Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷ്ണുവാഹനമായ ഗരുഡന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2019, 03:05 am IST
in Samskriti

മഹാദേവന്റെ അനുഗ്രഹത്താല്‍ ലഭിച്ച നാഗാസ്ത്രം മേഘനാദന് വശംവദമായിത്തീര്‍ന്നു. ഇതിന്റെ വിമോചനം മേഘനാദനും ശിവനും ഗരുഡനും മാത്രമേ സാധ്യമാകുകയുള്ളൂ. ആ അസ്ത്രത്തിന്റെ കാഠിന്യമാണ് നാമിപ്പോള്‍ കണ്ടതെന്ന് വിഭീഷണന്‍ പറഞ്ഞു. 

വിഭീഷണന്‍ വിവരിച്ച നാഗാസ്ത്ര കഥ എല്ലാവര്‍ക്കും നന്നായി രസിച്ചു. എന്നാല്‍ വിഭീഷണന്‍ മറ്റൊരു കഥ കേള്‍ക്കാനുള്ള ആവേശത്തിലായിരുന്നു. ഗരുഡന്‍ മഹാവിഷ്ണുവിന്റെ വാഹനമായ കഥ.  വിഭീഷണന്റെ ആഗ്രഹം മനസ്സിലാക്കിയ രാമന്‍, ആ കഥ വിവരിക്കുവാന്‍ ജാംബവാനോട് ആവശ്യപ്പെട്ടു. പുരാണകഥകള്‍ കണ്ടും കൊണ്ടുമറിഞ്ഞ വൃദ്ധ ജാംബവാന്‍ എല്ലാവര്‍ക്കുമായി ആ കഥ പറഞ്ഞു തുടങ്ങി. 

 കശ്യപ പ്രജാപതിക്ക് കദ്രുവെന്നും വിനതയെന്നും പേരുള്ള രണ്ടു ഭാര്യമാരുണ്ടായിരുന്നു. കദ്രുവിന് അനേകായിരം സര്‍പക്കുഞ്ഞുങ്ങള്‍ ജനിച്ചു. വിനത രണ്ട് അണ്ഡപിണ്ഡങ്ങളെയാണ് പ്രസവിച്ചത്. കാലം വളരെ കഴിഞ്ഞിട്ടും  അണ്ഡങ്ങള്‍ വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടായി കാണാഞ്ഞതിനാല്‍ ദു: ഖിതയായ വിനത അണ്ഡത്തില്‍ ഒന്നെടുത്ത് പൊട്ടിച്ചു നോക്കി. അണ്ഡത്തില്‍ നിന്ന് പുറത്തു വന്നത് ഊര്‍ധ്വകായം മാത്രമുള്ള കുഞ്ഞായിരുന്നു. അതാണ് സൂര്യ തേരാളിയായ അരുണന്‍. അരുണന്‍ പിറവിയെടുത്ത ഉടന്‍ തന്നെ സൂര്യസന്നിധിയിലേക്ക് പറന്നു. 

 ശേഷിച്ച ഒരു മുട്ട വര്‍ഷങ്ങള്‍ക്കു ശേഷം വിരിഞ്ഞുണ്ടായതാണ്് ഗരുഡന്‍. ഗരുഡന്റെ വളര്‍ച്ച കണ്ണടച്ചു തുറക്കുന്ന മാത്രയിലായിരുന്നു. ബലം, വേഗം, ദേഹം ഇവയില്‍ അജയ്യനായിരുന്നു ഗരുഡന്‍. കദ്രുവിന്റെ  ദാസിയായി കഴിഞ്ഞിരുന്ന തന്റെ മാതാവ് വിനതയുടെ ദാസ്യമൊഴിപ്പിച്ചത് ഗരുഡനാണ്. അതായിരുന്നു പ്രഥമ ദൗത്യമായി ഗരുഡന്‍ കണ്ടത്. 

 വിശ്വാമിത്രന്റെ സൃഷ്ടിയായ ത്രിശങ്കു സ്വര്‍ഗത്തിലെ മഹാസമുദ്രത്തിന്റെ ആഴത്തില്‍ നിന്നും ഭീമാകാനായ ഒരു ആമയെ ഒരിക്കല്‍ ഗരുഡന്‍ കൊത്തിയെടുത്ത് മഹാമേരുവിലുള്ള ഒരു ആലില്‍ കൊമ്പില്‍ കൊണ്ടു വെച്ചു. മരക്കൊമ്പൊടിഞ്ഞ് ആല്‍ച്ചുവട്ടിലിരുന്ന് തപസ്സു ചെയ്തിരുന്ന മഹര്‍ഷിമാരുടെ തലയില്‍ വീണു. മഹര്‍ഷിമാര്‍ വിഷ്ണുവിനെ സ്തുതിച്ചു. വിഷ്ണു അതിവേഗത്തില്‍ പ്രത്യക്ഷനായി. സംഭവം മനസ്സിലായ ഉടനെ ഭഗവാന്‍, ഗരുഡനുമായി യുദ്ധം തുടങ്ങി. കാലമേറെക്കഴിഞ്ഞിട്ടും ആര്‍ക്കും ജയാപജയങ്ങളുണ്ടായില്ല.  യുദ്ധം എങ്ങനെയെങ്കിലും തീര്‍ക്കണമെന്ന ചിന്തയായിരുന്നു വിഷ്ണു ഭഗവാന്. 

എന്നില്‍ നിന്ന് എന്തെങ്കിലും വരം വാങ്ങി നീ ഈ യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് വിഷ്ണു, ഗരുഡനോട് പറഞ്ഞു.  ഗരുഡന്  അക്കാര്യം  സമ്മതമായിരുന്നില്ല.  തന്നേക്കാള്‍ വലിയവനോടേ വരം വാങ്ങൂ എന്നറിയിച്ചു. അതല്ലെങ്കില്‍ വരം അങ്ങോട്ടു തരാമെന്നും ഗരുഡന്‍  പറഞ്ഞു. ‘ നീ എന്നും എന്റെ വാഹനമായിരിക്കുക’   എന്നതായിരുന്നു തന്ത്രശാലിയായ വിഷ്ണു അതിനു പറഞ്ഞ മറുപടി. അങ്ങനെയാണ്  ഗരുഡന്‍  വിഷ്ണു വാഹനമായത് 

  ( തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

Entertainment

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

India

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.