Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദക്ഷിണേന്ത്യയിലെ ഹിന്ദുസംസ്‌കൃതിയെ തുടച്ചുനീക്കാന്‍ ക്രൈസ്തവസഭയുടെ ദ്വിമുഖതന്ത്രം; മതംമാറ്റലോബി ആദ്യം നോട്ടമിട്ടിരിക്കുന്നത് തമിഴരെ; വെളിപ്പെടുത്തലുമായി ഗവേഷക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2019, 06:55 pm IST
inIndia

ന്യൂദല്‍ഹി: ഹിന്ദു ധര്‍മ്മത്തില്‍ നിന്നും വ്യതിചലിച്ച് ക്രിസ്ത്യന്‍ ആയ ശേഷം ക്രൈസ്തവസഭയെക്കുറിച്ച് ആഴത്തില്‍ പഠിച്ച്‌ തനിക്ക് പറ്റിയ മണ്ടത്തരം ലോകത്തോട് വിളിച്ച് പറഞ്ഞ് സാമൂഹ്യശാസ്ത്ര ഗവേഷകയായ എസ്തര്‍ ധന്‍രാജ്. മതംമാറി കാല്‍ നൂറ്റാണ്ട് കഴിഞ്ഞപ്പോഴാണ്  ക്രിസ്ത്യന്‍ സഭയിലെ പൊള്ളത്തരവും ഇതിനു പിന്നില്‍ നടക്കുന്ന ഗൂഢതന്ത്രങ്ങളും മനസിലായതെന്നും ഇവര്‍ പറയുന്നു.

ഭാരതത്തില്‍ ക്രിസ്തീയത പടര്‍ത്താന്‍ വൈദേശിക ശക്തികള്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്. ഇതിന് ഇരയാകുന്നവരില്‍ ഭൂരിപക്ഷവും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട് കേരളം, കര്‍ണ്ണാടക, ആന്ധ്രാ എന്നിവിടങ്ങളില്‍ നടക്കുന്ന മതപരിവര്‍ത്തനത്തിന് പിന്നില്‍ വൈദേശിക ബുദ്ധികേന്ദ്രങ്ങള്‍ തന്നെയാണെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

Esther Dhanraj is a brave ex-Christian trained in a premiere seminary in USA. She sends this video message to all our IK’s and wants boycott of the forthcoming FeTNA conference in Chicago. Pls post your comment & RT. pic.twitter.com/g0YV8zE8Jo

— Rajiv Malhotra (@RajivMessage) July 5, 2019

ഈ മാസം ആറിനും ഏഴിനുമായി ചിക്കാഗോ സിറ്റിയില്‍ നടന്ന ലോക തമിഴ് കോണ്‍ഫറന്‍സ് ഇതിനുള്ള നാന്ദികുറിക്കുകയാണ് ചെയ്തതെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. 

”ക്രിസ്തുമതാധിനിവേശത്തെക്കുറിച്ചുള്ള ആറു വര്‍ഷത്തെ പഠനത്തോടെ കാല്‍നൂറ്റാണ്ട് നീണ്ടുനിന്ന ക്രൈസ്തവ വിശ്വാസത്തിന് തിരശീല വീണ ഒരാളാണ് ഞാന്‍. 2019 ജൂലൈ 6-7  തീയതികളില്‍ ചിക്കാഗോ സിറ്റിയില്‍ നടന്ന ലോക തമിഴ് കോണ്‍ഫറന്‍സിനെ കുറിച്ച് ഒരു സുഹൃത്തില്‍ നിന്ന് ഞാന്‍ അറിയാനിടയായി. ഐ.എ.ടി.ആര്‍  (ഇന്റര്‍നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് തമിഴ് റിസര്‍ച്ച്), എഫ്.ഇ. ടി.എന്‍.എ  (ഫെഡെറേഷന്‍ ഓഫ് തമിഴ് സംഘംസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നീ സംഘടനകള്‍  സംയുക്തമായിട്ടാണ് ഈ പരിപാടി നടത്തിയത്.  തമിഴ് ഭാഷയെ കൈയ്യടക്കാനുള്ള ക്രിസ്ത്യന്‍ സഭയുടെ ഗൂഡാലോചനയുടെ ഭാഗമാണ് യഥാര്‍ത്ഥത്തില്‍ ഈ സമ്മേളനം. 

ഭാഷയുടെ കൈയ്യടക്കലിലൂടെയാണ് ക്രിസ്തുമതം ഒരു സംസ്‌ക്കാരത്തെ ആദ്യം വരിഞ്ഞു മുറുക്കാന്‍ തുടങ്ങുന്നത്. ഒരു പാശ്ചാത്യ സെമിനാരിയിലെ വിദ്യാര്‍ഥി എന്ന നിലക്ക്  മിഷനറിമാരായ ഫ്രാന്‍സിസ് സേവിയര്‍, അഡോനിറം ജെഡ്‌സ്‌ന്, വില്ല്യംകാരി തുടങ്ങിയവരുടെ വാക്കുകള്‍ വായിച്ചതിനു ശേഷം ഇത്തരം പ്രയോഗത്തെ കുറിച്ച് ഞാന്‍ ചില പേപ്പറുകള്‍ പോലും എഴുതിയിട്ടുണ്ട്. ഭാഷയുടെ കൈയ്യടക്കല്‍, പ്രത്യേകിച്ചും ഇന്‍ഡ്യന്‍ ഭാഷകളുടെ കൈയ്യടക്കല്‍ ഒരു പുതിയ പ്രതിഭാസമല്ല. ദക്ഷിണേന്ത്യയില്‍ മതംമാറ്റലോബി ആദ്യം നോട്ടമിട്ടിരിക്കുന്നത് തമിഴരെയാണ്. 

ഇന്ന് ഒരു ഭാഷയുടെ കാര്യത്തില്‍ അവരുടെ ഈ പദ്ധതി വിജയിക്കാന്‍ നാം അനുവദിക്കുമെങ്കില്‍ താമസിയാതെ അത് മറ്റുള്ള ഭാഷകളുടെ നേരെയും നടക്കും. അത് സംഭവിച്ചാല്‍, ആ തിന്മയുടെ പതാകാവാഹകരായി ഭാരത ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക തമിഴ് ഹിന്ദുക്കള്‍ തന്നെ ആയിരിക്കും.   എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത കാര്യം ഇതുപോലുള്ള അനീതികള്‍ക്കെതിരെ എന്തുകൊണ്ടാണ് കുറച്ചു ഹിന്ദുക്കളുടെ ഹൃദയങ്ങള്‍ മാത്രം വ്രണിതമാകുന്നത്. ബാക്കിയുള്ളവരെല്ലാം ഏതോ ഉട്ടോപ്യന്‍ ലോകത്താണ് ജീവിക്കുന്നത്.  ‘ബ്രേക്കിംഗ് ഇന്‍ഡ്യ’ ശക്തികള്‍ എന്ന് ഗവേഷകനായ രാജീവ് മല്‍ഹോത്ര വിശേഷിപ്പിച്ചിട്ടുള്ള ഈ വിഭാഗത്തിനെതിരെ തമിഴ് ഹിന്ദുക്കള്‍ ഒന്നിച്ചുവന്ന് ശക്തമായ ഒരു നിലപാടെടുക്കണം എന്ന്  ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. അല്ലെങ്കില്‍ നമ്മുടെ ഭാവിതലമുറകള്‍ യഹോവാ സഹസ്രനാമവും, യേശു ഉപനിഷത്തും പാരായണം ചെയ്തു നടക്കുന്നത് കാണേണ്ടി വരുമെന്ന് എസ്തര്‍ ധന്‍രാജ് പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.