ്റുന്നതിന്റെ ഭാഗമായി ഭീകരരെ സംബന്ധിച്ച വിവരങ്ങള്‍ സൈന്യത്തിനു യഥേഷ്ടം ലഭിച്ചു തുടങ്ങി. കൂടാതെ, പരസ്പരം തീവ്രവാദികള്‍ വധിക്കുന്നതും പതിവായി മാറിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.