Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പലായനം ചെയ്ത പണ്ഡിറ്റുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരികെ വരാം; 1990 കലാപത്തില്‍ പശ്ചാത്താപം’; കാശ്മീരില്‍ ഒരു പ്രശ്‌നത്തിനുമില്ലെന്ന് ഹുറിയത്ത് കോണ്‍ഫറന്‍സ്; അമിത് ഷായുടെ നീക്കത്തില്‍ മുട്ടിടിച്ച് വിഘടനവാദികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2019, 01:15 pm IST
in India

ന്യൂദല്‍ഹി:കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത്ഷാ ആധികാരത്തില്‍ എത്തിയതോടെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയില്‍ ആയത് ജമ്മു കശ്മീരിലെ വിഘടനവാദികളാണ്. അടുത്തിടെ അമിത്ഷാ ജമ്മു കശ്മീരില്‍ സന്ദര്‍ശനവും നടത്തിയതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നവരുടെ പത്തി മടങ്ങുകയായിരുന്നു. 

കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി കേന്ദ്ര മന്ത്രിമാരെ കശ്മീര്‍ താഴ്‌വരയില്‍ സ്വീകരിച്ചുകൊണ്ടിരുന്നത് ഹര്‍ത്താലും കരിദിനവും കൊണ്ട് സ്വീകരിച്ചൂകൊണ്ടിരുത്. എന്നാല്‍ അമിത്ഷായുടെ സന്ദര്‍ശനവേളയില്‍ വിഘടനവാദികള്‍ ആഹ്വാനം നടത്താന്‍ പോലും പരിശ്രമിച്ചില്ല.

എന്നാല്‍ ഇപ്പോള്‍ കശ്മീരി പണ്ഡിറ്റുകളുടെ പേരില്‍ വീണ്ടും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വയിസ് ഉമര്‍ ഫറൂഖ്. സംസ്ഥാനം വിട്ട കശ്മീരി പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരാന്‍ മറ്റുള്ളവരുമായി സഹകരിക്കുമെന്നാണ് ഫറൂഖ് അറിയിച്ചിരിക്കുന്നത്. ഇതിനായി 1989 ല്‍ സംസ്ഥാനത്ത് ഭീകരവാദം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് കാശ്മീര്‍ താഴ്വരയില്‍ നിന്നും വിട്ടുപോയവരില്‍ നിന്ന് മടങ്ങിവന്ന നാലുപേരും ഒരുമിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള അക്രമങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് 1990യാണ് പണ്ഡിററ് സമൂഹം രാജ്യത്തിന്റെ നാനാഭാഗങ്ങളിലേയ്‌ക്ക് പലായനം ചെയ്തത്. അതേസമയം ഇവരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ജനങ്ങള്‍ക്കുo പണ്ഡിറ്റുകള്‍ക്കും ഹുറിയത്ത് കോണ്‍ഫറന്‍സ് പോലുള്ള വിഘടനവാദികളോട് പൊതുവെ താത്പ്പര്യവും വിശ്വാസവും ഇല്ല.

അതുകൊണ്ടുതന്നെ കശ്മീരി പണ്ഡിറ്റുകളുടേയും സാധാരണ ജനങ്ങളുടേയും വിശ്വാസം നേടിയെടുത്തെങ്കില്‍ മാത്രമേ സംസ്ഥാനത്ത് നിലനില്‍ക്കാന്‍ സാധിക്കൂ എന്ന സ്ഥിതിയാണ് ഇപ്പോള്‍ ഇവര്‍ക്കുള്ളത്. ഇതിനായി 1990 കളില്‍ സംഭവിച്ച കലാപത്തില്‍ പശ്ചാത്തപിക്കുന്നതായി പണ്ഡിറ്റുകളെ മിര്‍വയിസ് അറിയിച്ചിരുന്നു.  

സംസ്ഥാന ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച് 1990 ല്‍ 15,4080 പേരാണ് താഴ്വരയില്‍ നിന്നും പലായനം ചെയ്തത്. കശ്മീരി പണ്ഡിറ്റുകളെ തിരിച്ചു കൊണ്ടുവരുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

India

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

India

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)
Kerala

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.