Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടുറോഡില്‍ പൊലീസിനെ തല്ലിച്ചതച്ച ശേഷം നസീം ഒളിവില്‍ കഴിഞ്ഞത് സ്റ്റുഡന്റ്‌സ് സെന്ററില്‍; പോലീസ് ഉന്നതര്‍ക്ക് അറിയാമായിരുന്നിട്ടും ചെരുവിരല്‍ അനക്കാന്‍ സാധിക്കാത്ത വിധം സിപിഎം സംരക്ഷണം; കോളേജ് പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ പേര് നല്‍കുന്നത് ജില്ലാ സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 11:25 am IST
in Kerala

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിവീഴ്‌ത്തിയ സംഭവത്തെ തുടര്‍ന്ന് ക്യാംപസില്‍ കാലങ്ങളായി നടന്നു വരുന്ന അരാജകത്വത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഖിലിനെ കുത്തിയ പ്രധാന പ്രതിയും എസ്എഫ്‌ഐ യൂണിറ്റ് നേതാവുമായ നസീം മുന്‍പും ക്രിമിനല്‍ കേസില്‍ പ്രതിയായ ശേഷം ഒളിവില്‍ താമസിച്ചത് കോളേജിലെ സ്റ്റുഡന്റ്‌സ് സെന്ററില്‍. 

എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രന്‍, ശരത്, ട്രാഫിക് പൊലീസുകാരന്‍ അമല്‍ കൃഷ്ണ എന്നിവരെഎസ്എഫ്ഐ നേതാവ് നസീമും പ്രവര്‍ത്തകരും ക്രൂരമായി മര്‍ദിച്ചത് വന്‍വിവാദമായിരുന്നു. പൊലീസ് സേനയുടെ മനോവീര്യം ആകെ തകര്‍ത്ത സംഭവത്തിനു ശേഷം പ്രതികളെ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസിനു സാധിച്ചില്ല. സിപിഎമ്മിന്റെ വന്‍ സമ്മര്‍ദമായിരുന്നു ഈ വിഷയത്തില്‍ പൊലീസിനു മേല്‍. ഒടുവില്‍ മുഖം രക്ഷിക്കാനായി പ്രതികളില്‍ നാലുപേരെ സിപിഎം തന്നെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. എന്നിട്ടും പ്രധാന പ്രതിയും എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന നസീമിനെ തൊടാന്‍ പൊലീസിനു സാധിച്ചിരുന്നില്ല. പൊലീസുകാരെ തല്ലിച്ചതച്ച ശേഷം നസീം നേരേ പോയത് യൂണിവേഴ്‌സിറ്റി കോളേജിലെ സ്റ്റുഡന്റ്‌സ് സെന്ററില്‍ ആയിരുന്നു. ആഴ്ചകളോളം നസീം അവിടെ സുഖവാസത്തിലായിരുന്നു. ഇക്കാര്യങ്ങള്‍ കോളേജിലെ മുന്‍ വിദ്യാര്‍ഥിനിയും ശരിവച്ചിട്ടുണ്ട്. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നസീം കോളേജില്‍ ഒളിവിലുണ്ടെന്ന വിവരം ലഭിച്ചെങ്കിലും ഒരു കാരണവശാലും അറസ്റ്റ് ഉണ്ടാകരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. സിപിഎം നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദമായിരുന്നു പിന്നില്‍. ഇതില്‍ ചില പൊലീസുമാര്‍ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു. സിപിഎം തിരുവനന്തപുരം ജില്ലാ നേതാക്കളുടെ സംരക്ഷണവും സ്റ്റുഡന്റ്‌സ് സെന്ററിന് ഏര്‍പ്പെടുത്തിയിരുന്നു. 

ഒടുവില്‍ മാസങ്ങള്‍ക്കു ശേഷം കേസിന്റെ വിവാദങ്ങള്‍ തണുത്തപ്പോള്‍ സ്‌റ്റേഷനില്‍ ഹാജരാക്കി നസീമിനു ജാമ്യം നേടിക്കൊടുത്തു സിപിഎം. ഇതിനു ശേഷം നസീമിന്റെ നേതൃത്വത്തില്‍ കോളേജിനുള്ളില്‍ ഗൂണ്ടാപ്രവര്‍ത്തനം അതിശക്തമായിരുന്നു. പുതിതായി കോളേജില്‍ എത്തുന്ന കുട്ടികളെ നിരന്തരം ഭീഷണിപ്പെടുത്തി എസ്എഫ്‌ഐയുടെ സമര പരിപാടികള്‍ പങ്കെടുപ്പിക്കുന്നത് നിത്യസംഭവമായി മാറി. ഇതിന്റെ പേരിലാണ് മാസങ്ങള്‍ക്കു മുന്‍പ് ഒരു വിദ്യാര്‍ഥിനി ആത്മഹത്യയ്‌ക്കു ശ്രമിച്ചതും. പ്രിന്‍സിപ്പാളിനോ അധ്യാപകര്‍ക്കും കോളേജില്‍ യാതൊരു വിധം നിയന്ത്രണവും ഉണ്ടായിരുന്നില്ല. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിക്കാണ് കോളെജിന്റെ നിയന്ത്രാധികാരം. ഏതെങ്കിലും അധ്യാപകന്‍ തിരുത്താന്‍ ശ്രമിച്ചാല്‍ ഭീഷണി ആകും ആദ്യം. ചെവിക്കൊണ്ടില്ലേല്‍ രാഷ്‌ട്രീയ അധികാരം ഉപയോഗിച്ച് സ്ഥലംമാറ്റമാണ് ഉത്തരം. കോളെജിലെ പ്രിന്‍സിപ്പളിനെ നിയമിക്കുന്നതിനെ ചൊല്ലിയും വിവാദം ശക്തമാണ്. അര്‍ഹത അല്ല മറിച്ച് സിപിഎം അനുഭവമാണ് ഇതിനു മാനദണ്ഡമെന്നാണ് റിപ്പോര്‍ട്ട്. സിപിഎം ജില്ലാ കമ്മിറ്റി നിര്‍ദേശിക്കുന്ന വ്യക്തിയെ ആണ് ഇപ്പോള്‍ പ്രിന്‍സിപ്പളായി നിയമിക്കുക. അതിനാല്‍ എസ്എഫ്‌ഐയുടെ ക്രിമിനല്‍ പ്രവര്‍ത്തനത്തിനു ഒരു നിയന്ത്രണവും ഈ കോളേജില്‍ ഉണ്ടാവാറില്ലെന്നും വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

Kerala

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

India

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

Kerala

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

Kerala

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.